Blog

  • ഈ എമിറേറ്റുകളിൽ ഇന്ന് പുതുവർഷ ദിനത്തിൽ സൗജന്യ പാർക്കിംഗ്

    ഈ എമിറേറ്റുകളിൽ ഇന്ന് പുതുവർഷ ദിനത്തിൽ സൗജന്യ പാർക്കിംഗ്

    പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മവാഖിഫിന് കീഴിലുള്ള പൊതുപാർക്കിങ്ങുകൾ സൗജന്യമാക്കിയതായി അധികൃതർ അറിയിച്ചു. ജനുവരി രണ്ടിന് രാവിലെ എട്ട് മണിവരെ പാർക്കിങ് ഫീസ് ഈടാക്കില്ല. മുസഫ എം-18 ട്രക്ക് പാർക്കിങ് ലോട്ടിനും ഈ തീരുമാനം ബാധകമാണെന്ന് എഡി മൊബിലിറ്റി വ്യക്തമാക്കി. പുതുവത്സര ദിനത്തിൽ ദർബ് ടോൾ ഗേറ്റ് സംവിധാനവും ഫീസ് ഈടാക്കില്ല. അതേസമയം, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ ജനുവരി ഒന്നിന് പ്രവർത്തിക്കില്ലെന്നും ജനുവരി രണ്ടുമുതൽ വീണ്ടും തുറക്കുമെന്നും അധികൃതർ അറിയിച്ചു. അബൂദബി മൊബിലിറ്റി വെബ്സൈറ്റ്, ദർബി, ദർബ് വെബ്സൈറ്റുകളും ആപ്പുകളും, താം പ്ലാറ്റ്ഫോം എന്നിവ മുഖേന ഉപയോക്താക്കൾക്ക് ഓൺലൈൻ സേവനങ്ങൾ തുടർന്നും ലഭ്യമാകുമെന്നും എഡി മൊബിലിറ്റി അറിയിച്ചു. പൊതു ബസ് സർവീസുകൾ ആഴ്ചാന്ത്യവും പൊതു അവധി ദിനങ്ങളും കണക്കിലെടുത്തുള്ള സമയക്രമത്തിൽ പ്രവർത്തിക്കും. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് അധിക റീജ്യനൽ, ഇന്റർസിറ്റി ബസ് സർവീസുകൾ അനുവദിക്കുമെന്നും അറിയിച്ചു. ബസുകളുടെ സമയംക്രമവും റൂട്ടുകളും അബൂദബി മൊബിലിറ്റി വെബ്സൈറ്റ്, ദർബി ആപ്പ്, അല്ലെങ്കിൽ ഗൂഗിൾ മാപ്സ് വഴി അറിയാൻ സാധിക്കും.

    ഉപയോക്താക്കൾക്ക് സഹായത്തിനായി 800850 എന്ന ടോൾഫ്രീ നമ്പറും പ്രവർത്തനക്ഷമമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പുതുവത്സര ദിനത്തിൽ എമിറേറ്റിലെ പൊതുപാർക്കിങ്ങുകൾ സൗജന്യമാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നീല അടയാളങ്ങളാൽ വ്യക്തമാക്കിയിട്ടുള്ളതും എല്ലാ ദിവസവും, പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതുമായ സ്മാർട്ട് പാർക്കിങ് ലോട്ടുകളും പെയ്ഡ് പബ്ലിക് പാർക്കിങ് മേഖലകളും ഈ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

    അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

    അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

    യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

    ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇ-സ്കൂട്ടർ പെർമിറ്റ് ഇനി വിരൽത്തുമ്പിൽ; സുരക്ഷ കടുപ്പിച്ച് ദുബായ് ആർടിഎ

    ഇ-സ്കൂട്ടർ പെർമിറ്റ് ഇനി വിരൽത്തുമ്പിൽ; സുരക്ഷ കടുപ്പിച്ച് ദുബായ് ആർടിഎ

    നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ യാത്രികരുടെ സുരക്ഷ ശക്തമാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ഇ-സ്കൂട്ടർ ഡ്രൈവിങ് പെർമിറ്റുകൾക്ക് ഇനി ആർടിഎ ദുബായ് ആപ്പ്, ദുബായ് നൗ ആപ്പ് എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈനായി അപേക്ഷിക്കാമെന്ന് ആർടിഎ അറിയിച്ചു. ചെറിയ ദൂരയാത്രകൾക്കായി ഇ-സ്കൂട്ടറുകളുടെ ഉപയോഗം വ്യാപകമായതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. അംഗീകൃത ട്രാക്കുകളിലൂടെ മാത്രമേ യാത്ര അനുവദിക്കൂ എന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെയും നിശ്ചിത പ്രായപരിധി ലംഘിച്ചും സ്കൂട്ടർ ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

    അടുത്തിടെ ദുബായ് പൊലീസും ആർടിഎയും സംയുക്തമായി ഇ-സ്കൂട്ടർ യാത്രികർക്കെതിരെ പരിശോധന ശക്തമാക്കിയിരുന്നു. കൈറ്റ് ബീച്ച് പരിസരത്ത് സ്പോർട്സ് ട്രാക്കുകളിലും നടപ്പാതകളിലും അപകടകരമായി സ്കൂട്ടർ ഓടിച്ച 90 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗത്തിൽ ഇ-സ്കൂട്ടർ ഓടിച്ച സംഭവങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
    ഈ വർഷം ജനുവരി മുതൽ മേയ് വരെ ഇ-സ്കൂട്ടർ അപകടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ വീഴ്ചകളിലും പെട്ട് 13 പേർ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. നിയമലംഘനങ്ങൾ വർധിച്ചതിനെ തുടർന്ന് വിക്ടറി ഹൈറ്റ്സ്, ജുമൈറ ബീച്ച് റസിഡൻസ് എന്നിവിടങ്ങൾ ഉൾപ്പെടെയുള്ള ചില ജനവാസ മേഖലകളിൽ ഇ-സ്കൂട്ടറുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ യാത്രാമാർഗമായ ഇ-സ്കൂട്ടറുകളുടെ ദുരുപയോഗം അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ വീണ്ടും വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

    അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

    അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

    യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

    ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

    മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

    അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

    അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

    യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

    ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

    ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന ഹെൽപ്‌ലൈൻ നമ്പരിലൂടെയോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

    അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതാണ് നാഫിസ് പദ്ധതിയിലെ വ്യവസ്ഥ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഈ വർഷത്തോടെ ആകെ 8 ശതമാനം സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് സൗകര്യമായി ജൂൺ, ഡിസംബർ മാസങ്ങളിൽ ഓരോ ശതമാനം വീതം, അഥവാ ആറുമാസത്തിലൊരിക്കൽ നിയമനം നടത്താനും അനുവാദം നൽകിയിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കേണ്ട സമയപരിധിയും ഇന്നോടെ അവസാനിക്കും. സ്വദേശിവൽക്കരണം വിജയകരമായി പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്’ അംഗങ്ങളാക്കുകയും സർക്കാർ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുകയും ചെയ്യും. ഇതിന് പുറമെ വിവിധ സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭ്യമാക്കും.

    അതേസമയം, സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തും. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും നിയമം ലംഘിച്ചാൽ മൂന്ന് ലക്ഷം ദിർഹവും, മൂന്നാം തവണ അഞ്ച് ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. സ്വദേശിവൽക്കരണം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറച്ച് കാണിച്ചാലും സമാന ശിക്ഷ ലഭിക്കും.
    നിയമം പാലിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 8000 ദിർഹം വീതം, വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ 9000 ദിർഹമായി വർധിപ്പിക്കുമെന്നും അറിയിച്ചു. നിലവിൽ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ബിഗ് ടിക്കറ്റിൽ ഭാഗ്യദേവതയുടെ കടാക്ഷം; മലയാളിയടക്കം അഞ്ച് പേർ ലക്ഷാധിപതികൾ!

    ബിഗ് ടിക്കറ്റിൽ ഭാഗ്യദേവതയുടെ കടാക്ഷം; മലയാളിയടക്കം അഞ്ച് പേർ ലക്ഷാധിപതികൾ!

    അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ പ്രവാസികൾക്ക് വൻ സമ്മാനമഴ. തിരുവനന്തപുരം സ്വദേശിയായ അരുൺകുമാർ ഉൾപ്പെടെ അഞ്ച് പേരാണ് ഒരു ലക്ഷം ദിർഹം (ഏകദേശം 24.5 ലക്ഷം രൂപ) വീതം സ്വന്തമാക്കിയത്. അബുദാബിയിൽ ട്രാൻസ്‌പോർട്ട് കമ്പനി നടത്തിവരികയാണ് അരുൺകുമാർ.

    ഇന്ത്യക്കാരായ കുമാരവേൽ തങ്കരാജു, ഹാമിദ് അബ്ദുൽ മജീദ് എന്നിവരും ബംഗ്ലാദേശ് സ്വദേശി ജിബാനാനന്ദ് ജിബാൻ, മലേഷ്യൻ സ്വദേശി ആന്റണി ലോപ്പസ് എന്നിവരാണ് ഈ ആഴ്ചയിലെ മറ്റ് ഭാഗ്യശാലികൾ. ഓരോരുത്തർക്കും ഒരു ലക്ഷം ദിർഹം വീതം ലഭിച്ചതോടെ ബിഗ് ടിക്കറ്റ് വേദിയിൽ ഇത്തവണയും പ്രവാസികളുടെ ഭാഗ്യം തിളങ്ങി നിൽക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

    ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

    ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന ഹെൽപ്‌ലൈൻ നമ്പരിലൂടെയോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

    അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതാണ് നാഫിസ് പദ്ധതിയിലെ വ്യവസ്ഥ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഈ വർഷത്തോടെ ആകെ 8 ശതമാനം സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് സൗകര്യമായി ജൂൺ, ഡിസംബർ മാസങ്ങളിൽ ഓരോ ശതമാനം വീതം, അഥവാ ആറുമാസത്തിലൊരിക്കൽ നിയമനം നടത്താനും അനുവാദം നൽകിയിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കേണ്ട സമയപരിധിയും ഇന്നോടെ അവസാനിക്കും. സ്വദേശിവൽക്കരണം വിജയകരമായി പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്’ അംഗങ്ങളാക്കുകയും സർക്കാർ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുകയും ചെയ്യും. ഇതിന് പുറമെ വിവിധ സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭ്യമാക്കും.

    അതേസമയം, സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തും. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും നിയമം ലംഘിച്ചാൽ മൂന്ന് ലക്ഷം ദിർഹവും, മൂന്നാം തവണ അഞ്ച് ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. സ്വദേശിവൽക്കരണം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറച്ച് കാണിച്ചാലും സമാന ശിക്ഷ ലഭിക്കും.
    നിയമം പാലിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 8000 ദിർഹം വീതം, വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ 9000 ദിർഹമായി വർധിപ്പിക്കുമെന്നും അറിയിച്ചു. നിലവിൽ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • നൊമ്പരമായി ആഹിൽ: യുഎഇയിൽ പ്രവാസിയായ മലയാളി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

    നൊമ്പരമായി ആഹിൽ: യുഎഇയിൽ പ്രവാസിയായ മലയാളി വിദ്യാർഥി നാട്ടിൽ അന്തരിച്ചു

    ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി ആഹിൽ നവാസിന്റെ വിയോഗം പ്രവാസലോകത്തിനും നാട്ടുകാർക്കും തീരാവേദനയാകുന്നു. അർബുദത്തിന്റെ കാഠിന്യമേറിയ ‘യൂവിങ് സാർക്കോമ’ എന്ന രോഗത്തോടു മാസങ്ങളോളം പൊരുതിയ ഈ മിടുക്കൻ, മലപ്പുറം ചങ്ങരംകുളത്തെ വീട്ടിൽ വെച്ചാണ് വിടവാങ്ങിയത്. രോഗശയ്യയിലും ആത്മവിശ്വാസം കൈവിടാതെ പോരാടിയ ആഹിലിന്റെ മരണം സഹപാഠികൾക്കും അധ്യാപകർക്കും താങ്ങാനാവുന്നതിലുമപ്പുറമാണ്.

    നവാസ്-ഹഫീല ദമ്പതികളുടെ മകനായ ആഹിലിന്റെ ഖബറടക്കം വൻ ജനപങ്കാളിത്തത്തോടെ ചങ്ങരംകുളത്ത് നടന്നു. മുഹമ്മദ് അർഹാം, അഹമ്മദ് അഹ്‌സാൻ എന്നിവർ സഹോദരങ്ങളാണ്. പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ വിയോഗത്തിൽ ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റും വിദ്യാർഥികളും അനുശോചനം രേഖപ്പെടുത്തി. ആഹിലിന്റെ കുടുംബത്തെ സന്ദർശിച്ച പ്രിൻസിപ്പൽ ഡോ. സൈഫുദ്ദീൻ പി. ഹംസ, പഠനത്തിലും പെരുമാറ്റത്തിലും ഏറെ മികച്ചുനിന്ന ഒരു കുട്ടിയെയാണ് സ്‌കൂളിന് നഷ്ടമായതെന്ന് അനുസ്മരിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

    ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

    ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന ഹെൽപ്‌ലൈൻ നമ്പരിലൂടെയോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

    അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതാണ് നാഫിസ് പദ്ധതിയിലെ വ്യവസ്ഥ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഈ വർഷത്തോടെ ആകെ 8 ശതമാനം സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് സൗകര്യമായി ജൂൺ, ഡിസംബർ മാസങ്ങളിൽ ഓരോ ശതമാനം വീതം, അഥവാ ആറുമാസത്തിലൊരിക്കൽ നിയമനം നടത്താനും അനുവാദം നൽകിയിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കേണ്ട സമയപരിധിയും ഇന്നോടെ അവസാനിക്കും. സ്വദേശിവൽക്കരണം വിജയകരമായി പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്’ അംഗങ്ങളാക്കുകയും സർക്കാർ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുകയും ചെയ്യും. ഇതിന് പുറമെ വിവിധ സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭ്യമാക്കും.

    അതേസമയം, സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തും. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും നിയമം ലംഘിച്ചാൽ മൂന്ന് ലക്ഷം ദിർഹവും, മൂന്നാം തവണ അഞ്ച് ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. സ്വദേശിവൽക്കരണം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറച്ച് കാണിച്ചാലും സമാന ശിക്ഷ ലഭിക്കും.
    നിയമം പാലിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 8000 ദിർഹം വീതം, വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ 9000 ദിർഹമായി വർധിപ്പിക്കുമെന്നും അറിയിച്ചു. നിലവിൽ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ വാഹന ഉടമകൾക്ക് പുതുവർഷ സമ്മാനം: ജനുവരിയിൽ ഇന്ധനവിലയിലെ മാറ്റം ഇങ്ങനെ

    യുഎഇയിൽ വാഹന ഉടമകൾക്ക് പുതുവർഷ സമ്മാനം: ജനുവരിയിൽ ഇന്ധനവിലയിലെ മാറ്റം ഇങ്ങനെ

    ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസവാർത്ത. 2026 ജനുവരി മാസത്തേക്കുള്ള ഇന്ധന നിരക്കുകൾ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ പെട്രോളിനും ഡീസലിനും വില കുറയും. പുതുക്കിയ നിരക്കുകൾ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

    അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങൾക്ക് അനുസൃതമായാണ് യുഎഇയിലും വില കുറച്ചിരിക്കുന്നത്. ഡിസംബറിൽ വില വർധിച്ചതിനു പിന്നാലെയാണ് ഇപ്പോൾ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

    പുതുക്കിയ നിരക്കുകൾ താഴെ പറയുന്നവയാണ്:

    സൂപ്പർ 98: ലിറ്ററിന് 2.53 ദിർഹം (ഡിസംബറിൽ 2.70 ദിർഹം ആയിരുന്നു).

    സ്പെഷ്യൽ 95: ലിറ്ററിന് 2.42 ദിർഹം (ഡിസംബറിൽ 2.58 ദിർഹം ആയിരുന്നു).

    ഇ-പ്ലസ് 91: ലിറ്ററിന് 2.34 ദിർഹം (ഡിസംബറിൽ 2.51 ദിർഹം ആയിരുന്നു).

    ഡീസൽ: ലിറ്ററിന് 2.55 ദിർഹം (ഡിസംബറിൽ 2.85 ദിർഹം ആയിരുന്നു).

    രാജ്യാന്തര വിപണിയിലെ വിലനിലവാരം പരിഗണിച്ച് ഓരോ മാസവും അവസാനമാണ് യുഎഇയിലെ ഇന്ധനവില നിശ്ചയിക്കുന്നത്. ഡീസൽ വിലയിലുണ്ടായ ഗണ്യമായ കുറവ് ചരക്ക് ഗതാഗത മേഖലയ്ക്കും വലിയ ആശ്വാസമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

    ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

    ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന ഹെൽപ്‌ലൈൻ നമ്പരിലൂടെയോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

    അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതാണ് നാഫിസ് പദ്ധതിയിലെ വ്യവസ്ഥ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഈ വർഷത്തോടെ ആകെ 8 ശതമാനം സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് സൗകര്യമായി ജൂൺ, ഡിസംബർ മാസങ്ങളിൽ ഓരോ ശതമാനം വീതം, അഥവാ ആറുമാസത്തിലൊരിക്കൽ നിയമനം നടത്താനും അനുവാദം നൽകിയിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കേണ്ട സമയപരിധിയും ഇന്നോടെ അവസാനിക്കും. സ്വദേശിവൽക്കരണം വിജയകരമായി പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്’ അംഗങ്ങളാക്കുകയും സർക്കാർ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുകയും ചെയ്യും. ഇതിന് പുറമെ വിവിധ സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭ്യമാക്കും.

    അതേസമയം, സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തും. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും നിയമം ലംഘിച്ചാൽ മൂന്ന് ലക്ഷം ദിർഹവും, മൂന്നാം തവണ അഞ്ച് ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. സ്വദേശിവൽക്കരണം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറച്ച് കാണിച്ചാലും സമാന ശിക്ഷ ലഭിക്കും.
    നിയമം പാലിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 8000 ദിർഹം വീതം, വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ 9000 ദിർഹമായി വർധിപ്പിക്കുമെന്നും അറിയിച്ചു. നിലവിൽ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ജീവനക്കാർക്ക് ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ മടങ്ങാം, അല്ലെങ്കിൽ വർക്ക് ഫ്രം ഹോം; കാരണം ഇതാണ്

    യുഎഇയിൽ ജീവനക്കാർക്ക് ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ മടങ്ങാം, അല്ലെങ്കിൽ വർക്ക് ഫ്രം ഹോം; കാരണം ഇതാണ്

    യുഎഇ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങവെ, റോഡുകളിലെ കനത്ത തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ ഒട്ടുമിക്ക സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് ജോലിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകിയിട്ടുണ്ട്. ഓഫീസിൽ നേരിട്ടെത്തി ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് രണ്ട് മണിയോടെ മടങ്ങാൻ അനുമതി നൽകിയതായും വിവിധ കമ്പനി മേധാവികൾ അറിയിച്ചു.

    ഗതാഗത മേഖലയിലും വലിയ മാറ്റങ്ങളാണ് ഇന്നുള്ളത്. ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന സ്വകാര്യ ട്രാൻസ്പോർട്ട് ബസ്സുകൾ ഉച്ചയ്ക്ക് രണ്ട് മണിയോടെ സർവീസ് അവസാനിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടെ ഡൗൺടൗൺ, ബിസിനസ് ബേ മേഖലകളിൽ റോഡുകൾ അടച്ചുതുടങ്ങുന്നതിനാലാണ് ഈ തീരുമാനം. ബുർജ് ഖലീഫ പരിസരത്തെ തിരക്ക് ഒഴിവാക്കാൻ ആർ.ടി.എ പ്രത്യേക ട്രാഫിക് ക്രമീകരണങ്ങളും റോഡ് വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

    ദുബായ് മെട്രോ ഇന്ന് രാവിലെ മുതൽ നാളെ രാത്രി വരെ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. എങ്കിലും വൈകുന്നേരത്തെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ നേരത്തെ തന്നെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഷെയ്ഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് തുടങ്ങിയ പ്രധാന പാതകളിൽ ഇന്ന് രാത്രി കനത്ത വാഹനത്തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

    ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

    ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന ഹെൽപ്‌ലൈൻ നമ്പരിലൂടെയോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

    അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതാണ് നാഫിസ് പദ്ധതിയിലെ വ്യവസ്ഥ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഈ വർഷത്തോടെ ആകെ 8 ശതമാനം സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് സൗകര്യമായി ജൂൺ, ഡിസംബർ മാസങ്ങളിൽ ഓരോ ശതമാനം വീതം, അഥവാ ആറുമാസത്തിലൊരിക്കൽ നിയമനം നടത്താനും അനുവാദം നൽകിയിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കേണ്ട സമയപരിധിയും ഇന്നോടെ അവസാനിക്കും. സ്വദേശിവൽക്കരണം വിജയകരമായി പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്’ അംഗങ്ങളാക്കുകയും സർക്കാർ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുകയും ചെയ്യും. ഇതിന് പുറമെ വിവിധ സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭ്യമാക്കും.

    അതേസമയം, സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തും. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും നിയമം ലംഘിച്ചാൽ മൂന്ന് ലക്ഷം ദിർഹവും, മൂന്നാം തവണ അഞ്ച് ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. സ്വദേശിവൽക്കരണം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറച്ച് കാണിച്ചാലും സമാന ശിക്ഷ ലഭിക്കും.
    നിയമം പാലിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 8000 ദിർഹം വീതം, വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ 9000 ദിർഹമായി വർധിപ്പിക്കുമെന്നും അറിയിച്ചു. നിലവിൽ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യു.​എ.​ഇ​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ​ നാ​ടു​ക​ട​ത്തി​യ​ത്​ 1469 ഇ​ന്ത്യ​ക്കാ​രെ

    യു.​എ.​ഇ​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ​ നാ​ടു​ക​ട​ത്തി​യ​ത്​ 1469 ഇ​ന്ത്യ​ക്കാ​രെ

    യുഎഇയിൽ നിന്ന് ഈ വർഷം 1,469 ഇന്ത്യൻ പ്രവാസികളെ നാടുകടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഈ വർഷമാണെന്നും ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നു. 2021 മുതൽ ഇതുവരെ ഏകദേശം 4,000 ഇന്ത്യക്കാരെയാണ് യുഎഇയിൽ നിന്ന് തിരിച്ചയച്ചത്. വർഷങ്ങളിലായി നാടുകടത്തലിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ, 2024ൽ 899 പേരെയും 2023ൽ 666 പേരെയും 2022ൽ 587 പേരെയും 2021ൽ 358 പേരെയും യുഎഇ നാടുകടത്തിയതായി റിപ്പോർട്ടുണ്ട്. സിവിൽ, ക്രിമിനൽ കേസുകൾ, വ്യാജ ജോലി വാഗ്ദാനങ്ങൾ, അനുമതിയില്ലാത്ത തൊഴിൽ, തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവയാണ് നാടുകടത്തലിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, 2024ൽ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി നിരവധി ഇന്ത്യക്കാർക്ക് ശിക്ഷയില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അവസരം നൽകിയിരുന്നു. ഇവർക്ക് പിന്നീട് യുഎഇയിലേക്ക് തിരിച്ചുവരുന്നതിനുള്ള അനുമതിയും ലഭിച്ചിരുന്നു.

    ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയിൽ നിന്നാണ്. ഒരു വർഷത്തിനിടെ 10,884 ഇന്ത്യക്കാരെയാണ് സൗദി അറേബ്യ നാടുകടത്തിയത്. ഇതിൽ റിയാദിൽ നിന്ന് 7,019 പേരും ജിദ്ദയിൽ നിന്ന് 3,865 പേരും ഉൾപ്പെടുന്നു. ആഗോളതലത്തിൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെയാണ് നാടുകടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. യുഎസിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയിരുന്നെങ്കിലും, ഈ വർഷം അവിടെ നിന്ന് 3,812 ഇന്ത്യക്കാർ തിരിച്ചെത്തിയതായും രേഖകൾ പറയുന്നു. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയോ വ്യാജ തൊഴിൽ വിസയിൽ കഴിയുകയോ ചെയ്തവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

    ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

    ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന ഹെൽപ്‌ലൈൻ നമ്പരിലൂടെയോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

    അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതാണ് നാഫിസ് പദ്ധതിയിലെ വ്യവസ്ഥ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഈ വർഷത്തോടെ ആകെ 8 ശതമാനം സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് സൗകര്യമായി ജൂൺ, ഡിസംബർ മാസങ്ങളിൽ ഓരോ ശതമാനം വീതം, അഥവാ ആറുമാസത്തിലൊരിക്കൽ നിയമനം നടത്താനും അനുവാദം നൽകിയിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കേണ്ട സമയപരിധിയും ഇന്നോടെ അവസാനിക്കും. സ്വദേശിവൽക്കരണം വിജയകരമായി പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്’ അംഗങ്ങളാക്കുകയും സർക്കാർ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുകയും ചെയ്യും. ഇതിന് പുറമെ വിവിധ സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭ്യമാക്കും.

    അതേസമയം, സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തും. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും നിയമം ലംഘിച്ചാൽ മൂന്ന് ലക്ഷം ദിർഹവും, മൂന്നാം തവണ അഞ്ച് ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. സ്വദേശിവൽക്കരണം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറച്ച് കാണിച്ചാലും സമാന ശിക്ഷ ലഭിക്കും.
    നിയമം പാലിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 8000 ദിർഹം വീതം, വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ 9000 ദിർഹമായി വർധിപ്പിക്കുമെന്നും അറിയിച്ചു. നിലവിൽ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

    യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

    ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

    ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന ഹെൽപ്‌ലൈൻ നമ്പരിലൂടെയോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

    അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതാണ് നാഫിസ് പദ്ധതിയിലെ വ്യവസ്ഥ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഈ വർഷത്തോടെ ആകെ 8 ശതമാനം സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് സൗകര്യമായി ജൂൺ, ഡിസംബർ മാസങ്ങളിൽ ഓരോ ശതമാനം വീതം, അഥവാ ആറുമാസത്തിലൊരിക്കൽ നിയമനം നടത്താനും അനുവാദം നൽകിയിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കേണ്ട സമയപരിധിയും ഇന്നോടെ അവസാനിക്കും. സ്വദേശിവൽക്കരണം വിജയകരമായി പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്’ അംഗങ്ങളാക്കുകയും സർക്കാർ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുകയും ചെയ്യും. ഇതിന് പുറമെ വിവിധ സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭ്യമാക്കും.

    അതേസമയം, സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തും. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും നിയമം ലംഘിച്ചാൽ മൂന്ന് ലക്ഷം ദിർഹവും, മൂന്നാം തവണ അഞ്ച് ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. സ്വദേശിവൽക്കരണം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറച്ച് കാണിച്ചാലും സമാന ശിക്ഷ ലഭിക്കും.
    നിയമം പാലിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 8000 ദിർഹം വീതം, വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ 9000 ദിർഹമായി വർധിപ്പിക്കുമെന്നും അറിയിച്ചു. നിലവിൽ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

    അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി റോബർട്ടോ കാർലോസ് അൽവാരസ് വെറ യുഎഇയിൽ പിടിയിലായി. ഇക്വഡോർ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യുഎഇ സുരക്ഷാ സേന ഇയാളെ പിടികൂടിയത്. ആഗോള ലഹരിമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ട ഗൗരവകരമായ കേസുകളിലെ പ്രതിയാണ് ഇയാൾ.

    യുഎഇയും ഇക്വഡോറും തമ്മിലുള്ള ശക്തമായ ജുഡീഷ്യൽ സഹകരണത്തിന്റെയും രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇരുരാജ്യങ്ങളും പുലർത്തുന്ന ജാഗ്രതയുടെയും ഫലമാണ് ഈ നിർണ്ണായക അറസ്റ്റ്. തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള കരാറുകൾ നിലവിലുള്ളതിനാൽ, റോബർട്ടോയെ വിട്ടുകിട്ടുന്നതിനുള്ള തുടർനടപടികൾ കേന്ദ്ര ഏജൻസികൾ വഴി വേഗത്തിലാക്കിയിട്ടുണ്ട്.

    കുറ്റവാളികൾക്ക് യുഎഇ മണ്ണിൽ ഇടമുണ്ടാവില്ലെന്ന കർശന സന്ദേശമാണ് ഈ അറസ്റ്റിലൂടെ അധികൃതർ നൽകുന്നത്. രാജ്യാന്തര ലഹരി മാഫിയയെ അടിച്ചമർത്തുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ഇന്റർപോളിനൊപ്പം ചേർന്ന് യുഎഇ നടത്തുന്ന നീക്കങ്ങൾക്ക് ഈ ഓപ്പറേഷൻ വലിയ കരുത്ത് പകരും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

    യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

    ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന ഹെൽപ്‌ലൈൻ നമ്പരിലൂടെയോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

    അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതാണ് നാഫിസ് പദ്ധതിയിലെ വ്യവസ്ഥ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഈ വർഷത്തോടെ ആകെ 8 ശതമാനം സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് സൗകര്യമായി ജൂൺ, ഡിസംബർ മാസങ്ങളിൽ ഓരോ ശതമാനം വീതം, അഥവാ ആറുമാസത്തിലൊരിക്കൽ നിയമനം നടത്താനും അനുവാദം നൽകിയിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കേണ്ട സമയപരിധിയും ഇന്നോടെ അവസാനിക്കും. സ്വദേശിവൽക്കരണം വിജയകരമായി പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്’ അംഗങ്ങളാക്കുകയും സർക്കാർ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുകയും ചെയ്യും. ഇതിന് പുറമെ വിവിധ സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭ്യമാക്കും.

    അതേസമയം, സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തും. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും നിയമം ലംഘിച്ചാൽ മൂന്ന് ലക്ഷം ദിർഹവും, മൂന്നാം തവണ അഞ്ച് ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. സ്വദേശിവൽക്കരണം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറച്ച് കാണിച്ചാലും സമാന ശിക്ഷ ലഭിക്കും.
    നിയമം പാലിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 8000 ദിർഹം വീതം, വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ 9000 ദിർഹമായി വർധിപ്പിക്കുമെന്നും അറിയിച്ചു. നിലവിൽ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

    അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി റോബർട്ടോ കാർലോസ് അൽവാരസ് വെറ യുഎഇയിൽ പിടിയിലായി. ഇക്വഡോർ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യുഎഇ സുരക്ഷാ സേന ഇയാളെ പിടികൂടിയത്. ആഗോള ലഹരിമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ട ഗൗരവകരമായ കേസുകളിലെ പ്രതിയാണ് ഇയാൾ.

    യുഎഇയും ഇക്വഡോറും തമ്മിലുള്ള ശക്തമായ ജുഡീഷ്യൽ സഹകരണത്തിന്റെയും രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇരുരാജ്യങ്ങളും പുലർത്തുന്ന ജാഗ്രതയുടെയും ഫലമാണ് ഈ നിർണ്ണായക അറസ്റ്റ്. തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള കരാറുകൾ നിലവിലുള്ളതിനാൽ, റോബർട്ടോയെ വിട്ടുകിട്ടുന്നതിനുള്ള തുടർനടപടികൾ കേന്ദ്ര ഏജൻസികൾ വഴി വേഗത്തിലാക്കിയിട്ടുണ്ട്.

    കുറ്റവാളികൾക്ക് യുഎഇ മണ്ണിൽ ഇടമുണ്ടാവില്ലെന്ന കർശന സന്ദേശമാണ് ഈ അറസ്റ്റിലൂടെ അധികൃതർ നൽകുന്നത്. രാജ്യാന്തര ലഹരി മാഫിയയെ അടിച്ചമർത്തുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ഇന്റർപോളിനൊപ്പം ചേർന്ന് യുഎഇ നടത്തുന്ന നീക്കങ്ങൾക്ക് ഈ ഓപ്പറേഷൻ വലിയ കരുത്ത് പകരും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സന്തോഷവാർത്ത; പുതുവത്സരാഘോഷത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർടിഎ

    സന്തോഷവാർത്ത; പുതുവത്സരാഘോഷത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർടിഎ

    ദുബായ് നിവാസികൾക്ക് പുതുവത്സരം ആഘോഷിക്കാൻ സൗകര്യമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. പുതുവത്സര ദിനത്തോടനുബന്ധിച്ച് യാത്രാസൗകര്യങ്ങളിലും പാർക്കിങ് സംവിധാനങ്ങളിലും ഇളവുകൾ ഏർപ്പെടുത്തിയതായി ആർടിഎ അറിയിച്ചു. ജനുവരി ഒന്നിന്, മൾട്ടി സ്റ്റോറി പാർക്കിങ് കേന്ദ്രങ്ങളും അൽ ഖൈൽ ഗേറ്റ് പാർക്കിങും ഒഴികെ, ദുബായിലെ എല്ലാ പൊതു പാർക്കിങ് മേഖലകളിലും പാർക്കിങ് സൗജന്യമായിരിക്കും. ജനുവരി രണ്ടുമുതൽ സാധാരണ പാർക്കിങ് നിരക്കുകൾ വീണ്ടും പ്രാബല്യത്തിൽ വരുമെന്നും ആർടിഎ വ്യക്തമാക്കി.

    പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്ത് ദുബായ് മെട്രോയുടെ സർവീസിലും പ്രത്യേക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റെഡ്, ഗ്രീൻ ലൈനുകളിലായി മെട്രോ സർവീസ് തുടർച്ചയായി 43 മണിക്കൂർ പ്രവർത്തിക്കും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5ന് ആരംഭിക്കുന്ന സർവീസ്, ജനുവരി ഒന്നിന് രാത്രി 11.59 വരെ ഇടവേളയില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ദുബായ് ട്രാം സർവീസ് ഡിസംബർ 31 ബുധനാഴ്ച രാവിലെ 6 മുതൽ ജനുവരി ഒന്നിന് പുലർച്ചെ ഒരു മണിവരെ പ്രവർത്തിക്കും. പുതുവത്സര ദിനത്തിൽ യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനാണ് ഈ പ്രത്യേക ക്രമീകരണങ്ങളെന്ന് ആർടിഎ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

    അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി റോബർട്ടോ കാർലോസ് അൽവാരസ് വെറ യുഎഇയിൽ പിടിയിലായി. ഇക്വഡോർ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യുഎഇ സുരക്ഷാ സേന ഇയാളെ പിടികൂടിയത്. ആഗോള ലഹരിമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ട ഗൗരവകരമായ കേസുകളിലെ പ്രതിയാണ് ഇയാൾ.

    യുഎഇയും ഇക്വഡോറും തമ്മിലുള്ള ശക്തമായ ജുഡീഷ്യൽ സഹകരണത്തിന്റെയും രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇരുരാജ്യങ്ങളും പുലർത്തുന്ന ജാഗ്രതയുടെയും ഫലമാണ് ഈ നിർണ്ണായക അറസ്റ്റ്. തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള കരാറുകൾ നിലവിലുള്ളതിനാൽ, റോബർട്ടോയെ വിട്ടുകിട്ടുന്നതിനുള്ള തുടർനടപടികൾ കേന്ദ്ര ഏജൻസികൾ വഴി വേഗത്തിലാക്കിയിട്ടുണ്ട്.

    കുറ്റവാളികൾക്ക് യുഎഇ മണ്ണിൽ ഇടമുണ്ടാവില്ലെന്ന കർശന സന്ദേശമാണ് ഈ അറസ്റ്റിലൂടെ അധികൃതർ നൽകുന്നത്. രാജ്യാന്തര ലഹരി മാഫിയയെ അടിച്ചമർത്തുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ഇന്റർപോളിനൊപ്പം ചേർന്ന് യുഎഇ നടത്തുന്ന നീക്കങ്ങൾക്ക് ഈ ഓപ്പറേഷൻ വലിയ കരുത്ത് പകരും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കോളടിച്ചു; അടുത്ത വർഷം ആദ്യം മുതൽ സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് പുതിയ വേതന നിരക്ക്; കൂടുതൽ അറിയാം

    കോളടിച്ചു; അടുത്ത വർഷം ആദ്യം മുതൽ സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് പുതിയ വേതന നിരക്ക്; കൂടുതൽ അറിയാം

    മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റികൾക്ക് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മിനിമം വേതനം 6,000 ദിർഹമായി യുഎഇ നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ 27 ന് മൊഹ്രെ സ്മാർട്ട് ആപ്പിലാണ് ഈ അപ്‌ഡേറ്റ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് എക്‌സിലെ ഒരു പോസ്റ്റിൽ മന്ത്രാലയം കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചു. മൊഹ്രെ പറയുന്നതനുസരിച്ച്, 2026 ജനുവരി 1 മുതൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറേറ്റികൾക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 6,000 ദിർഹമായി ക്രമീകരിക്കും. പൗരന്മാരുടെ വർക്ക് പെർമിറ്റുകൾ നൽകൽ, പുതുക്കൽ, ഭേദഗതി ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഈ ആവശ്യകത ബാധകമാകും. 2026 ജനുവരി 1 മുതൽ സ്വകാര്യ മേഖലയിലെ എമിറേറ്റികളുടെ മിനിമം വേതനം 6,000 ദിർഹമാണെന്ന് തൊഴിലുടമകളെ അറിയിക്കുന്നതിനായി സേവന ചാനലുകളിലൂടെയും മൊഹ്രെ സ്മാർട്ട് ആപ്പിലൂടെയും അലേർട്ട് അറിയിപ്പുകൾ അയയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
    ആ തീയതി മുതൽ, രജിസ്റ്റർ ചെയ്ത ശമ്പളം 6,000 ദിർഹത്തിൽ താഴെയാണെങ്കിൽ, പൗര വർക്ക് പെർമിറ്റിനായി അപേക്ഷ നൽകാനോ പുതുക്കാനോ ഭേദഗതി ചെയ്യാനോ തൊഴിലുടമകൾക്ക് അപേക്ഷ അച്ചടിക്കാനോ സമർപ്പിക്കാനോ അനുവാദമില്ല. ശമ്പളം ക്രമീകരിക്കണമെന്ന് തൊഴിലുടമകളെ അറിയിക്കും.

    2026 ജൂൺ 30-നകം ശമ്പളം ശരിയാക്കിയില്ലെങ്കിൽ, 2026 ജൂലൈ 1 മുതൽ നടപ്പിലാക്കൽ നടപടികൾ പ്രാബല്യത്തിൽ വരും. ശമ്പളം ക്രമീകരിക്കുന്നതുവരെ എമിറാറ്റി ജീവനക്കാരനെ എമിറാറ്റിസേഷൻ ക്വാട്ട കണക്കുകൂട്ടലുകളിൽ നിന്ന് ഒഴിവാക്കുക, എമിറാറ്റി ശമ്പളം 6,000 ദിർഹത്തിൽ താഴെയായതിനാൽ പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടയുന്ന ഒരു നിയന്ത്രണം സ്ഥാപനത്തിൽ ഏർപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതുതായി നൽകിയാലും പുതുക്കിയാലും ഭേദഗതി ചെയ്താലും രണ്ട് വർഷത്തെ സാധുതയുള്ള പൗര വർക്ക് പെർമിറ്റുകൾക്ക് മാത്രമേ മിനിമം വേതന വർദ്ധനവ് ബാധകമാകൂ എന്നും 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മൊഹ്രെ വ്യക്തമാക്കി. മുമ്പ്, 2025 ജനുവരി 1 മുതൽ നിയമിക്കപ്പെടുന്ന എമിറാറ്റികൾക്ക് 2025 ഫെബ്രുവരി അവസാനത്തോടെ 5,000 ദിർഹം കുറഞ്ഞ ശമ്പളം നൽകണമെന്ന് മാനവ വിഭവശേഷി, എമിറാറ്റിസേഷൻ മന്ത്രാലയം പറഞ്ഞിരുന്നു, അങ്ങനെ ചെയ്തില്ലെങ്കിൽ അവരെ എമിറാറ്റിസേഷൻ ലക്ഷ്യങ്ങളിൽ കണക്കാക്കില്ല, ശമ്പളം ക്രമീകരിക്കുന്നതുവരെ പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നതിൽ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടിവരാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

    അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി റോബർട്ടോ കാർലോസ് അൽവാരസ് വെറ യുഎഇയിൽ പിടിയിലായി. ഇക്വഡോർ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യുഎഇ സുരക്ഷാ സേന ഇയാളെ പിടികൂടിയത്. ആഗോള ലഹരിമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ട ഗൗരവകരമായ കേസുകളിലെ പ്രതിയാണ് ഇയാൾ.

    യുഎഇയും ഇക്വഡോറും തമ്മിലുള്ള ശക്തമായ ജുഡീഷ്യൽ സഹകരണത്തിന്റെയും രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇരുരാജ്യങ്ങളും പുലർത്തുന്ന ജാഗ്രതയുടെയും ഫലമാണ് ഈ നിർണ്ണായക അറസ്റ്റ്. തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള കരാറുകൾ നിലവിലുള്ളതിനാൽ, റോബർട്ടോയെ വിട്ടുകിട്ടുന്നതിനുള്ള തുടർനടപടികൾ കേന്ദ്ര ഏജൻസികൾ വഴി വേഗത്തിലാക്കിയിട്ടുണ്ട്.

    കുറ്റവാളികൾക്ക് യുഎഇ മണ്ണിൽ ഇടമുണ്ടാവില്ലെന്ന കർശന സന്ദേശമാണ് ഈ അറസ്റ്റിലൂടെ അധികൃതർ നൽകുന്നത്. രാജ്യാന്തര ലഹരി മാഫിയയെ അടിച്ചമർത്തുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ഇന്റർപോളിനൊപ്പം ചേർന്ന് യുഎഇ നടത്തുന്ന നീക്കങ്ങൾക്ക് ഈ ഓപ്പറേഷൻ വലിയ കരുത്ത് പകരും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

    ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

    അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി റോബർട്ടോ കാർലോസ് അൽവാരസ് വെറ യുഎഇയിൽ പിടിയിലായി. ഇക്വഡോർ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യുഎഇ സുരക്ഷാ സേന ഇയാളെ പിടികൂടിയത്. ആഗോള ലഹരിമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ട ഗൗരവകരമായ കേസുകളിലെ പ്രതിയാണ് ഇയാൾ.

    യുഎഇയും ഇക്വഡോറും തമ്മിലുള്ള ശക്തമായ ജുഡീഷ്യൽ സഹകരണത്തിന്റെയും രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇരുരാജ്യങ്ങളും പുലർത്തുന്ന ജാഗ്രതയുടെയും ഫലമാണ് ഈ നിർണ്ണായക അറസ്റ്റ്. തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള കരാറുകൾ നിലവിലുള്ളതിനാൽ, റോബർട്ടോയെ വിട്ടുകിട്ടുന്നതിനുള്ള തുടർനടപടികൾ കേന്ദ്ര ഏജൻസികൾ വഴി വേഗത്തിലാക്കിയിട്ടുണ്ട്.

    കുറ്റവാളികൾക്ക് യുഎഇ മണ്ണിൽ ഇടമുണ്ടാവില്ലെന്ന കർശന സന്ദേശമാണ് ഈ അറസ്റ്റിലൂടെ അധികൃതർ നൽകുന്നത്. രാജ്യാന്തര ലഹരി മാഫിയയെ അടിച്ചമർത്തുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ഇന്റർപോളിനൊപ്പം ചേർന്ന് യുഎഇ നടത്തുന്ന നീക്കങ്ങൾക്ക് ഈ ഓപ്പറേഷൻ വലിയ കരുത്ത് പകരും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യമൻ സംഘർഷം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് യുഎഇ

    യമൻ സംഘർഷം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് യുഎഇ

    അബുദാബി: യമനിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ഉന്നയിച്ച ആരോപണങ്ങൾ തള്ളി യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA). യമനിലെ വിവിധ വിഭാഗങ്ങൾക്ക് ആയുധങ്ങൾ നൽകിയെന്നോ സംഘർഷം രൂക്ഷമാക്കാൻ ശ്രമിച്ചെന്നോ ഉള്ള വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് യുഎഇ വ്യക്തമാക്കി. സൗദിയുടെ പ്രസ്താവനയിൽ വസ്തുതാപരമായ ഗുരുതരമായ പിഴവുകളുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

    സൗദി അറേബ്യയുടെ അതിർത്തി സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സൈനിക നീക്കങ്ങൾ നടത്തിയെന്ന ആരോപണം യുഎഇ ശക്തമായി അപലപിച്ചു. സൗദി അറേബ്യയുമായുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധം മേഖലയുടെ സ്ഥിരതയുടെ അടിസ്ഥാന തൂണാണെന്നും എല്ലാ കാര്യങ്ങളിലും സൗദിയുമായി പൂർണ്ണ ഏകോപനം യുഎഇ ആഗ്രഹിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

    മുകല്ല തുറമുഖത്തെ കപ്പലുമായി ബന്ധപ്പെട്ട സൗദിയുടെ പ്രസ്താവന അറബ് സഖ്യകക്ഷികളുമായി കൂടിയാലോചിക്കാതെ എടുത്തതാണെന്ന് യുഎഇ വ്യക്തമാക്കി. ആ കപ്പലിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിലുണ്ടായിരുന്ന വാഹനങ്ങൾ യമനിലെ ഏതെങ്കിലും പ്രാദേശിക വിഭാഗത്തിന് നൽകാനുള്ളതല്ലെന്നും മറിച്ച് യമനിൽ സേവനമനുഷ്ഠിക്കുന്ന യുഎഇ സേനയുടെ ഉപയോഗത്തിനായി കൊണ്ടുവന്നതാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. പരിശോധനകൾ പൂർത്തിയാകുന്നത് വരെ ഈ വാഹനങ്ങൾ തുറമുഖത്ത് തന്നെ സൂക്ഷിക്കുമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയുണ്ടായിരുന്നുവെന്നും യുഎഇ അറിയിച്ചു.

    യമൻ സർക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് യുഎഇ ആ രാജ്യത്ത് സാന്നിധ്യമറിയിക്കുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യകക്ഷികളുടെ ഭാഗമായാണ് യുഎഇ പ്രവർത്തിക്കുന്നത്. ഭീകരവാദത്തിനെതിരെയും യമന്റെ പരമാധികാരത്തെ മാനിച്ചും നടത്തുന്ന ഈ പോരാട്ടത്തിൽ യുഎഇ സൈന്യം വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

    നിലവിലെ വെല്ലുവിളികളെയും ഹൂതി മിലിഷ്യകൾ, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരസംഘങ്ങളുടെ ഭീഷണികളെയും നേരിടാൻ ഉയർന്ന തലത്തിലുള്ള ഏകോപനവും സംയമനവും ആവശ്യമാണെന്ന് പറഞ്ഞാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന അവസാനിപ്പിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുത്തൻ വർഷത്തെ വരവേൽക്കാൻ യുഎഇ; വണ്ടിയും കൊണ്ട് റോഡിലേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കണം

    പുത്തൻ വർഷത്തെ വരവേൽക്കാൻ യുഎഇ; വണ്ടിയും കൊണ്ട് റോഡിലേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കണം

    അബുദാബി: 2026 പുതുവത്സര ആഘോഷങ്ങൾക്കായി അബുദാബി ഒരുങ്ങുന്ന സാഹചര്യത്തിൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹെവി വാഹനങ്ങൾക്കും ലേബർ ബസുകൾക്കും അബുദാബി ഐലൻഡിൽ പ്രവേശന വിലക്ക് പ്രഖ്യാപിച്ചു.

    ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ:

    ഡിസംബർ 31 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ജനുവരി 1 വ്യാഴാഴ്ച പുലർച്ചെ 6 മണി വരെയാണ് നിയന്ത്രണം. ട്രക്കുകൾ, ഭാരമേറിയ ചരക്ക് വാഹനങ്ങൾ, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾ എന്നിവയ്ക്ക് ഈ സമയത്ത് അബുദാബി ഐലൻഡിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. കൂടാതെ, ഇതേ സമയപരിധിയിൽ അബുദാബി-അൽ ഐൻ റോഡിലും (E22) ലേബർ ബസുകളുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ട്. അൽ ഐനിലെ ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഡിസംബർ 31 ഉച്ചയ്ക്ക് 12 മുതൽ ജനുവരി 1 പുലർച്ചെ 1 മണി വരെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.

    ആഘോഷപ്പൊലിമയിൽ അബുദാബി:

    അൽ വത്‌ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ വിസ്മയകരമായ കൗണ്ട്ഡൗണും വെടിക്കെട്ടും ഡ്രോൺ ഷോയുമാണ് ഒരുക്കിയിരിക്കുന്നത്. അബുദാബിയിലുടനീളം 60-ലധികം കേന്ദ്രങ്ങളിൽ വെടിക്കെട്ട് നടക്കും. പ്രധാന വാട്ടർ ഫ്രണ്ടുകളിലും പൊതുവിടങ്ങളിലും കുടുംബങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

    ജനുവരി 1 വ്യാഴാഴ്ച യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സൗകര്യവും നൽകിയിട്ടുണ്ട്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങൾ ഒഴിവാക്കാൻ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സ്വർണ്ണവിലയും വാടകയും കുതിക്കുന്നു; യുഎഇ സ്വർണ്ണ വിപണിയിൽ ലയനങ്ങളുടെ കാലം, മാറ്റത്തിന്റെ പാതയിൽ ഈ മേഖല

    സ്വർണ്ണവിലയും വാടകയും കുതിക്കുന്നു; യുഎഇ സ്വർണ്ണ വിപണിയിൽ ലയനങ്ങളുടെ കാലം, മാറ്റത്തിന്റെ പാതയിൽ ഈ മേഖല

    ദുബായ്: രാജ്യാന്തര വിപണിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നതിനിടെ യുഎഇയിലെ സ്വർണ്ണാഭരണ വിപണിയിൽ വൻ അഴിച്ചുപണി നടക്കുന്നു. വർദ്ധിച്ചുവരുന്ന നടത്തിപ്പ് ചെലവുകളും കെട്ടിട വാടകയും താങ്ങാനാകാതെ പല പ്രമുഖ സ്ഥാപനങ്ങളും ലയനത്തിന്റെയും ഏറ്റെടുക്കലിന്റെയും പാതയിലാണെന്ന് ദുബായിലെ വ്യാപാര പ്രമുഖർ വ്യക്തമാക്കുന്നു. ഇന്ത്യൻ ജ്വല്ലറി ഭീമനായ ടൈറ്റൻ കമ്പനി യുഎഇയിലെ പ്രശസ്തമായ ഡമാസ് ജ്വല്ലറിയെ ഏറ്റെടുത്തത് ഈ മാറ്റത്തിന്റെ വലിയ സൂചനയായാണ് വിപണി വിലയിരുത്തുന്നത്.

    സ്വർണ്ണവില ഉയരുമ്പോഴും ഓരോ ഗ്രാമിലും ലഭിക്കുന്ന ലാഭവിഹിതം വർദ്ധിക്കാത്തതാണ് വ്യാപാരികൾ നേരിടുന്ന പ്രധാന പ്രതിസന്ധി. സ്വർണ്ണവില ഔൺസിന് 2,000 ഡോളറായിരുന്ന കാലത്തെ അപേക്ഷിച്ച് ഇപ്പോൾ വില 4,000 ഡോളറിന് മുകളിൽ എത്തിയിട്ടും ആഭരണങ്ങളുടെ പണിക്കൂലിയിൽ മാറ്റമില്ലാത്തത് വരുമാനത്തെ ബാധിക്കുന്നു. കൂടാതെ ബാങ്ക് പലിശ നിരക്കിലുണ്ടായ വർദ്ധനവും സ്വർണ്ണം കടമെടുക്കുന്നതിനുള്ള ചിലവ് ഉയർത്തിയിട്ടുണ്ട്. മുമ്പ് രണ്ട് ശതമാനമായിരുന്ന നിരക്ക് ഇപ്പോൾ ആറ് ശതമാനത്തിന് മുകളിലാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

    ദുബായിലെ വാണിജ്യ സ്ഥാപനങ്ങളുടെ വാടകയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവാണ് മറ്റൊരു തിരിച്ചടി. പ്രത്യേകിച്ച് പ്രമുഖ മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും സ്ഥലം ലഭിക്കാനുള്ള ബുദ്ധിമുട്ടും ഉയർന്ന വാടകയും ബിസിനസ്സ് ലാഭകരമായി കൊണ്ടുപോകുന്നതിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചെറുകിട നിർമ്മാതാക്കളും ജ്വല്ലറികളും തമ്മിൽ കൈകോർത്ത് ചിലവ് പങ്കുവെക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. ഇത്തരം ലയനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വിപണിക്ക് ഗുണം ചെയ്യുമെന്നും 2026-ഓടെ ജ്വല്ലറി മേഖലയിൽ പുതിയൊരു യുഗം പിറക്കുമെന്നും വിപണി വിദഗ്ധർ പ്രത്യാശ പ്രകടിപ്പിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ബുർജ് ഖലീഫയിലെ വെടിക്കെട്ടിന് പിന്നിൽ ‘രഹസ്യ ക്യാമ്പ്’; വിസ്മയക്കാഴ്ചകളുടെ അണിയറ വിശേഷങ്ങൾ പങ്കുവെച്ച് അറബ് ഇൻഫ്ലുവൻസർ

    ബുർജ് ഖലീഫയിലെ വെടിക്കെട്ടിന് പിന്നിൽ ‘രഹസ്യ ക്യാമ്പ്’; വിസ്മയക്കാഴ്ചകളുടെ അണിയറ വിശേഷങ്ങൾ പങ്കുവെച്ച് അറബ് ഇൻഫ്ലുവൻസർ

    ദുബായ്: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ബുർജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങൾ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അതിന്റെ അണിയറ രഹസ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത അറബ് ഇൻഫ്ലുവൻസറായ ഒമർ ഫാറൂഖ്. ബുർജ് ഖലീഫയിലെ വെടിക്കെട്ടും ലേസർ ഷോയും എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നേരിട്ട് കാണിക്കുന്ന ഒമറിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

    അണിയറയിലെ അത്ഭുതങ്ങൾ

    പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത വഴികളിലൂടെയും മുറികളിലൂടെയുമാണ് ഒമർ തന്റെ 5.7 ദശലക്ഷം ഫോളോവേഴ്‌സിനെ കൊണ്ടുപോയത്. ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ‘ഫയർവർക്സ് ടെന്റ്’ ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. നഗരത്തിൽ നിന്നും മാറി രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ ക്യാമ്പിലാണ് 20,000-ത്തോളം വെടിക്കെട്ട് സാമഗ്രികൾ അതീവ സുരക്ഷയോടെ സൂക്ഷിച്ചിരിക്കുന്നത്.

    പ്രധാന തയ്യാറെടുപ്പുകൾ:

    • വെടിക്കെട്ട് നിയന്ത്രണം: ഒരു ബട്ടൺ അമർത്തുന്നതിലൂടെ കൃത്യമായ സമയക്രമത്തിൽ ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന അത്യാധുനിക മെഷീനുകൾ.
    • റിഹേഴ്സലുകൾ: ആഘോഷരാത്രിയിൽ നടക്കാനിരിക്കുന്ന പരേഡുകൾക്കും ഡാൻസ് പെർഫോമൻസുകൾക്കുമായുള്ള തീവ്രമായ പരിശീലനങ്ങൾ.
    • പരമ്പരാഗത സ്പർശം: അത്യാധുനിക സാങ്കേതിക വിദ്യയ്ക്കൊപ്പം യുഎഇയുടെ പാരമ്പര്യം വിളിച്ചോതുന്ന പരുന്തുകളുടെ (Falcon) പ്രദർശനത്തിനായുള്ള പരിശീലനവും നടക്കുന്നുണ്ട്.
    • സാഹസികത: ബുർജ് ഖലീഫയ്ക്കും ദുബായ് മാളിനും ഇടയിൽ കയറിലൂടെ നടക്കാനുള്ള പരിശീലനങ്ങളും ഫൗണ്ടനിലെ നീന്തൽ താരങ്ങളുടെ പ്രകടനങ്ങളും ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

    പുത്തൻ സജ്ജീകരണങ്ങൾ

    ഇത്തവണത്തെ ആഘോഷങ്ങൾക്കായി കൂടുതൽ നൂതനമായ ലൈറ്റുകളും ലേസർ സംവിധാനങ്ങളുമാണ് ഇമാർ (Emaar) ഒരുക്കിയിരിക്കുന്നത്. ബുർജ് ഖലീഫയുടെ ചുവട്ടിൽ “മേഘങ്ങൾക്ക് മുകളിലും കൊടുങ്കാറ്റിന് താഴെയും” എന്ന് വിശേഷിപ്പിക്കാവുന്ന സാഹസികമായ ഇടങ്ങളിൽ നിന്നുമാണ് ഒമർ ഈ കാഴ്ചകൾ പകർത്തിയത്.

    ഓരോ വർഷവും മികച്ച രീതിയിൽ ഷോ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും, എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അനുഭവം ഇത്തവണയും സന്ദർശകർക്ക് നൽകുമെന്നും സംഘാടകർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ശമ്പളം മാത്രമല്ല, ആത്മാഭിമാനവും പ്രധാനം: യുഎഇ തൊഴിൽ മേഖലയിലെ പുതിയ മാറ്റങ്ങൾ

    ശമ്പളം മാത്രമല്ല, ആത്മാഭിമാനവും പ്രധാനം: യുഎഇ തൊഴിൽ മേഖലയിലെ പുതിയ മാറ്റങ്ങൾ

    യുഎഇയിലെ തൊഴിൽ വിപണി വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. കേവലം ഒരു ജോലി എന്നതിനപ്പുറം, മികച്ച തൊഴിൽ സാഹചര്യങ്ങൾക്കും മാന്യമായ പെരുമാറ്റത്തിനും ഉദ്യോഗാർത്ഥികൾ മുൻഗണന നൽകുന്ന കാഴ്ചയാണിന്ന്.

    പ്രധാന കാരണങ്ങൾ:

    • അപമര്യാദയായ പെരുമാറ്റം: ഇന്റർവ്യൂ ഘട്ടങ്ങളിൽ മാനേജർമാരുടെ മോശം പെരുമാറ്റവും ചോദ്യം ചെയ്യൽ രീതിയിലുള്ള അഭിമുഖങ്ങളും കാരണം പലരും പകുതി വഴിയിൽ വെച്ച് ജോലി വേണ്ടെന്ന് വെക്കുന്നു.
    • സുരക്ഷിതത്വമില്ലായ്മ: കമ്പനിയെക്കുറിച്ചോ ഉദ്യോഗാർത്ഥിയുടെ ഭാവിയെക്കുറിച്ചോ വ്യക്തമായ ധാരണ നൽകാൻ ഇന്റർവ്യൂവർമാർക്ക് സാധിക്കാത്തത് ഉദ്യോഗാർത്ഥികളിൽ ആശങ്കയുണ്ടാക്കുന്നു.
    • കുറഞ്ഞ ശമ്പളം: മികച്ച യോഗ്യതയുണ്ടായിട്ടും കുറഞ്ഞ ശമ്പളം ഓഫർ ചെയ്യുന്നത് പ്രവാസികളെ പിന്തിരിപ്പിക്കുന്നു.
    • മാറിയ മനോഭാവം: “എന്തെങ്കിലും ഒരു ജോലി” എന്ന നിലപാടിൽ നിന്ന് “അന്തസ്സുള്ള ജോലിയും സാഹചര്യവും” എന്ന നിലപാടിലേക്ക് പ്രവാസികൾ മാറി ചിന്തിക്കുന്നു.

    കമ്പനികൾ നേരിടുന്ന വെല്ലുവിളി

    2026-ഓടെ യുഎഇയിൽ എഐ (AI), ടൂറിസം, നിർമ്മാണ മേഖലകളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ വരാനിരിക്കുകയാണ്. എന്നാൽ ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂകൾ തള്ളിക്കളയുന്നത് കമ്പനികളെ വലിയ പ്രതിസന്ധിയിലാക്കുന്നു. മികച്ച ജീവനക്കാരെ നിലനിർത്താൻ കമ്പനികൾ തങ്ങളുടെ നയങ്ങളിലും പെരുമാറ്റ രീതികളിലും മാറ്റം വരുത്തേണ്ടി വരുമെന്നാണ് ഈ ട്രെൻഡ് സൂചിപ്പിക്കുന്നത്.

    ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടവ:

    1. കമ്പനി നിലവാരം: ഇന്റർവ്യൂവിന് പോകുന്നതിന് മുൻപ് കമ്പനിയുടെ അന്തരീക്ഷത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കുക.
    2. ചോദ്യങ്ങൾ ചോദിക്കുക: അഭിമുഖ സമയത്ത് തിരിച്ചും ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുത്. കമ്പനിയുടെ നയങ്ങൾ, നിങ്ങളുടെ വളർച്ചാ സാധ്യതകൾ എന്നിവയെക്കുറിച്ച് വ്യക്തത തേടണം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
    3. കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ
    4. കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.
    5. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
    6. യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും
    7. ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
    8. പ്രധാന മാറ്റങ്ങൾ:
    9. യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.
    10. അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.
    11. കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.
    12. പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.
    13. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം; പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

    യുഎഇയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം; പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

    ദുബായ്: യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളിൽ വലിയ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് പുതിയ ഫെഡറൽ നിയമം പ്രഖ്യാപിച്ചു. ഡിസംബർ 30 ചൊവ്വാഴ്ചയാണ് യുഎഇ സർക്കാർ സുപ്രധാനമായ ഈ നിയമം പുറപ്പെടുവിച്ചത്. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും ആജീവനാന്ത പഠനത്തെ (Lifelong learning) പ്രോത്സാഹിപ്പിക്കുകയുമാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.

    സ്കൂൾ വിദ്യാഭ്യാസത്തിനായി പുതിയ ദേശീയ പാഠ്യപദ്ധതി (National Educational Curriculum) നിയമം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

    പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

    ഏകീകൃത നിയമനിർമ്മാണം: രാജ്യത്തെ എല്ലാ സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാങ്കേതിക-വൊക്കേഷണൽ പരിശീലന കേന്ദ്രങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും.

    ലൈസൻസിംഗ് കർശനമാക്കി: മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനോ, കോഴ്സുകൾ പരസ്യം ചെയ്യാനോ പാടില്ല. ലൈസൻസിംഗ് പ്രക്രിയ ഇനി മുതൽ കൂടുതൽ കർശനമായിരിക്കും.

    ഗുണനിലവാര പരിശോധന: എല്ലാ അക്കാദമിക് പ്രോഗ്രാമുകളും മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. സ്ഥാപനങ്ങളെ നിശ്ചിത കാലയളവിൽ തരംതിരിക്കുകയും (Classification) ഫലം പരസ്യപ്പെടുത്തുകയും ചെയ്യും.

    ഫ്രീ സോണുകളിലെ നിയന്ത്രണം: ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനി മുതൽ ലോക്കൽ പെർമിറ്റും മന്ത്രാലയത്തിന്റെ പ്രത്യേക ലൈസൻസും നിർബന്ധമാണ്.

    ഡിജിറ്റൽ വിദ്യാഭ്യാസം: വളർന്നു വരുന്ന ഓൺലൈൻ, ബ്ലെൻഡഡ് ലേണിംഗ് രീതികൾക്കും ഇനി നിയമപരമായ ചട്ടക്കൂട് ഉണ്ടാകും. ഡാറ്റാ സുരക്ഷയും ബൗദ്ധിക സ്വത്തവകാശവും (IP Rights) ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.

    വിദ്യാഭ്യാസ രംഗത്തെ ഈ പുതിയ നിയമം യുഎഇയെ ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമമാക്കുമെന്നും വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ‘പെരുമഴക്കാലം’; വാദികൾ നിറഞ്ഞൊഴുകി, വടക്കൻ എമിറേറ്റുകളിൽ ഗതാഗതം സ്തംഭിച്ചു!

    യുഎഇയിൽ ‘പെരുമഴക്കാലം’; വാദികൾ നിറഞ്ഞൊഴുകി, വടക്കൻ എമിറേറ്റുകളിൽ ഗതാഗതം സ്തംഭിച്ചു!

    റാസൽഖൈമ/ഫുജൈറ/ഷാർജ: യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. പർവ്വതനിരകളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ റാസൽഖൈമ, ഫുജൈറ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമായി.

    പ്രധാന വിവരങ്ങൾ:

    • റോഡുകൾ വെള്ളത്തിനടിയിലായതോടെ പലയിടങ്ങളിലും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
    • മലവെള്ളപ്പാച്ചിലിൽ വാദികൾ നിറഞ്ഞൊഴുകുകയാണ്. വാദികൾക്ക് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പോലീസ് കർശന നിർദേശം നൽകി.
    • റാസൽഖൈമയിലെ മലയോര റോഡുകൾ താൽക്കാലികമായി അടച്ചു. ഔട്ഡോർ പരിപാടികൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

    വരും ദിവസങ്ങളിലും മഴയ്ക്കും ശക്തമായ കാറ്റിനും (മണിക്കൂറിൽ 60 കി.മീ വരെ) സാധ്യതയുണ്ട്. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ശ്വാസകോശ രോഗമുള്ളവർ ജാഗ്രത പാലിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുതുവത്സരാഘോഷത്തിൽ ആറാടാം; യുഎഇയിലെ പാർക്കുകളുടെ സമയക്രമത്തിൽ മാറ്റം

    പുതുവത്സരാഘോഷത്തിൽ ആറാടാം; യുഎഇയിലെ പാർക്കുകളുടെ സമയക്രമത്തിൽ മാറ്റം

    ദുബായ്: പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ പൊതുജനങ്ങൾക്കായി പാർക്കുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം നീട്ടി. ഡിസംബർ 31, ജനുവരി 1 തീയതികളിൽ സന്ദർശകർക്ക് കൂടുതൽ സമയം പാർക്കുകളിൽ ചെലവഴിക്കാനാവുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

    പ്രധാന പാർക്കുകളുടെയും വിനോദകേന്ദ്രങ്ങളുടെയും പുതുക്കിയ സമയക്രമം പരിശോധിക്കാം:

    അൽ സഫ, സബീൽ പാർക്ക്: രാവിലെ 8 മുതൽ പുലർച്ചെ 1 വരെ.

    ക്രീക്ക് പാർക്ക്, മുഷ്രിഫ് നാഷണൽ പാർക്ക്: രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ.

    അൽ മംസാർ പാർക്ക്: രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ.

    ദുബായ് ഫ്രെയിം: രാവിലെ 8 മുതൽ രാത്രി 9 വരെ. (ഇവിടെ ഇത്തവണ കരിമരുന്ന് പ്രയോഗത്തിന് പുറമെ ഡ്രോൺ ഷോയും ഉണ്ടായിരിക്കും).

    ഖുർആനിക് പാർക്ക്: രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ. (കേവ്, ഗ്ലാസ് ഹൗസ്: രാവിലെ 9 മുതൽ രാത്രി 8:30 വരെ).

    ലേക് പാർക്കുകൾ: അൽ ബർഷ, അൽ നഹ്ദ, അൽ ഖവാനീജ് ഉൾപ്പെടെയുള്ള ലേക് പാർക്കുകൾ ഡിസംബർ 31-ന് രാവിലെ 8 മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

    ചിൽഡ്രൻസ് സിറ്റി: രാവിലെ 9 മുതൽ രാത്രി 8 വരെ.

    റെസിഡൻഷ്യൽ പാർക്കുകൾ: രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ.

    2026-നെ വിപുലമായ രീതിയിൽ വരവേൽക്കാൻ ദുബായ് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കരിമരുന്ന് പ്രയോഗങ്ങൾക്കും ഡ്രോൺ ഷോകൾക്കും പുറമെ കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ആഘോഷങ്ങൾ ആസ്വദിക്കാൻ ഈ സമയക്രമം ഏറെ സഹായകമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    പുതുവത്സര സമ്മാനവുമായി യുഎഇ; ജനുവരി ഒന്നിന് സൗജന്യ പാർക്കിങ്, മെട്രോ 43 മണിക്കൂർ നിർത്താതെ ഓടും

    ദുബായ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് വാഹന ഉടമകൾക്കും യാത്രക്കാർക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ജനുവരി ഒന്ന് വ്യാഴാഴ്ച ദുബായിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റിലെ (N-365) പാർക്കിങ്ങിനും ഈ ഇളവ് ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.

    ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന ട്രെയിൻ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ വിശ്രമമില്ലാതെ പ്രവർത്തിക്കും. ദുബായ് ട്രാമും ഡിസംബർ 31 രാവിലെ 6 മുതൽ ജനുവരി 1 പുലർച്ചെ 1 വരെ സർവീസ് നടത്തുന്നുണ്ട്.

    അന്തർ നഗര ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് സർവീസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് ലഭ്യമാകില്ല. ജനുവരി 4 വരെ ഈ സർവീസ് നിർത്തിവെക്കും. യാത്രക്കാർക്ക് പകരമായി ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101, E102 ബസുകളെ ആശ്രയിക്കാവുന്നതാണ്.

    പുതുവത്സര ദിനമായ ജനുവരി ഒന്നിന് വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ അൽ ബർഷ, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മധുരം കഴിക്കാൻ കൂടുതൽ പണം വേണം! യുഎഇയിൽ പുതിയ ‘ഷുഗർ ടാക്സ്’ ജനുവരി 1 മുതൽ; നിങ്ങൾ അറിയേണ്ടതെല്ലാം!

    മധുരം കഴിക്കാൻ കൂടുതൽ പണം വേണം! യുഎഇയിൽ പുതിയ ‘ഷുഗർ ടാക്സ്’ ജനുവരി 1 മുതൽ; നിങ്ങൾ അറിയേണ്ടതെല്ലാം!

    അബുദാബി: യുഎഇയിൽ മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി പുതിയ എക്സൈസ് നികുതി നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെയും മറ്റ് മധുരപദാർത്ഥങ്ങളുടെയും അളവ് അനുസരിച്ച് നികുതി ഈടാക്കുന്ന ‘ടീയേർഡ് വോളിയുമെട്രിക് മോഡൽ’ (Tiered-volumetric model) ആണ് ഫെഡറൽ ടാക്സ് അതോറിറ്റി (FTA) നടപ്പിലാക്കുന്നത്.

    പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനുമായി കൊണ്ടുവന്ന ഈ നിയമത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു:

    നികുതി ഈടാക്കുന്നത് എങ്ങനെ?

    നേരത്തെ നിശ്ചയിച്ചിരുന്ന നിശ്ചിത നിരക്കിന് പകരം, 100 മില്ലി ലിറ്റർ പാനീയത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ ആകെ അളവ് (Total Sugar) നോക്കിയാണ് ഇനി നികുതി കണക്കാക്കുക. പ്രകൃതിദത്തമായ പഞ്ചസാര ഒഴികെ, അധികമായി ചേർക്കുന്ന പഞ്ചസാരയോ തേനോ മറ്റ് കൃത്രിമ മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയങ്ങൾക്കും ഇത് ബാധകമാണ്. പൗഡർ, ജെൽ, എക്സ്ട്രാക്റ്റ് രൂപത്തിലുള്ള ഉൽപ്പന്നങ്ങൾക്കും അവയിൽ നിന്ന് തയ്യാറാക്കാവുന്ന പാനീയത്തിന്റെ അളവ് അനുസരിച്ച് നികുതി നൽകണം.

    നാല് വിഭാഗങ്ങൾ; പുതിയ നിരക്കുകൾ ഇതാ:

    പഞ്ചസാരയുടെ അളവ് അനുസരിച്ച് പാനീയങ്ങളെ നാലായി തിരിച്ചിരിക്കുന്നു:

    1. ഉയർന്ന അളവ് : 100 മില്ലി ലിറ്ററിൽ 8 ഗ്രാമോ അതിലധികമോ പഞ്ചസാരയുള്ള പാനീയങ്ങൾക്ക് ലിറ്ററിന് 1.09 ദിർഹം നികുതി നൽകണം.
    2. മിതമായ അളവ് : 5 ഗ്രാമിനും 8 ഗ്രാമിനും ഇടയിൽ പഞ്ചസാരയുള്ളവയ്ക്ക് ലിറ്ററിന് 0.79 ദിർഹം ആണ് നികുതി.
    3. കുറഞ്ഞ അളവ്: 5 ഗ്രാമിൽ താഴെ പഞ്ചസാരയുള്ള പാനീയങ്ങൾക്ക് നികുതിയില്ല (0 ദിർഹം).
    4. കൃത്രിമ മധുരം : കൃത്രിമ മധുരം മാത്രം അടങ്ങിയതോ, 5 ഗ്രാമിൽ താഴെ മാത്രം പഞ്ചസാരയുള്ളതോ ആയ പാനീയങ്ങൾക്കും നികുതിയില്ല.

    കാർബണേറ്റഡ്, എനർജി ഡ്രിങ്കുകൾ

    പുതിയ നിയമപ്രകാരം കാർബണേറ്റഡ് ഡ്രിങ്കുകളെ (സോഡ പോലുള്ളവ) പ്രത്യേക വിഭാഗമായി കാണില്ല. പകരം അവയിലെ മധുരത്തിന്റെ അളവ് അനുസരിച്ച് മേൽപ്പറഞ്ഞ നിരക്കുകൾ ബാധകമാകും. എന്നാൽ എനർജി ഡ്രിങ്കുകൾക്ക് മാറ്റമില്ല. അവയ്ക്ക് നിലവിലുള്ള രീതിയിൽ തന്നെ വിലയുടെ 100 ശതമാനം എക്സൈസ് നികുതി തുടരും.

    നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും കർശന നിർദ്ദേശം

    2026 ജനുവരി 1 മുതൽ എല്ലാ നിർമ്മാതാക്കളും ഇറക്കുമതിക്കാരും ‘എമിറേറ്റ്‌സ് കോൺഫോർമിറ്റി സർട്ടിഫിക്കറ്റ്’ (Emirates Conformity Certificate) നേടിയിരിക്കണം. അംഗീകൃത ലബോറട്ടറികളിൽ പാനീയങ്ങൾ പരിശോധിച്ച് പഞ്ചസാരയുടെ അളവ് സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് സിആർഎയുടെ EmaraTax പ്ലാറ്റ്‌ഫോമിൽ സമർപ്പിക്കണം. ലബോറട്ടറി സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പക്ഷം, ആ പാനീയത്തെ ‘ഹൈ ഷുഗർ’ വിഭാഗത്തിൽ ഉൾപ്പെടുത്തി പരമാവധി നികുതി ഈടാക്കും.

    പഞ്ചസാര കുറഞ്ഞ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുകയും ജനങ്ങളെ ആരോഗ്യകരമായ ശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ഈ പരിഷ്കരണത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ വിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരം: ‘ദേശീയ കരിക്കുലം’ ഇനി നിയമം; സ്കൂളുകൾക്ക് പുതിയ മാർഗ്ഗരേഖ!

    യുഎഇയിൽ വിദ്യാഭ്യാസ മേഖലയിൽ വൻ പരിഷ്കാരം: ‘ദേശീയ കരിക്കുലം’ ഇനി നിയമം; സ്കൂളുകൾക്ക് പുതിയ മാർഗ്ഗരേഖ!

    അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ കരിക്കുലം ഭരണത്തിന് (National Educational Curriculum) പുതിയ ഫെഡറൽ ഡിക്രി നിയമം പുറപ്പെടുവിച്ചു. രാജ്യത്തെ വിദ്യാഭ്യാസ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും അവലോകനം ചെയ്യുന്നതിനും ആദ്യമായാണ് യുഎഇ ഇത്തരത്തിൽ സമഗ്രമായ ഒരു നിയമ ചട്ടക്കൂട് നിർമ്മിക്കുന്നത്.

    വാർത്തയെക്കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ നൽകുന്നു:

    എല്ലാ സ്കൂളുകൾക്കും ബാധകം

    പുതിയ നിയമം കിന്റർഗാർട്ടൻ (KG) മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്. ദേശീയ പാഠ്യപദ്ധതി പിന്തുടരാത്ത സ്വകാര്യ സ്കൂളുകൾ പോലും, അംഗീകൃത നിർബന്ധിത വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ ഈ പുതിയ നിയമത്തിലെ ചട്ടങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.

    നാഷണൽ എഡ്യൂക്കേഷൻ ചാർട്ടർ: പരമോന്നത പ്രമാണം

    യുഎഇയിലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്ന ‘നാഷണൽ എഡ്യൂക്കേഷൻ ചാർട്ടർ’ ആയിരിക്കും ഇനി മുതൽ ഈ മേഖലയിലെ പരമോന്നത പ്രമാണം. വിദ്യാർത്ഥികൾ ആർജിക്കേണ്ട ഗുണങ്ങൾ, ദേശീയ സ്വത്വം, മൂല്യങ്ങൾ, ലക്ഷ്യമിടുന്ന കഴിവുകൾ എന്നിവയെല്ലാം ഈ ചാർട്ടർ നിർവചിക്കുന്നു. പാഠ്യപദ്ധതിയുടെ രൂപകൽപ്പനയ്ക്കും വികാസത്തിനും ഇത് ഒരു സുപ്രീം ഗൈഡായി പ്രവർത്തിക്കും.

    പാഠ്യപദ്ധതിയുടെ പ്രധാന ഘടകങ്ങൾ

    പുതിയ നിയമം കരിക്കുലത്തിന്റെ പ്രധാന ഭാഗങ്ങളെ വ്യക്തമായി വേർതിരിക്കുന്നു:

    • പഠന നിലവാരവും ഫലങ്ങളും
    • അധ്യാപന രീതികൾ
    • വിദ്യാഭ്യാസ പാതകൾ
    • പഠനത്തിനുള്ള ഭാഷയും സമയദൈർഘ്യവും.
    • പഠിപ്പിക്കേണ്ട വിഷയങ്ങളും അവയുടെ ഉള്ളടക്കവും.

    ഉത്തരവാദിത്തങ്ങളും നിയന്ത്രണങ്ങളും

    ഫെഡറൽ, പ്രാദേശിക വിദ്യാഭ്യാസ അധികാരികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും നിയമം കൃത്യമായി നിർവചിക്കുന്നു. പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാനും അവയിൽ വരുത്തേണ്ട മാറ്റങ്ങൾ തരംതിരിക്കാനും അവലോകനം ചെയ്യാനുമുള്ള പ്രത്യേക സംവിധാനങ്ങളും നിയമത്തിലൂടെ നിയന്ത്രിക്കപ്പെടും.

    സ്ഥിരതയും വഴക്കവും

    ദേശീയ പാഠ്യപദ്ധതിയിൽ സ്ഥിരതയും ഏകീകൃത സ്വഭാവവും ഉറപ്പാക്കുന്നതോടൊപ്പം തന്നെ, ഭാവിയിലെ തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള വഴക്കവും (Flexibility) ഈ നിയമം ഉറപ്പുനൽകുന്നു. വിദ്യാഭ്യാസവും തൊഴിൽ വിപണിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ഇത് സഹായിക്കും.

    യുഎഇ ക്യാബിനറ്റ് അംഗീകരിച്ച ഈ നാഷണൽ എഡ്യൂക്കേഷൻ ചാർട്ടറിന്, എഡ്യൂക്കേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്‌സ് കൗൺസിലിന്റെ (EHRC) പൂർണ്ണ പിന്തുണയുണ്ട്. ദേശീയ നയങ്ങളും വിദ്യാഭ്യാസ പദ്ധതികളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കോളടിച്ചു മക്കളെ! പുതുവത്സരത്തിൽ തൊഴിലാളികൾക്ക് കാറും ഐ ഫോണും: യുഎഇയിൽ വമ്പൻ പ്രഖ്യാപനം

    കോളടിച്ചു മക്കളെ! പുതുവത്സരത്തിൽ തൊഴിലാളികൾക്ക് കാറും ഐ ഫോണും: യുഎഇയിൽ വമ്പൻ പ്രഖ്യാപനം

    യു.എ.ഇയുടെ വികസനക്കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരസൂചകമായി പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പത്ത് ലക്ഷം ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 31 വൈകുന്നേരം നാല് മണി മുതൽ ജനുവരി ഒന്ന് രാത്രി ഒൻപത് മണി വരെ നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷങ്ങളാണ് രാജ്യത്തെ പത്ത് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്നത്. റാഫിൾ ഡ്രോയിലൂടെ കാറുകൾ, വിമാന ടിക്കറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവയടക്കം വൻ സമ്മാനങ്ങൾ നേടാൻ തൊഴിലാളികൾക്ക് അവസരമുണ്ടാകും.

    ദുബൈയിലെ ജബൽ അലി, മുഹൈസിന, അബുദാബിയിലെ ഹമീം, മഫ്‌റഖ്, ഷാർജയിലെ അൽ സജ്ജ തുടങ്ങിയ പ്രമുഖ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ നടക്കുക. വടംവലി, കാരംസ് തുടങ്ങിയ കായിക മത്സരങ്ങൾക്കൊപ്പം തത്സമയ സംഗീത നിശകൾ, കോമഡി ഷോകൾ, ഡാൻസ് പെർഫോമൻസുകൾ, ഫൺ ഗെയിമുകൾ എന്നിവയും പുതുവർഷത്തെ വരവേൽക്കാൻ വർണാഭമായ കരിമരുന്ന് പ്രയോഗവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ പ്രഫഷണൽ കോഴ്സുകൾക്ക് ഇനി മിന്നൽവേഗത്തിൽ അംഗീകാരം; കടലാസ് പണികൾ വെട്ടിചുരുക്കി വൻ പരിഷ്കാരം!

    യുഎഇയിൽ പ്രഫഷണൽ കോഴ്സുകൾക്ക് ഇനി മിന്നൽവേഗത്തിൽ അംഗീകാരം; കടലാസ് പണികൾ വെട്ടിചുരുക്കി വൻ പരിഷ്കാരം!

    ദുബൈ: യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ-ശാസ്ത്രഗവേഷണ മന്ത്രാലയം. പ്രഫഷണൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ (അംഗീകാരം) നടപടികൾ ഇനിമുതൽ അതിവേഗം പൂർത്തിയാക്കാൻ സാധിക്കും. സർക്കാർ സേവനങ്ങളിലെ നൂലാമാലകൾ ഒഴിവാക്കുന്ന ‘സീറോ ബ്യൂറോക്രസി’ പദ്ധതിയുട ഭാഗമായാണ് ഈ തീരുമാനം.


    മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

    പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്:

    • സമയം ലാഭിക്കാം: അംഗീകാരത്തിനായി നേരത്തെ എടുത്തിരുന്ന 60 ദിവസം ഇനിമുതൽ വെറും 10 ദിവസമായി കുറയും (84% സമയലാഭം).
    • ലളിതമായ നടപടികൾ: 76 ഘട്ടങ്ങളുണ്ടായിരുന്ന സങ്കീർണ്ണമായ നടപടിക്രമങ്ങൾ ഇനി വെറും നാലെണ്ണം മാത്രമായിരിക്കും.
    • കുറഞ്ഞ സന്ദർശനങ്ങൾ: പത്തുതവണ ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥാനത്ത് ഇനി ഒറ്റ സന്ദർശനം മതിയാകും.
    • പേപ്പർ ജോലികൾ കുറഞ്ഞു: അപേക്ഷാ ഫോമിലെ 20 കോളങ്ങൾ അഞ്ചായി കുറച്ചു. സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം 20ൽ നിന്ന് നാലാക്കി ചുരുക്കി.

    എന്താണ് ലക്ഷ്യം?

    നാഷനൽ ക്വാളിറ്റിഫിക്കേഷൻ സെന്ററിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് തങ്ങളുടെ നിലവാരം തെളിയിച്ച് എളുപ്പത്തിൽ അംഗീകാരം പുതുക്കാൻ ഈ മാറ്റം സഹായിക്കും. അനാവശ്യമായ ഉദ്യോഗസ്ഥ ഇടപെടലുകൾ ഒഴിവാക്കി, കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

    വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ നീക്കം യുഎഇയുടെ വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മീൻ പിടിക്കാൻ അറിയാമോ? യുഎഇയിൽ ചൂണ്ടയിട്ട് നേടാം അഞ്ച് കോടി; പ്രവാസികൾക്കും പങ്കെടുക്കാം

    മീൻ പിടിക്കാൻ അറിയാമോ? യുഎഇയിൽ ചൂണ്ടയിട്ട് നേടാം അഞ്ച് കോടി; പ്രവാസികൾക്കും പങ്കെടുക്കാം

    അബുദാബി: കടലിൽ പോയി ഒരു നെയ്മീൻ പിടിച്ചാൽ കോടീശ്വരനാകാൻ അവസരമൊരുക്കി അബുദാബി അൽ ദഫ്റ ഗ്രാൻഡ് കിങ്ഫിഷ് ചാമ്പ്യൻഷിപ്പ്. ജനുവരി മുതൽ മാർച്ച് വരെ നീളുന്ന ഈ മെഗാ മത്സരത്തിൽ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് 20 ലക്ഷം ദിർഹമാണ് (ഏകദേശം 4.89 കോടി രൂപ).

    യുഎഇയുടെ സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനായി നടത്തുന്ന ഈ മത്സരത്തിൽ സ്വദേശികൾക്കൊപ്പം മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്കും സന്ദർശകർക്കും പങ്കെടുക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരവിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ ഭാരമുള്ള കിങ്ഫിഷ് (നെയ്മീൻ) ചൂണ്ടയിട്ട് പിടിക്കുന്നവരാണ് വിജയികളാകുക.

    മത്സരത്തിലെ പ്രധാന നിബന്ധനകൾ:

    പരമ്പരാഗതമായ രീതിയിലുള്ള ചൂണ്ട ഉപയോഗിച്ചുള്ള മീൻപിടിത്തം മാത്രമേ അനുവദിക്കൂ. ഓരോ ബോട്ടിലും ഒരാൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. അബുദാബി എമിറേറ്റിന്റെ പരിധിക്കുള്ളിൽ നിന്നായിരിക്കണം മീൻ പിടിക്കേണ്ടത്. പിടിക്കുന്ന മീനിന്റെ ഭാരം അളക്കുന്നതിന്റെയും മറ്റും വീഡിയോ ദൃശ്യങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് സമർപ്പിക്കണം.

    കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികളുടെ പട്ടികയിൽ മലയാളികളും ഇടംപിടിച്ചിരുന്നു. ജനറൽ, വനിതാ എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായി മൂന്ന് വ്യത്യസ്ത സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് മത്സരം നടക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ താമസിക്കുന്നവർ ശ്രദ്ധിക്കുക; 2026-ൽ വീട്ടുവാടക വർദ്ധിക്കും, പക്ഷേ ആശ്വാസവാർത്തയുമുണ്ട്!

    യുഎഇ താമസിക്കുന്നവർ ശ്രദ്ധിക്കുക; 2026-ൽ വീട്ടുവാടക വർദ്ധിക്കും, പക്ഷേ ആശ്വാസവാർത്തയുമുണ്ട്!

    ദുബായ്: ദുബായിൽ താമസിക്കുന്നവർക്ക് വരാനിരിക്കുന്ന വർഷം വാടകയിനത്തിൽ ചിലവ് കൂടുമെന്ന് റിപ്പോർട്ട്. നഗരത്തിലെ ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് കണക്കിലെടുത്ത് 2026-ഓടെ വാടകയിൽ ആറ് ശതമാനം വരെ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.

    എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതുപോലെയുള്ള കുതിച്ചുചാട്ടം ഇത്തവണ ഉണ്ടാകില്ല എന്നത് വാടകക്കാർക്ക് ആശ്വാസകരമാണ്. വിപണിയിൽ പുതിയ താമസസ്ഥലങ്ങൾ ധാരാളമായി ലഭ്യമാകുന്നതാണ് വാടക നിരക്ക് കുത്തനെ കൂടാതെ പിടിച്ചുനിർത്തുന്നത്. എങ്കിലും വില്ലകൾ, ടൗൺഹൗസുകൾ, കടൽതീരത്തിനടുത്തുള്ള വലിയ അപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ ഇത്തരം മേഖലകളിൽ വാടക കുറയാൻ സാധ്യതയില്ല.

    ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സ്ഥലങ്ങൾ: ദുബായ് ഹിൽസ് എസ്റ്റേറ്റ്, ബിസിനസ് ബേ, ഡൗൺടൗൺ, ജുമൈറ വില്ലേജ് സർക്കിൾ (JVC), അൽ ഫുർജാൻ, ദുബായ് മറീന തുടങ്ങിയ ഇടങ്ങളിലാണ് കൂടുതൽ പുതിയ കെട്ടിടങ്ങൾ നിർമ്മാണത്തിലിരിക്കുന്നത്. എന്നാൽ അറേബ്യൻ റാഞ്ചസ്, പാം ജുമൈറ തുടങ്ങിയ പ്രധാന മേഖലകളിൽ വാടകയിൽ വലിയ ഇളവ് പ്രതീക്ഷിക്കാനാവില്ല.

    വാടകക്കാർക്ക് ഗുണകരമാകുന്ന മാറ്റങ്ങൾ: വിപണിയിൽ കൂടുതൽ വീടുകൾ എത്തുന്നതോടെ വാടകക്കാരെ ആകർഷിക്കാൻ ഉടമകൾ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കും. ഇതിന്റെ ഭാഗമായി കൂടുതൽ ചെക്കുകൾ നൽകാനുള്ള സൗകര്യം, ഡിജിറ്റൽ പേയ്മെന്റുകൾ, പഴയ കെട്ടിടങ്ങളുടെ നവീകരണം എന്നിവ പ്രതീക്ഷിക്കാം. ചുരുക്കത്തിൽ, വാടകയിൽ നേരിയ വർദ്ധനവ് ഉണ്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വാടകക്കാർക്ക് കൂടുതൽ വിലപേശൽ നടത്താൻ കഴിയുന്ന ഒരു സാഹചര്യം 2026-ൽ ഉണ്ടായേക്കും.

    2025-ൽ ദുബായിലെ ജനസംഖ്യ 40 ലക്ഷം കടന്നത് വാടക വിപണിയിൽ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. ഇതിനെത്തുടർന്ന് 2027-ഓടെ ഏകദേശം രണ്ട് ലക്ഷത്തോളം പുതിയ താമസ യൂണിറ്റുകൾ കൂടി വിപണിയിൽ എത്തിയേക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സ്വർണ്ണം വേണ്ട, ഡയമണ്ട് മതി; സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഡയമണ്ടിന് ഡിമാൻഡ്

    സ്വർണ്ണം വേണ്ട, ഡയമണ്ട് മതി; സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഡയമണ്ടിന് ഡിമാൻഡ്

    ദുബായ് ജ്വല്ലേഴ്‌സിന്റെ കണക്കനുസരിച്ച്, യുഎഇയിൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയതോടെ വജ്രാഭരണങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025-ൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തി, ആഗോളതലത്തിൽ ഔൺസിന് 4,549 ഡോളറിലെത്തി, യുഎഇയിൽ ഗ്രാമിന് 546 ദിർഹം കടന്നു. പ്രകൃതിദത്ത വജ്രങ്ങൾക്കും ലാബ്-ഗ്രൂപ്പ് വജ്രങ്ങൾക്കുമുള്ള ആവശ്യം യുഎഇയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദുബായിലെ ജ്വല്ലേഴ്‌സ് പറഞ്ഞു, കാരണം ഡയമണ്ട്സിനോടുളളുടെ വിശ്വാസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

    “ഇന്ന് വിപണിയെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് സ്വർണ്ണ വിലയാണ്. അത് എല്ലാവരെയും വേദനിപ്പിക്കുന്നു. എന്നാൽ വജ്ര വിൽപ്പനയിൽ നമ്മൾ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതിനാൽ, സ്വർണ്ണം കാരണം എന്ത് ബിസിനസ്സ് നഷ്ടങ്ങൾ സംഭവിച്ചാലും, അവ വജ്ര വിൽപ്പനയിലൂടെ നികത്തപ്പെടുന്നു. വജ്ര വിൽപ്പനയിൽ ഞങ്ങൾ വർഷം തോറും 25-30 ശതമാനം വളർച്ച കൈവരിച്ചു. വജ്രം മിക്കവാറും എല്ലാ കമ്പനികൾക്കും സ്വർണ്ണ വിൽപ്പനയുടെ ആഘാതം നികത്തുന്നു, കാരണം ഞങ്ങൾ മൊത്തവ്യാപാരത്തിലാണ്, അതിനാൽ ഞങ്ങൾ വ്യവസായത്തിന് ധാരാളം വിൽക്കുന്നു, ”ബഫ്‌ലെ ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ചിരാഗ് വോറ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ കാലാവസ്ഥ; പൊടിസാധ്യത, മുൻകരുതലുകൾ നോക്കാം; കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം

    യുഎഇ കാലാവസ്ഥ; പൊടിസാധ്യത, മുൻകരുതലുകൾ നോക്കാം; കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം

    പൊടി നിറഞ്ഞ കാലാവസ്ഥയിൽ യുഎഇ നിവാസികൾക്കുള്ള പ്രധാന മുൻകരുതൽ നടപടികൾ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. പൊടിക്കാറ്റ് സമയത്ത് തങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാൻ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ താമസക്കാർക്ക് നിർദ്ദേശമുണ്ട്.

    സുരക്ഷാ നിർദേശങ്ങളിൽ ഇവ ഉൾപ്പെടുന്നു:

    -പൊടിയും പൊടിപടലങ്ങളും നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.

    -വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക, ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക.

    -വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും പൊടി കടക്കുന്നത് തടയാൻ വാതിലുകളും ജനലുകളും അടച്ചിടുക.

    -ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ റിപ്പോർട്ടുകളും ബുള്ളറ്റിനുകളും പിന്തുടർന്ന് അപ്‌ഡേറ്റ് ചെയ്യുക.

    ഔദ്യോഗിക റിപ്പോർട്ടുകളെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം NCM ഊന്നിപ്പറയുകയും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഡിസംബർ 28 ന് ഉച്ചയ്ക്ക് 1.20 മുതൽ വൈകുന്നേരം 6 വരെ പൊടി സാധ്യത പുറപ്പെടുവിച്ചതിനാലാണ് ഈ മുന്നറിയിപ്പ്.
    ഡിസംബർ 29 ന് യുഎഇയിൽ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു. NCM അനുസരിച്ച്, ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ സാധാരണയായി മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ ജോലികൾ: പിരിച്ചുവിടലിന്റെ കാരണത്തെ ആശ്രയിച്ച് നോട്ടീസ് കാലയളവ് മാറുമോ? കൂടുതൽ അറിയാം

    യുഎഇ ജോലികൾ: പിരിച്ചുവിടലിന്റെ കാരണത്തെ ആശ്രയിച്ച് നോട്ടീസ് കാലയളവ് മാറുമോ? കൂടുതൽ അറിയാം

    യുഎഇയിൽ, ഒരു തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ രേഖാമൂലമുള്ള അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ, സാധുവായ ഒരു കാരണത്താൽ തൊഴിൽ കരാർ അവസാനിപ്പിക്കാവുന്നതാണ്. ആ സമയത്ത് ജോലി ചെയ്തുകൊണ്ട് നോട്ടീസ് കാലയളവ് പാലിക്കണം, കൂടാതെ 30 നും 90 നും ഇടയിലായിരിക്കണം. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 33-ാം നമ്പർ ഫെഡറൽ ഡിക്രി-നിയമത്തിലെ ആർട്ടിക്കിൾ 43 (1) അനുസരിച്ചാണിത് (‘തൊഴിൽ നിയമം’). “തൊഴിൽ കരാറിലെ ഇരു കക്ഷികൾക്കും നിയമപരമായ ഏതൊരു കാരണത്താലും കരാർ അവസാനിപ്പിക്കാം, എന്നാൽ മറ്റേ കക്ഷിയെ രേഖാമൂലം അറിയിക്കുകയും കരാറിൽ സമ്മതിച്ച നോട്ടീസ് കാലയളവിൽ ജോലി നിർവഹിക്കുകയും വേണം, അത്തരം കാലയളവ് (30) മുപ്പത് ദിവസത്തിൽ കുറയാത്തതും (90) തൊണ്ണൂറ് ദിവസത്തിൽ കൂടാത്തതുമാണെങ്കിൽ.”

    കൂടാതെ, കുറഞ്ഞത് ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയതിനുശേഷം മാത്രമേ സേവനാവസാന ആനുകൂല്യങ്ങൾ (ഗ്രാറ്റുവിറ്റി) നൽകൂ. ഇത് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 51(2) പ്രകാരമാണ്, അതിൽ ഇങ്ങനെ പറയുന്നു:

    “ഒരു വർഷമോ അതിൽ കൂടുതലോ തുടർച്ചയായ സേവനം പൂർത്തിയാക്കിയ മുഴുവൻ സമയ വിദേശ തൊഴിലാളിക്ക്, താഴെപ്പറയുന്ന പ്രകാരം അടിസ്ഥാന വേതനമനുസരിച്ച് കണക്കാക്കിയ, തന്റെ സേവനത്തിന്റെ അവസാനത്തിൽ സേവനാവസാന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും:

    a. ആദ്യത്തെ അഞ്ച് വർഷത്തെ സേവനത്തിൽ ഓരോ വർഷത്തിനും (21) ഇരുപത്തിയൊന്ന് ദിവസത്തെ വേതനം;

    b. അത്തരം കാലയളവ് കവിയുന്ന ഓരോ വർഷത്തിനും (30) മുപ്പത് ദിവസത്തെ വേതനം.”

    അതിനാൽ, ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് നിങ്ങളുടെ തൊഴിൽ അവസാനിപ്പിച്ചാൽ, നിങ്ങൾക്ക് സേവനാവസാന ഗ്രാറ്റുവിറ്റിക്ക് അർഹതയില്ല.കരാർ അവസാനിച്ചതിന് ശേഷം 14 ദിവസത്തിനുള്ളിൽ, കരാറിലോ കമ്പനി നയങ്ങളിലോ ബാധകമായ പ്രമേയങ്ങളിലോ വ്യക്തമാക്കിയിട്ടുള്ള എല്ലാ കുടിശ്ശിക വേതനങ്ങളും അവകാശങ്ങളും ഒരു തൊഴിലുടമ നൽകേണ്ടതുണ്ട്. ഇത് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 53 അനുസരിച്ചാണ്. “കരാർ കാലാവധി അവസാനിച്ച തീയതി മുതൽ (14) പതിനാല് ദിവസത്തിനുള്ളിൽ തൊഴിലുടമ തൊഴിലാളിയുടെ വേതനവും ഇതിൽ വ്യവസ്ഥ ചെയ്തിട്ടുള്ള മറ്റ് എല്ലാ അവകാശങ്ങളും, അത് നടപ്പിലാക്കുന്നതിനായി പുറപ്പെടുവിച്ച പ്രമേയങ്ങളും, കരാറോ സ്ഥാപനത്തിന്റെ ഉപനിയമങ്ങളോ നൽകണം.”

    നിയമത്തിലെ മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥ അനുസരിച്ച്, നോട്ടീസ് കാലയളവ് തൊഴിൽ കരാറിന്റെ നിബന്ധനകൾ അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. ജീവനക്കാരൻ കുറഞ്ഞത് ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ സേവനാവസാന ഗ്രാറ്റുവിറ്റി ബാധകമാകൂ. കുടിശ്ശികയുള്ള ഏതെങ്കിലും കുടിശ്ശിക തൊഴിലുടമയുമായി ഉന്നയിക്കാവുന്നതാണ്, നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, വിഷയം മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിലേക്ക് കൈമാറാവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുതുവത്സര അവധി: ദുബായിലെ ഈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കർശന നിർദേശങ്ങൾ

    പുതുവത്സര അവധി: ദുബായിലെ ഈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് കർശന നിർദേശങ്ങൾ

    പുതുവത്സര അവധിയും ശൈത്യകാല അവധിയും ഒരുമിച്ച് വന്നതോടെ അടുത്ത നാല് ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ഷാർജ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് തിരക്ക് ഒഴിവാക്കുന്നതിനായി ‘സിറ്റി ചെക്ക്-ഇൻ’ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താനും നിർദേശം നൽകി. മുൻകൂട്ടി ചെക്ക്-ഇൻ പൂർത്തിയാക്കിയാൽ വിമാനത്താവളത്തിലെത്തി നേരിട്ട് പാസ്‌പോർട്ട് നിയന്ത്രണ വിഭാഗത്തിലേക്ക് കടക്കാൻ സാധിക്കും. തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കാനും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കാനുമായി വിമാനത്താവളത്തിൽ വിപുലമായ പ്രവർത്തന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

    യുഎഇയിൽ ജനുവരി 1 വ്യാഴാഴ്ച പൊതുഅവധി ആയതിനാൽ, ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിയും കൂടി ചേർന്ന് നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജനുവരി 2 വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
    അതേസമയം, വർഷാവസാന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് ദുബായ് വിമാനത്താവളം വഴിയും ഒരു കോടിയിലധികം യാത്രക്കാർ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെ തുടർന്നാണ് ദുബായ് വിമാനത്താവള അധികൃതരും സമാനമായ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യാത്രകൾ പ്ലാൻ ചെയ്യാം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ: കൂടുതല്‍ അറിയാം

    യാത്രകൾ പ്ലാൻ ചെയ്യാം; 2026 ലെ യുഎഇ പൊതു അവധി ദിനങ്ങൾ: കൂടുതല്‍ അറിയാം

    യുഎഇയുടെ ‘ട്രാൻസ്ഫറബിൾ’ (മാറ്റിവെക്കാവുന്ന) പൊതുഅവധി നിയമം നിലവിലുള്ളതിനാൽ, കുറഞ്ഞ അവധി ദിവസങ്ങൾ ഉപയോഗിച്ച് കൂടുതൽ ദിവസങ്ങൾ യാത്രകൾക്കായി കണ്ടെത്താൻ സാധിക്കും. 2026-ലെ യുഎഇയിലെ പൊതു അവധി ദിനങ്ങൾ നിങ്ങളുടെ ഒഴിവു സമയം ദീർഘിപ്പിക്കാൻ ധാരാളം അവസരങ്ങൾ നൽകുന്നു. നന്നായി ക്രമീകരിച്ച ഏതാനും അവധി ദിവസങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ വാർഷിക അവധി ബാലൻസ് ചെലവഴിക്കാതെ, 12 ദിവസത്തെ വാർഷിക അവധിക്കാലത്തെ ആനന്ദകരമായ ഇടവേളകളാക്കി മാറ്റാം, അത് ചെറിയ അവധിക്കാലങ്ങൾ പോലെ തോന്നും. പുതുവത്സരം (ജനുവരി)
    അവധി: ജനുവരി 1 (വ്യാഴം)- ഗവൺമെന്റ് ഈ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയാണെങ്കിൽ 3 ദിവസത്തെ ലോങ് വീക്കെൻഡ് ലഭിക്കും. മാറ്റമില്ലെങ്കിൽ, ജനുവരി 2 വെള്ളിയാഴ്ച ഒരു ദിവസം ആന്വൽ ലീവ് എടുത്താൽ ശനി, ഞായർ വാരാന്ത്യ അവധികൾ ഉൾപ്പെടെ തുടർച്ചയായ 4 ദിവസത്തെ അവധി ആഘോഷിക്കാം. ഈദുൽ ഫിത്തർ (മാർച്ച്) പ്രതീക്ഷിക്കുന്ന തീയതി: മാർച്ച് 20 – 22 (വെള്ളി മുതൽ ഞായർ വരെ)- മാർച്ച് 16 മുതൽ 19 വരെ (തിങ്കൾ – വ്യാഴം) 4 ദിവസം ലീവ് എടുത്താൽ, മുൻപിലെയും പിൻപിലെയും വാരാന്ത്യങ്ങൾ ചേർത്ത് തുടർച്ചയായ 9 ദിവസത്തെ സുദീർഘമായ അവധി ലഭിക്കും. അറഫാ ദിനവും ഈദുൽ അദ്ഹയും (മെയ്) പ്രതീക്ഷിക്കുന്ന തീയതി: മെയ് 26 (ചൊവ്വ) അറഫാ ദിനം, മെയ് 27 – 29 (ബുധൻ – വെള്ളി) ഈദുൽ അദ്ഹ- ചൊവ്വാഴ്ച മുതൽ വെള്ളി വരെ ഔദ്യോഗിക അവധി ലഭിക്കുകയാണെങ്കിൽ, ശനിയും ഞായറും ചേർത്ത് ആകെ 6 ദിവസത്തെ ഇടവേള ആസ്വദിക്കാം. ഇസ്‌ലാമിക് പുതുവർഷം (ജൂൺ) പ്രതീക്ഷിക്കുന്ന തീയതി: ജൂൺ 16 (ചൊവ്വ)- ജൂൺ 15 തിങ്കളാഴ്ച അവധി എടുത്താൽ ശനി മുതൽ ചൊവ്വ വരെ 4 ദിവസത്തെ മിനി-ബ്രേക്ക് ലഭിക്കും. (ഗവൺമെന്റ് തീരുമാനപ്രകാരം ഈ അവധി മാറ്റാനും സാധ്യതയുണ്ട്). നബിദിനം (ഓഗസ്റ്റ്) പ്രതീക്ഷിക്കുന്ന തീയതി: ഓഗസ്റ്റ് 25 (ചൊവ്വ)- ഓഗസ്റ്റ് 24 തിങ്കളാഴ്ച അവധി എടുത്താൽ തുടർച്ചയായ 4 ദിവസത്തെ അവധി ലഭിക്കും. യുഎഇ ദേശീയ ദിനം (ഡിസംബർ) അവധി: ഡിസംബർ 2, 3 (ബുധൻ, വ്യാഴം)- നവംബർ 30, ഡിസംബർ 1 (തിങ്കൾ, ചൊവ്വ), ഡിസംബർ 4 (വെള്ളി) എന്നീ മൂന്ന് ദിവസങ്ങൾ ലീവ് എടുത്താൽ, രണ്ട് വാരാന്ത്യങ്ങൾ ഉൾപ്പെടെ 9 ദിവസത്തെ വലിയൊരു അവധി ആഘോഷത്തോടെ വർഷം അവസാനിപ്പിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • സ്നാപ്ചാറ്റിനെതിരെ അപകീർത്തികരമായ പരാമർശം; യുഎഇയിലെ ജീവനക്കാർക്ക് ലക്ഷങ്ങള്‍ പിഴ

    സ്നാപ്ചാറ്റിനെതിരെ അപകീർത്തികരമായ പരാമർശം; യുഎഇയിലെ ജീവനക്കാർക്ക് ലക്ഷങ്ങള്‍ പിഴ

    മൊബൈൽ ഫോൺ റീട്ടെയിൽ രംഗത്തെ ഒരു സ്ഥാപനത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ട് ദുരുപയോഗം ചെയ്ത് മത്സരസ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അൽ ഐൻ സിവിൽ കോടതിയുടേതാണ് നടപടി. മത്സരിക്കുന്ന മറ്റൊരു മൊബൈൽ കമ്പനിയെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതായും വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായും ആരോപിച്ച് സ്നാപ്ചാറ്റിൽ വീഡിയോ പ്രചരിപ്പിച്ചതാണ് കേസിനാധാരം. സ്ഥാപനത്തിന്റെ ഔദ്യോഗിക സ്നാപ്ചാറ്റ് അക്കൗണ്ട് ഉപയോഗിച്ചാണ് ജീവനക്കാർ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് കോടതി കണ്ടെത്തി. പരാതിക്കാരനായ കമ്പനിയുടെ സൽപ്പേരിനും ബിസിനസ് വിശ്വാസ്യതയ്ക്കും ഇതുമൂലം ഭൗതികവും മാനസികവുമായ നാശനഷ്ടങ്ങൾ ഉണ്ടായതായി കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 100,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. എന്നാൽ കമ്പനി ആവശ്യപ്പെട്ടിരുന്ന 200,000 ദിർഹം നഷ്ടപരിഹാരം കോടതി അനുവദിച്ചില്ല.

    അപകീർത്തികരമായ ഉള്ളടക്കം പങ്കുവെച്ച അതേ സ്നാപ്ചാറ്റ് അക്കൗണ്ടിലൂടെ തന്നെ ഔദ്യോഗികമായി മാപ്പ് പറയുകയും ആരോപണങ്ങൾ പിന്‍വലിക്കുകയും ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ജോലിസമയത്ത് സ്ഥാപനത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ചാണ് കുറ്റം നടന്നതെന്നതിനാൽ സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ടെന്ന നിരീക്ഷണവും വിധിയിൽ ഉൾപ്പെടുത്തി. സമൂഹമാധ്യമങ്ങൾക്ക് ഇന്ന് ഉള്ള വ്യാപകമായ സ്വാധീനം കണക്കിലെടുത്താൽ, ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾ അവരുടെ പ്രതിഷ്ഠയെ നേരിട്ട് ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ നേരത്തെ ക്രിമിനൽ കോടതിയും ജീവനക്കാരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി ഓരോരുത്തർക്കും 10,000 ദിർഹം വീതം പിഴ ശിക്ഷ വിധിച്ചിരുന്നതായും കോടതി രേഖപ്പെടുത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസി വോട്ടർ പട്ടികയിൽ പേര് ഇല്ലേ? എങ്കിൽ ഉടൻ ചേർക്കാം; ഏതാനും ദിവസങ്ങള്‍ മാത്രം

    പ്രവാസി വോട്ടർ പട്ടികയിൽ പേര് ഇല്ലേ? എങ്കിൽ ഉടൻ ചേർക്കാം; ഏതാനും ദിവസങ്ങള്‍ മാത്രം

    വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്കും കരട് പട്ടികയിൽ നിന്ന് ഒഴിവായവർക്കും ജനുവരി 22 വരെ അപേക്ഷകൾ സമർപ്പിക്കാം. പുതുക്കിയ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. പ്രവാസി ഇന്ത്യക്കാർ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6-A പൂരിപ്പിച്ച് നൽകണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ voters.eci.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഹോം പേജിൽ ലഭ്യമായ ‘Overseas Elector’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ നടപടികൾ ആരംഭിക്കാം. അപേക്ഷയ്ക്കൊപ്പം പാസ്‌പോർട്ടിലെ പേര്, വിലാസം, നിലവിൽ താമസിക്കുന്ന വിദേശ രാജ്യത്തെ വിലാസം, നാട്ടിലെ സ്ഥിര താമസസ്ഥലത്തിന്റെ പൂർണ്ണ വിലാസം, വിസ വിവരങ്ങൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ നൽകണം. ആധാർ നമ്പർ നിർബന്ധമല്ല. മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും രേഖപ്പെടുത്തണം. അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന അക്നോളജ്മെന്റ് നമ്പർ സൂക്ഷിക്കണം. അപേക്ഷയുടെ നിലവാരം പിന്നീട് പരിശോധിക്കാൻ ഈ നമ്പർ സഹായകരമായിരിക്കും.

    ഓൺലൈൻ അപേക്ഷ നൽകുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് ബൂത്ത് ലെവൽ ഓഫീസർമാരിൽ (BLO) നിന്ന് ഫോം വാങ്ങി പൂരിപ്പിച്ച് സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവാസി വോട്ടറായി പട്ടികയിൽ പേര് ഉൾപ്പെട്ടാൽ, തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇന്ത്യയിൽ ഉണ്ടായിരിക്കുമ്പോൾ പാസ്‌പോർട്ട് ഹാജരാക്കി നേരിട്ട് വോട്ട് ചെയ്യാൻ കഴിയും. അതേസമയം, ചില വിദേശ രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുകൾ തുറക്കാൻ കഴിയുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ അല്ലെങ്കിൽ BLOമാർ മുഖേന കരട് വോട്ടർ പട്ടിക പരിശോധിച്ച് പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ജനുവരിയിലെ ഇന്ധനവില; പെട്രോൾ വില കുറയുമോ? കൂടുതൽ അറിയാം

    യുഎഇയിൽ ജനുവരിയിലെ ഇന്ധനവില; പെട്രോൾ വില കുറയുമോ? കൂടുതൽ അറിയാം

    ഡിസംബർ മാസത്തിലെ ആഗോള എണ്ണവിലയിലെ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ജനുവരിയിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വിലകളിൽ ചെറിയ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി വിലയിരുത്തൽ. നവംബറിൽ ബാരലിന് ശരാശരി 63.7 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ഡിസംബറിൽ 61.51 ഡോളറായി താഴ്ന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വാരാന്ത്യത്തിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 60.64 ഡോളറിലും ഡബ്ല്യു.ടി.ഐ (WTI) 56.74 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ സ്ഥിരതയാണ് പ്രകടമായത്.

    നിലവിൽ യുഎഇയിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.70 ദിർഹവും, സ്പെഷ്യൽ 95 ന് 2.58 ദിർഹവും, ഇ-പ്ലസ് 91 ന് 2.51 ദിർഹവുമാണ് വില. സാമ്പത്തിക വൈവിധ്യവത്കരണ നയങ്ങളുടെ ഭാഗമായി 2015 മുതൽ ആഗോള വിപണി വിലകൾക്ക് അനുസൃതമായാണ് യുഎഇയിൽ ഇന്ധനവില പരിഷ്കരിച്ചുവരുന്നത്.
    വെനിസ്വേലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉക്രെയ്ൻ–റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട വിതരണ ആശങ്കകളും നിലനിൽക്കുന്നുണ്ടെങ്കിലും, ഡിസംബർ മാസത്തിൽ ആഗോള എണ്ണവിപണി പൊതുവെ ശാന്തമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രതിഫലനമായാണ് ജനുവരിയിൽ ഇന്ധനവിലയിൽ നേരിയ ഇളവ് പ്രതീക്ഷിക്കപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വാ​ട്‌​സ്ആ​പ്പി​ലൂ​ടെ സ​ഹ​പ്ര​വ​ര്‍ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; 40,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം

    വാ​ട്‌​സ്ആ​പ്പി​ലൂ​ടെ സ​ഹ​പ്ര​വ​ര്‍ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; 40,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം

    വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത കേസിൽ അറബ് പൗരന് 40,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായതെന്ന് കോടതി രേഖപ്പെടുത്തി.
    തർക്കത്തെ തുടർന്ന് പ്രതി വാട്സ്ആപ്പിലൂടെ പരാതിക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. ഇതിനെ തുടർന്ന് പരാതിക്കാരൻ പോലീസിൽ പരാതി നൽകി. കേസ് പരിഗണിച്ച ദുബൈ ക്രിമിനൽ കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തി. കൂടാതെ കുറ്റകൃത്യം നടത്തിയ മൊബൈൽ ഫോൺ പിടിച്ചെടുക്കാനും അപകീർത്തികരമായ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.

    ഇതിന് പിന്നാലെ മാനസികനഷ്ടം ചൂണ്ടിക്കാട്ടി പരാതിക്കാരൻ സിവിൽ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിവിൽ കോടതി പ്രതി പരാതിക്കാരന് 40,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. നഷ്ടപരിഹാര തുക പൂർണമായി നൽകുന്നതുവരെ അഞ്ചുശതമാനം പലിശയും പരാതിക്കാരന്റെ കോടതിച്ചെലവും പ്രതി വഹിക്കണമെന്നും കോടതി നിർദേശിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള ഭീഷണിയും അപകീർത്തിപ്പെടുത്തലും ഗൗരവകരമായ കുറ്റകൃത്യമാണെന്നതിന്‍റെ വ്യക്തമായ മുന്നറിയിപ്പായാണ് ഈ വിധിയെ നിയമവിദഗ്ധർ വിലയിരുത്തുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ കാലാവസ്ഥ അറിയിപ്പ്: ഈ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും

    യുഎഇ കാലാവസ്ഥ അറിയിപ്പ്: ഈ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും

    ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ന് യുഎഇയിൽ കാലാവസ്ഥ ഭാഗികമായും ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്ന് അറിയിച്ചു. തീരദേശ മേഖലകൾക്കൊപ്പം വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് അനുകൂലമായ കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് ഇന്ന് രേഖപ്പെടുത്തുന്ന താപനില 7 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. അബുദാബി, ദുബൈ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് വരെ താഴാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.

    തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്കാണ് കാറ്റ് വീശുക. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് ചില സമയങ്ങളിൽ ശക്തി പ്രാപിച്ച് 35 കിലോമീറ്റർ വേഗതയിലെത്താനും ഇതോടെ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു.
    അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ ഭാഗികമായി പ്രക്ഷുബ്ധാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 2.9 തീവ്രത

    യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 2.9 തീവ്രത

    യുഎഇയിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഡിസംബർ 28 ഞായറാഴ്ച പുലർച്ചെ മുസന്ദത്തിന്റെ തെക്ക് ഭാഗത്താണ് 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചു. എൻ‌സി‌എമ്മിന്റെ നാഷണൽ സീസ്മിക് നെറ്റ്‌വർക്കിന്റെ റെക്കോർഡിംഗുകളിലാണ് ഭൂചലനം സ്ഥിരീകരിച്ചത്. യുഎഇ സമയം പുലർച്ചെ 4.44നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. ഭൂമിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻ‌സി‌എം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി യുഎഇയിലെ ചില പ്രദേശങ്ങളിൽ താമസക്കാർക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് യാതൊരു നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

    ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മുസന്ദം പ്രധാനമായും ഒമാന്റെ മുസന്ദം ഗവർണറേറ്റിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ റാസൽ ഖൈമ, ദിബ്ബയുടെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടെ യുഎഇയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും ഈ മേഖലയിലുണ്ട്. ഇറാൻ, ഇറാഖ്, ഒമാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ പതിവായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നതിനാൽ, യുഎഇയിൽ ചിലപ്പോൾ ഇത്തരം നേരിയ ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നേരത്തെ, നവംബർ 4ന് മുസന്ദത്തിന്റെ തെക്ക് ഭാഗത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നുവെന്നും അന്ന് എമിറേറ്റ്സിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായും എൻ‌സി‌എം അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കോളടിച്ചു; പ്രവാസികൾക്ക് പുതുവത്സര സമ്മാനം: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ ഇടിവ്

    കോളടിച്ചു; പ്രവാസികൾക്ക് പുതുവത്സര സമ്മാനം: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ ഇടിവ്

    ക്രിസ്മസ്–പുതുവത്സര സീസണിലെ അമിത വിമാനനിരക്കിൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നിന് യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുവത്സര ദിനത്തിൽ യാത്ര ചെയ്യുന്നവർക്ക് ആയിരക്കണക്കിന് രൂപ ലാഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. യുഎഇയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് നിലവിൽ 870 ദിർഹത്തിന് മുകളിലായിരുന്നെങ്കിൽ, ജനുവരി ഒന്നിന് ഇത് 694 ദിർഹമായി കുറയും. ഇതോടെ ഏകദേശം 4,000 രൂപയുടെ ലാഭമാണ് യാത്രക്കാർക്ക് ലഭിക്കുക. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സമാനമായ നിരക്കിളവ് ഉണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.

    അന്തർദേശീയ റൂട്ടുകളിലും നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അബുദാബിയിൽ നിന്ന് ബെയ്‌റൂട്ടിലേക്കുള്ള 700 ദിർഹം ഉണ്ടായിരുന്ന ടിക്കറ്റ് ജനുവരി ഒന്നിന് വെറും 114 ദിർഹത്തിന് ലഭ്യമാകും. കെയ്‌റോ, തിബിലിസി തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റുകൾക്കും നിരക്കിളവ് ബാധകമാണ്.
    ഡിസംബർ 31 രാത്രിയിലെ പുതുവത്സരാഘോഷങ്ങൾക്ക് ശേഷം ജനുവരി ഒന്നിന് ഭൂരിഭാഗം ആളുകളും വിശ്രമം മുൻഗണന നൽകുന്നതിനാൽ വിമാനങ്ങളിൽ തിരക്ക് കുറവായിരിക്കും. യാത്രക്കാരുടെ കുറവ് കണക്കിലെടുത്താണ് വിമാനക്കമ്പനികൾ നിരക്ക് കുറച്ചതെന്നാണ് വിലയിരുത്തൽ. കൂടാതെ, ഈ സീസണിൽ യുഎഇയിൽ നിന്ന് പുറത്തേക്ക് പോകുന്നവരേക്കാൾ കൂടുതൽ സഞ്ചാരികൾ യുഎഇയിലേക്ക് എത്തുന്നതും നിരക്കിളവിന് കാരണമായിട്ടുണ്ട്. എന്നാൽ ഈ ആനുകൂല്യം ജനുവരി ഒന്നിന് മാത്രമായി പരിമിതമായിരിക്കും. ജനുവരി 2, 3 തീയതികളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതോടെ നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ട്രാവൽ ഏജൻസികൾ മുന്നറിയിപ്പ് നൽകി. കുറഞ്ഞ ചെലവിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി ഒന്നിലെ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ കവചമൊരുക്കി യുഎഇ; പുത്തൻ നിയമം പ്രാബല്യത്തിൽ

    ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഭരണകൂടം പുതിയ നിയമം പുറപ്പെടുവിച്ചു. 2026 കുടുംബ വർഷമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി. കുട്ടികളുടെ ശാരീരികവും മാനസികവും ധാർമ്മികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്നും ഓൺലൈൻ രീതികളിൽ നിന്നും അവരെ സംരക്ഷിക്കാനാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

    പുതിയ നിയമപ്രകാരം 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകരമാണ്. കൂടാതെ ചൂതാട്ടമോ വാതുവെപ്പോ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ പങ്കെടുക്കുന്നത് നിയമം പൂർണ്ണമായും വിലക്കുന്നു. സോഷ്യൽ മീഡിയ, വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങി കുട്ടികൾ ഉപയോഗിക്കുന്ന എല്ലാ ഡിജിറ്റൽ സേവനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

    നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുടുംബ മന്ത്രിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ രൂപീകരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് നിയമം വ്യക്തമാക്കുന്നു. ഓൺലൈൻ പീഡനങ്ങളോ ദുരുപയോഗങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവ വേഗത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ നിയമത്തിന്റെ ഭാഗമായി ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഒരുപോലെ ഈ ഉത്തരവ് ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കടയിൽ നിറയെ ആളുകൾ, തക്കം നോക്കി എത്തി, ഷോപ്പിംഗ് തിരക്കിനിടെ ലാപ്ടോപ്പ് മുക്കി; പ്രവാസിക്ക് യുഎഇയിൽ തടവും നാടുകടത്തലും ശിക്ഷ!

    കടയിൽ നിറയെ ആളുകൾ, തക്കം നോക്കി എത്തി, ഷോപ്പിംഗ് തിരക്കിനിടെ ലാപ്ടോപ്പ് മുക്കി; പ്രവാസിക്ക് യുഎഇയിൽ തടവും നാടുകടത്തലും ശിക്ഷ!

    ദുബായ്: പ്രമുഖ റീട്ടെയിൽ സ്റ്റോറിൽ നിന്ന് ലാപ്ടോപ്പ് മോഷ്‌ടിച്ച ഏഷ്യൻ വംശജന് ദുബായ് കോടതി ഒരു മാസത്തെ തടവ് ശിക്ഷയും നാടുകടത്തലും വിധിച്ചു. മോഷ്‌ടിച്ച ലാപ്ടോപ്പിന്റെ വിലയായ 2,999 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. കടയിൽ നല്ല തിരക്കുള്ള സമയം നോക്കിയാണ് പ്രതി എത്തിയത്. ജീവനക്കാർ ഉപഭോക്താക്കളെ സഹായിക്കുന്ന തിരക്കിലായതിനാൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്ന ലാപ്ടോപ്പിലെ സെക്യൂരിറ്റി ടാഗ് നീക്കം ചെയ്ത ശേഷം ഇയാൾ ഉപകരണം കടത്തിക്കൊണ്ടുപോവുകയായിരുന്നു.

    രണ്ട് ദിവസത്തിന് ശേഷം സെക്യൂരിറ്റി സൂപ്പർവൈസർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, കോടതിയിൽ എത്തിയപ്പോൾ മൊഴി മാറ്റുകയായിരുന്നു. മറ്റൊരു വ്യക്തിയാണ് മോഷണം നടത്തിയതെന്ന് ഇയാൾ വാദിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളും നേരത്തെയുള്ള കുറ്റസമ്മതവും തെളിവായി സ്വീകരിച്ച കോടതി പ്രതിയുടെ വാദം തള്ളുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയാലുടൻ ഇയാളെ യുഎഇയിൽ നിന്ന് നാടുകടത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കുട്ടികളുമായാണോ യാത്ര, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; യുഎഇ പൊലീസിന്റെ കർശന മുന്നറിയിപ്പ്

    കുട്ടികളുമായാണോ യാത്ര, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; യുഎഇ പൊലീസിന്റെ കർശന മുന്നറിയിപ്പ്

    കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമാക്കി അജ്മാൻ പൊലീസ്. പത്ത് വയസ്സിന് താഴെയുള്ളവരോ 145 സെന്റീമീറ്ററിൽ താഴെ ഉയരമുള്ളവരോ ആയ കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിലിരുത്തി യാത്ര ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും. ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്താനാണ് പൊലീസിന്റെ തീരുമാനം. ഡ്രൈവറുടെ ശ്രദ്ധ തിരിക്കാനും അപകടങ്ങൾക്കും ഇത് കാരണമാകുന്നുണ്ടെന്ന് പൊലീസ് നിരീക്ഷിച്ചു.

    വാഹനയാത്രയിലെ സുരക്ഷയ്ക്ക് പുറമെ, കുട്ടികൾ സൈക്കിളുകളും ഇ-സ്കൂട്ടറുകളുമായി പ്രധാന റോഡുകളിലിറങ്ങുന്നതിനെതിരെയും പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ കളിക്കോപ്പുകൾ പോലെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് വൻ അപകടങ്ങൾക്ക് വഴിവെക്കും. കുട്ടികളുടെ സുരക്ഷയിൽ മാതാപിതാക്കൾക്കാണ് പ്രാഥമിക ഉത്തരവാദിത്തമെന്നും, ഇലക്ട്രിക് സ്കൂട്ടറുകൾക്കും മറ്റും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം കർശനമായി പാലിക്കണമെന്നും അജ്മാൻ പൊലീസ് ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ യുവാവിനെ വീടിൽകയറി കുത്തി; 6 പ്രവാസികൾക്ക് ജയിൽശിക്ഷയും നാടുകടത്തലും

    യുഎഇയിൽ യുവാവിനെ വീടിൽകയറി കുത്തി; 6 പ്രവാസികൾക്ക് ജയിൽശിക്ഷയും നാടുകടത്തലും

    റാസൽഖൈമ: യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആറ് ഏഷ്യൻ സ്വദേശികൾക്ക് റാസൽഖൈമ കോടതി തടവുശിക്ഷ വിധിച്ചു. മൂന്നുമാസത്തെ ജയിൽവാസം അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനാണ് ഒന്നാം മിസ്‌ഡെമെനർ ക്രിമിനൽ കോടതി ഉത്തരവിട്ടത്. അക്രമത്തിന് ഉപയോഗിച്ച കത്തി കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു.

    പ്രതി യുവാവിനെ വീടിനുള്ളിൽ വെച്ച് മൂന്നുതവണ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. ആക്രമണത്തിൽ ഇരയായ യുവാവിന് സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ചിട്ടുണ്ട്. പ്രതിക്ക് കൊല്ലണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെങ്കിലും, ക്രൂരമായ മർദ്ദനം ഇത്രയും വലിയ പരിക്കിന് കാരണമായത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.

    നേരിട്ട് ആയുധം പ്രയോഗിച്ച ഒന്നാം പ്രതിക്ക് പുറമെ, അയാൾക്ക് ഒത്താശ ചെയ്തവർക്കും കൃത്യത്തിന് കൂട്ടുനിന്നവർക്കും കോടതി തുല്യശിക്ഷയാണ് നൽകിയത്. അക്രമം നടത്തുന്നവർക്ക് മാത്രമല്ല, അതിന് പ്രേരിപ്പിക്കുന്നവർക്കും സഹായിക്കുന്നവർക്കും നിയമത്തിന് മുന്നിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന സന്ദേശമാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നത്. വിചാരണ നേരിട്ടവരിൽ മൂന്ന് പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ആസൂത്രിതമായ അക്രമങ്ങളും നിയമലംഘനങ്ങളും ഒരുതരത്തിലും അനുവദിക്കില്ലെന്ന് അധികൃതർ ആവർത്തിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഈ ബീച്ചിൽ ഇ-സ്‌കൂട്ടർ അഭ്യാസപ്രകടനം: നിരവധി പേർക്കെതിരെ നടപടി, വാഹനങ്ങൾ പിടിച്ചെടുത്തു

    യുഎഇയിലെ ഈ ബീച്ചിൽ ഇ-സ്‌കൂട്ടർ അഭ്യാസപ്രകടനം: നിരവധി പേർക്കെതിരെ നടപടി, വാഹനങ്ങൾ പിടിച്ചെടുത്തു

    ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ ഇ-സ്‌കൂട്ടറുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയ 90 പേർക്കെതിരെ ദുബായ് പോലീസ് കർശന നടപടിയെടുത്തു. നിയമലംഘകരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ശനിയാഴ്ചയാണ് ദുബായ് പോലീസ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും അധികൃതർ സ്വീകരിക്കുക.

    ശീതകാലമായതിനാൽ രാത്രികാലങ്ങളിൽ നടക്കാനിറങ്ങുന്നവരും കുടുംബങ്ങളുമായി ബീച്ചിലെത്തുന്നവരും വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

    ദുബായിൽ ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം വർധിക്കുന്നതിനോടൊപ്പം അപകടമരണങ്ങളും വർധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 2025-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം ഇ-സ്‌കൂട്ടർ ദുരുപയോഗം മൂലം 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട 254 അപകടങ്ങളിലായി പത്തോളം മരണങ്ങളും നൂറുകണക്കിന് ആളുകൾക്ക് പരിക്കുകളും സംഭവിച്ചിരുന്നു.

    നിയമലംഘനങ്ങൾ വർധിച്ചതോടെ വിക്ടറി ഹൈറ്റ്‌സ്, ജെ.ബി.ആർ തുടങ്ങിയ താമസമേഖലകളിൽ ഇ-സ്‌കൂട്ടറുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ മാത്രമല്ല, അജ്മാനിലും സമാനമായ രീതിയിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികൾ പൊതുറോഡുകളിലോ വാഹനങ്ങൾക്കിടയിലോ സൈക്കിളും ഇ-സ്‌കൂട്ടറും ഓടിക്കുന്നത് തടയണമെന്ന് അജ്മാൻ പോലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അവധിക്കാലമായതിനാൽ കുട്ടികൾ വാഹനങ്ങളുമായി പുറത്തിറങ്ങുമ്പോൾ അവർ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്ലാസ്റ്റിക് നിരോധനം കൂടുതൽ കർശനമാക്കി യുഎഇ: പുതിയ നിയന്ത്രണങ്ങൾ ഉടന്‍

    പ്ലാസ്റ്റിക് നിരോധനം കൂടുതൽ കർശനമാക്കി യുഎഇ: പുതിയ നിയന്ത്രണങ്ങൾ ഉടന്‍

    യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കുള്ള നിരോധനം ജനുവരി ഒന്നോടെ അവസാന ഘട്ടത്തിലേക്ക് കടക്കുമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം അറിയിച്ചു. 2022ൽ ആരംഭിച്ച ഘട്ടംഘട്ടമായുള്ള വിലക്കിന്റെ പൂർണ നടപ്പാക്കലാണ് ഇതോടെ സാധ്യമാകുന്നത്. പുതിയ ഘട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾ, കട്‌ലറികൾ (കത്തികൾ, ഫോർക്കുകൾ തുടങ്ങിയവ), ചോപ്‌സ്റ്റിക്കുകൾ, ബവ്റിജ് കപ്പുകളും അവയുടെ അടപ്പുകളും വിപണിയിൽ നിന്ന് പൂർണമായും ഒഴിവാക്കും. ഇതിനുമുമ്പ് തന്നെ നിരോധനം ഏർപ്പെടുത്തിയ പ്ലാസ്റ്റിക് സ്ട്രോകൾ, പ്ലാസ്റ്റിക് കോട്ടൺ ബഡുകൾ, സ്പൂണുകൾ, ടേബിൾ കവറുകൾ, പോളിസ്റ്റൈറേൻ കപ്പുകൾ, പ്ലേറ്റുകൾ, കണ്ടെയ്നറുകൾ എന്നിവയ്ക്കും വിലക്ക് തുടരും.

    നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റി വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധനകൾ നടത്തും. അതോടൊപ്പം, വ്യാപാരികൾക്കും പൊതുജനങ്ങൾക്കും പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന നടപടിയിൽ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് അധികൃതർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വർണവില ചരിത്ര റെക്കോർഡിലേക്ക്: വിപണിയിൽ വൻ കുതിച്ചുചാട്ടം!

    യുഎഇ വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വില പുതിയ ഉയരങ്ങൾ തൊടുന്നത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 543.25 ദിർഹം എന്ന നിരക്കിലെത്തി. ക്രിസ്മസ് ദിനത്തിൽ രേഖപ്പെടുത്തിയ 539.75 ദിർഹത്തിൽ നിന്ന് ഏകദേശം 4 ദിർഹത്തിന്റെ വർധനവാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്.

    മറ്റ് നിരക്കുകൾ പരിശോധിക്കുമ്പോൾ 22 കാരറ്റിന് 503 ദിർഹവും 21 കാരറ്റിന് 482.25 ദിർഹവുമാണ് ഇന്നത്തെ വില. 18 കാരറ്റിന് 413.50 ദിർഹവും 14 കാരറ്റിന് 322.50 ദിർഹവുമാണ് നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വെള്ളി വില ഔൺസിന് 74.38 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവില 7 ശതമാനം വർധിച്ചപ്പോൾ വെള്ളിക്ക് 34 ശതമാനത്തിലധികം വില വർധനവാണ് ഉണ്ടായത്. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക വളർച്ചയാണ് 2025-ൽ സ്വർണ വിപണി കാഴ്ചവെക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർധനവിന് പ്രധാന കാരണമായത്. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. പലിശ നിരക്കുകൾ കുറയുന്നതും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. 2026-ലും സ്വർണവില ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്നും ഔൺസിന് 4,500 മുതൽ 5,000 ഡോളർ വരെ ശരാശരി വില പ്രതീക്ഷിക്കാമെന്നും ഡിഎച്ച്എഫ് ക്യാപിറ്റൽ സിഇഒ ബാസ് കൂജിമാൻ അഭിപ്രായപ്പെട്ടു. ലോകസാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം മാറുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുതുവർഷത്തലേന്ന് യുഎഇ ആകാശത്ത് വിസ്മയം; 62 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം, ഒരുങ്ങുന്നത് വൻ ആഘോഷരാവ്

    പുതുവർഷത്തലേന്ന് യുഎഇ ആകാശത്ത് വിസ്മയം; 62 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം, ഒരുങ്ങുന്നത് വൻ ആഘോഷരാവ്

    വർഷാവസാനം അടുത്തതോടെ അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൈതാനം അതീവ ജാഗ്രതയോടെയുള്ള പ്രവർത്തന കേന്ദ്രമായി മാറിയിരിക്കുകയാണ്. പുതുവത്സരത്തലേന്ന് പൊതുജനങ്ങൾക്കായി ഒരുക്കുന്ന 62 മിനിറ്റ് നീളുന്ന തുടർച്ചയായ വെടിക്കെട്ട്, മാസങ്ങളോളം നീണ്ട ആസൂത്രണത്തിന്റെയും ആഴ്ചകളായുള്ള പരിശീലനത്തിന്റെയും ഫലമാണെന്ന് സംഘാടകർ വ്യക്തമാക്കി.

    അത്യാധുനിക സാങ്കേതികവിദ്യയും കൃത്യമായ സമയക്രമവും ചേർന്ന വലിയ സംവിധാനമാണ് ഈ പ്രദർശനത്തിന് പിന്നിൽ. വെടിക്കെട്ടിലെ ഓരോ ഘട്ടവും പ്രതീകാത്മകമായി രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും, യുഎഇ ദേശീയ പതാകയുടെ നിറങ്ങളും പരമ്പരാഗത എമിറാത്തി സംഗീതത്തിനൊത്ത് ക്രമീകരിച്ച ദൃശ്യവിസ്മയങ്ങളും പ്രത്യേക ആകർഷണമാകുമെന്നും അധികൃതർ അറിയിച്ചു. 62 മിനിറ്റ് നീളുന്ന വെടിക്കെട്ടിനായി ആയിരക്കണക്കിന് ഷെല്ലുകളും വിപുലമായ വയറിംഗ് ശൃംഖലകളും ഉപയോഗിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ലോഞ്ച് പ്ലാറ്റ്‌ഫോമുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. വെടിക്കെട്ടിനൊപ്പം 6,500 ഡ്രോണുകൾ അണിനിരക്കുന്ന ആകാശദൃശ്യപ്രദർശനവും ഉണ്ടാകും. എമിറാത്തി പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന ത്രിമാന രൂപങ്ങൾ ഡ്രോണുകൾ ആകാശത്ത് സൃഷ്ടിക്കും. സന്ദർശകർക്ക് സുരക്ഷിതവും സുഗമവുമായ അനുഭവം ഉറപ്പാക്കാൻ സൈറ്റ് ഇൻഫ്രാസ്ട്രക്ചറും ക്രൗഡ് മാനേജ്‌മെന്റ് സംവിധാനങ്ങളും സജ്ജമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. അർദ്ധരാത്രിക്ക് ഒരു മണിക്കൂർ മുമ്പ് ലോഞ്ച് സോണുകൾ സുരക്ഷിതമാക്കുകയും ഗതാഗത ക്രമീകരണങ്ങളും കാലാവസ്ഥാ സാഹചര്യങ്ങളും വീണ്ടും പരിശോധിക്കുകയും ചെയ്യും.

    പ്രദർശനം ആരംഭിച്ചുകഴിഞ്ഞാൽ, മുൻകൂട്ടി പ്രോഗ്രാം ചെയ്ത സിസ്റ്റങ്ങൾ പ്രവർത്തനമാരംഭിക്കും. അതേസമയം, തത്സമയ നിരീക്ഷണത്തിലൂടെ ആവശ്യമായ ഇടപെടലുകൾ ഉടനടി നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങൾ സമാപിച്ചതിന് പിന്നാലെ, അടുത്ത വർഷത്തെ പരിപാടികൾക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഉപകരണങ്ങൾ മാറ്റിത്തുടങ്ങുമെന്നും സംഘാടകർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വർണവില ചരിത്ര റെക്കോർഡിലേക്ക്: വിപണിയിൽ വൻ കുതിച്ചുചാട്ടം

    യുഎഇ വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വില പുതിയ ഉയരങ്ങൾ തൊടുന്നത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 543.25 ദിർഹം എന്ന നിരക്കിലെത്തി. ക്രിസ്മസ് ദിനത്തിൽ രേഖപ്പെടുത്തിയ 539.75 ദിർഹത്തിൽ നിന്ന് ഏകദേശം 4 ദിർഹത്തിന്റെ വർധനവാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്.

    മറ്റ് നിരക്കുകൾ പരിശോധിക്കുമ്പോൾ 22 കാരറ്റിന് 503 ദിർഹവും 21 കാരറ്റിന് 482.25 ദിർഹവുമാണ് ഇന്നത്തെ വില. 18 കാരറ്റിന് 413.50 ദിർഹവും 14 കാരറ്റിന് 322.50 ദിർഹവുമാണ് നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വെള്ളി വില ഔൺസിന് 74.38 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവില 7 ശതമാനം വർധിച്ചപ്പോൾ വെള്ളിക്ക് 34 ശതമാനത്തിലധികം വില വർധനവാണ് ഉണ്ടായത്. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക വളർച്ചയാണ് 2025-ൽ സ്വർണ വിപണി കാഴ്ചവെക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർധനവിന് പ്രധാന കാരണമായത്. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. പലിശ നിരക്കുകൾ കുറയുന്നതും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. 2026-ലും സ്വർണവില ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്നും ഔൺസിന് 4,500 മുതൽ 5,000 ഡോളർ വരെ ശരാശരി വില പ്രതീക്ഷിക്കാമെന്നും ഡിഎച്ച്എഫ് ക്യാപിറ്റൽ സിഇഒ ബാസ് കൂജിമാൻ അഭിപ്രായപ്പെട്ടു. ലോകസാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം മാറുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കനത്ത മഴ: ലഭിച്ചത് 2,180-ലധികം കോളുകൾ; ദുബായിൽ  24 മണിക്കൂറും പ്രവര്‍ത്തനസജ്ജം

    കനത്ത മഴ: ലഭിച്ചത് 2,180-ലധികം കോളുകൾ; ദുബായിൽ  24 മണിക്കൂറും പ്രവര്‍ത്തനസജ്ജം

    യുഎഇയിൽ കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ദുബായിൽ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിക്ക് 2,180-ത്തിലധികം പരാതികളാണ് ലഭിച്ചത്. പ്രധാന റോഡുകളിലും താമസ മേഖലകളിലും വെള്ളം കെട്ടിനിന്നതാണ് ഭൂരിഭാഗം വിളികൾക്കും കാരണം.

    വെള്ളക്കെട്ട് നീക്കം ചെയ്യാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും മുനിസിപ്പാലിറ്റി സംഘങ്ങൾ രാവും പകലുമില്ലാതെ പ്രവർത്തിച്ചു. പ്രധാന പാതകളിൽ ഗതാഗതം സുഗമമാക്കുന്നതിനൊപ്പം, ആഭ്യന്തര റോഡുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകി. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ കർശനമായ മുൻകരുതലുകളും സ്വീകരിച്ചു.

    അതേസമയം, സുരക്ഷാ കാരണങ്ങളാൽ റാസൽഖൈമയിലെ ജബൽ ജൈസ് ഉൾപ്പെടെയുള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതാനും ദിവസത്തേക്ക് അടച്ചിടേണ്ടിവന്നു. 2024 ഏപ്രിലിൽ യുഎഇയിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ മഴയെ തുടർന്ന് ലഭിച്ച അനുഭവങ്ങൾ മുൻനിർത്തിയാണ് ഇത്തവണ വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

    ഏപ്രിലിലെ പ്രളയത്തിൽ ബാധിച്ച പ്രദേശങ്ങളുടെ 90 ശതമാനത്തിലധികം ഭാഗങ്ങളിൽ ഡ്രെയിനേജ് സംവിധാനങ്ങൾ നവീകരിച്ചിട്ടുണ്ടെന്നും, പമ്പിംഗ് ശേഷി വർധിപ്പിച്ചതും അടിയന്തര സേവന വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തിയതുമാണ് ഡിസംബറിലെ മഴയെ കാര്യക്ഷമമായി നേരിടാൻ സഹായിച്ചതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

    കാലാവസ്ഥാ വ്യതിയാനം മൂലം വരും വർഷങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ, ഭാവിയിലെ വലിയ പ്രതിസന്ധികളെ നേരിടാൻ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ദീർഘകാല പദ്ധതികളിലാണ് ദുബായ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെള്ളപ്പൊക്കം തടയുന്നതിനുള്ള വിപുലമായ ഡ്രെയിനേജ് പദ്ധതികൾക്കും ഇതിനോടകം തുടക്കം കുറിച്ചതായും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇ – ഇന്ത്യ യാത്ര: പുതിയ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി, വിമാനനിരക്കുകൾ കുറയുമോ? കൂടുതൽ അറിയാം

    ഇന്ത്യയിൽ രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചതോടെ ഇന്ത്യ–യുഎഇ റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ ശക്തമായി. പ്രവാസി സമൂഹത്തിനിടയിൽ ആശ്വാസം പകരുന്ന വാർത്തയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാൽ, സർവീസുകൾ യഥാർത്ഥത്തിൽ ആരംഭിച്ചശേഷം മാത്രമേ നിരക്കുകളിൽ വ്യക്തമായ മാറ്റമുണ്ടാകൂവെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അൽഹിന്ദ് എയർ (AlHind Air) എന്ന വിമാനക്കമ്പനിക്ക് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചു. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളായിരിക്കും ആരംഭിക്കുക. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം അന്താരാഷ്ട്ര സർവീസുകളിലേക്കും കമ്പനി കടക്കും. യുഎഇ ഈ വിമാനക്കമ്പനിയുടെ ആദ്യ വിദേശ ലക്ഷ്യസ്ഥാനങ്ങളിലൊന്നാകുമെന്നാണ് സൂചന. അതേസമയം, കേന്ദ്ര സർക്കാരിന്റെ വ്യോമയാന മേഖലയിലെ മത്സരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫ്ലൈ എക്സ്പ്രസ് (FlyExpress) എന്ന പുതിയ കമ്പനിക്കും നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) അനുവദിച്ചത്. പുതിയ വിമാനക്കമ്പനികൾ വരുന്നതോടെ സീറ്റുകളുടെ എണ്ണം വർധിക്കുമെന്നും ഇത് നിരക്കുകൾ കുറയാൻ സഹായിക്കുമെന്നും വൈസ്‌ഫോക്സ് ടൂറിസം സീനിയർ മാനേജർ സുബൈർ തെക്കേപ്പുറത്ത്‌വളപ്പിൽ അഭിപ്രായപ്പെട്ടു. എന്നാൽ നിരക്കുകളിൽ എത്രത്തോളം കുറവുണ്ടാകുമെന്നത് ഇപ്പോൾ പ്രവചിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ദക്ഷിണേന്ത്യൻ കേന്ദ്രങ്ങളിലേക്കും യുഎഇയിൽ നിന്ന് വലിയ യാത്രാ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ട്രാവൽ മേഖലയിലെ പ്രതിനിധികൾ പറയുന്നു. സീറ്റുകൾ കൂടുന്നതോടെ കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ മുന്നോട്ട് വരുമെന്നും വിലയിരുത്തുന്നു. പുതിയ വിമാനക്കമ്പനികൾ ഏത് നഗരങ്ങളിലേക്കാകും സർവീസ് നടത്തുക, ദിവസേന എത്ര സർവീസുകൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തതയില്ലെന്ന് ഗലാദാരി ഇന്റർനാഷണൽ ട്രാവൽ മാനേജർ മിർ വസീം രാജ പറഞ്ഞു. ദക്ഷിണേന്ത്യൻ റൂട്ടുകളിലെ ഉയർന്ന നിരക്കുകൾ കാരണം പലരും യാത്ര മാറ്റിവയ്ക്കുന്ന സാഹചര്യമുണ്ടെന്നും, പുതിയ സർവീസുകൾ ആരംഭിച്ചാൽ ഈ റൂട്ടുകളിൽ കൂടുതൽ സീറ്റുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യ–യുഎഇ റൂട്ടുകളിൽ പത്ത് വരെ വിമാനക്കമ്പനികൾ മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത്. അതിനാൽ പുതിയ കമ്പനികളുടെ വരവ് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് ട്രാവൽ രംഗം വിലയിരുത്തുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വർണവില ചരിത്ര റെക്കോർഡിലേക്ക്: വിപണിയിൽ വൻ കുതിച്ചുചാട്ടം!

    യുഎഇ വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വില പുതിയ ഉയരങ്ങൾ തൊടുന്നത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 543.25 ദിർഹം എന്ന നിരക്കിലെത്തി. ക്രിസ്മസ് ദിനത്തിൽ രേഖപ്പെടുത്തിയ 539.75 ദിർഹത്തിൽ നിന്ന് ഏകദേശം 4 ദിർഹത്തിന്റെ വർധനവാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്.

    മറ്റ് നിരക്കുകൾ പരിശോധിക്കുമ്പോൾ 22 കാരറ്റിന് 503 ദിർഹവും 21 കാരറ്റിന് 482.25 ദിർഹവുമാണ് ഇന്നത്തെ വില. 18 കാരറ്റിന് 413.50 ദിർഹവും 14 കാരറ്റിന് 322.50 ദിർഹവുമാണ് നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വെള്ളി വില ഔൺസിന് 74.38 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവില 7 ശതമാനം വർധിച്ചപ്പോൾ വെള്ളിക്ക് 34 ശതമാനത്തിലധികം വില വർധനവാണ് ഉണ്ടായത്. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക വളർച്ചയാണ് 2025-ൽ സ്വർണ വിപണി കാഴ്ചവെക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർധനവിന് പ്രധാന കാരണമായത്. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. പലിശ നിരക്കുകൾ കുറയുന്നതും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. 2026-ലും സ്വർണവില ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്നും ഔൺസിന് 4,500 മുതൽ 5,000 ഡോളർ വരെ ശരാശരി വില പ്രതീക്ഷിക്കാമെന്നും ഡിഎച്ച്എഫ് ക്യാപിറ്റൽ സിഇഒ ബാസ് കൂജിമാൻ അഭിപ്രായപ്പെട്ടു. ലോകസാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം മാറുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ – ഇന്ത്യ യാത്ര: പുതിയ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി, വിമാനനിരക്കുകൾ കുറയുമോ? കൂടുതൽ അറിയാം

    യുഎഇ – ഇന്ത്യ യാത്ര: പുതിയ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി, വിമാനനിരക്കുകൾ കുറയുമോ? കൂടുതൽ അറിയാം

    ഇന്ത്യയിൽ രണ്ട് പുതിയ വിമാനക്കമ്പനികൾക്ക് സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചതോടെ ഇന്ത്യ–യുഎഇ റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ ശക്തമായി. പ്രവാസി സമൂഹത്തിനിടയിൽ ആശ്വാസം പകരുന്ന വാർത്തയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാൽ, സർവീസുകൾ യഥാർത്ഥത്തിൽ ആരംഭിച്ചശേഷം മാത്രമേ നിരക്കുകളിൽ വ്യക്തമായ മാറ്റമുണ്ടാകൂവെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അൽഹിന്ദ് എയർ (AlHind Air) എന്ന വിമാനക്കമ്പനിക്ക് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചു. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളായിരിക്കും ആരംഭിക്കുക. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം അന്താരാഷ്ട്ര സർവീസുകളിലേക്കും കമ്പനി കടക്കും. യുഎഇ ഈ വിമാനക്കമ്പനിയുടെ ആദ്യ വിദേശ ലക്ഷ്യസ്ഥാനങ്ങളിലൊന്നാകുമെന്നാണ് സൂചന. അതേസമയം, കേന്ദ്ര സർക്കാരിന്റെ വ്യോമയാന മേഖലയിലെ മത്സരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫ്ലൈ എക്സ്പ്രസ് (FlyExpress) എന്ന പുതിയ കമ്പനിക്കും നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) അനുവദിച്ചത്. പുതിയ വിമാനക്കമ്പനികൾ വരുന്നതോടെ സീറ്റുകളുടെ എണ്ണം വർധിക്കുമെന്നും ഇത് നിരക്കുകൾ കുറയാൻ സഹായിക്കുമെന്നും വൈസ്‌ഫോക്സ് ടൂറിസം സീനിയർ മാനേജർ സുബൈർ തെക്കേപ്പുറത്ത്‌വളപ്പിൽ അഭിപ്രായപ്പെട്ടു. എന്നാൽ നിരക്കുകളിൽ എത്രത്തോളം കുറവുണ്ടാകുമെന്നത് ഇപ്പോൾ പ്രവചിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ദക്ഷിണേന്ത്യൻ കേന്ദ്രങ്ങളിലേക്കും യുഎഇയിൽ നിന്ന് വലിയ യാത്രാ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ട്രാവൽ മേഖലയിലെ പ്രതിനിധികൾ പറയുന്നു. സീറ്റുകൾ കൂടുന്നതോടെ കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ മുന്നോട്ട് വരുമെന്നും വിലയിരുത്തുന്നു. പുതിയ വിമാനക്കമ്പനികൾ ഏത് നഗരങ്ങളിലേക്കാകും സർവീസ് നടത്തുക, ദിവസേന എത്ര സർവീസുകൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തതയില്ലെന്ന് ഗലാദാരി ഇന്റർനാഷണൽ ട്രാവൽ മാനേജർ മിർ വസീം രാജ പറഞ്ഞു. ദക്ഷിണേന്ത്യൻ റൂട്ടുകളിലെ ഉയർന്ന നിരക്കുകൾ കാരണം പലരും യാത്ര മാറ്റിവയ്ക്കുന്ന സാഹചര്യമുണ്ടെന്നും, പുതിയ സർവീസുകൾ ആരംഭിച്ചാൽ ഈ റൂട്ടുകളിൽ കൂടുതൽ സീറ്റുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യ–യുഎഇ റൂട്ടുകളിൽ പത്ത് വരെ വിമാനക്കമ്പനികൾ മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത്. അതിനാൽ പുതിയ കമ്പനികളുടെ വരവ് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് ട്രാവൽ രംഗം വിലയിരുത്തുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വർണവില ചരിത്ര റെക്കോർഡിലേക്ക്: വിപണിയിൽ വൻ കുതിച്ചുചാട്ടം!

    യുഎഇ വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വില പുതിയ ഉയരങ്ങൾ തൊടുന്നത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 543.25 ദിർഹം എന്ന നിരക്കിലെത്തി. ക്രിസ്മസ് ദിനത്തിൽ രേഖപ്പെടുത്തിയ 539.75 ദിർഹത്തിൽ നിന്ന് ഏകദേശം 4 ദിർഹത്തിന്റെ വർധനവാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്.

    മറ്റ് നിരക്കുകൾ പരിശോധിക്കുമ്പോൾ 22 കാരറ്റിന് 503 ദിർഹവും 21 കാരറ്റിന് 482.25 ദിർഹവുമാണ് ഇന്നത്തെ വില. 18 കാരറ്റിന് 413.50 ദിർഹവും 14 കാരറ്റിന് 322.50 ദിർഹവുമാണ് നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വെള്ളി വില ഔൺസിന് 74.38 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവില 7 ശതമാനം വർധിച്ചപ്പോൾ വെള്ളിക്ക് 34 ശതമാനത്തിലധികം വില വർധനവാണ് ഉണ്ടായത്. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക വളർച്ചയാണ് 2025-ൽ സ്വർണ വിപണി കാഴ്ചവെക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർധനവിന് പ്രധാന കാരണമായത്. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. പലിശ നിരക്കുകൾ കുറയുന്നതും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. 2026-ലും സ്വർണവില ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്നും ഔൺസിന് 4,500 മുതൽ 5,000 ഡോളർ വരെ ശരാശരി വില പ്രതീക്ഷിക്കാമെന്നും ഡിഎച്ച്എഫ് ക്യാപിറ്റൽ സിഇഒ ബാസ് കൂജിമാൻ അഭിപ്രായപ്പെട്ടു. ലോകസാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം മാറുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മക്ക മസ്ജിദുൽ ഹറമിൽ ആത്മഹത്യാ ശ്രമം; പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്

    മക്ക മസ്ജിദുൽ ഹറമിൽ ആത്മഹത്യാ ശ്രമം; പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്

    മസ്ജിദുൽ ഹറാമിൽ തീർത്ഥാടകരെയും വിശ്വാസികളെയും ആശങ്കയിലാഴ്ത്തിയ ആത്മഹത്യാ ശ്രമം നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിയുടെ മുകളിലത്തെ നിലയിൽ നിന്നു ഒരാൾ താഴേക്ക് ചാടാൻ ശ്രമിച്ചതായാണ് വിവരം. ഹറം സുരക്ഷാ സേനയുടെ റിപ്പോർട്ട് പ്രകാരം, സംഭവമുണ്ടായ ഉടൻ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു. യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റത്. സംഭവത്തിൽ പരിക്കേറ്റ യുവാവിനെയും ഉദ്യോഗസ്ഥനെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയതായും ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. അതേസമയം, വിശുദ്ധ മക്കയുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച മസ്ജിദുൽ ഹറാം ചീഫ് ഇമാം ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്, തീർത്ഥാടകരും സന്ദർശകരും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ സ്വർണവില ചരിത്ര റെക്കോർഡിലേക്ക്: വിപണിയിൽ വൻ കുതിച്ചുചാട്ടം!

    യുഎഇ വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വില പുതിയ ഉയരങ്ങൾ തൊടുന്നത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 543.25 ദിർഹം എന്ന നിരക്കിലെത്തി. ക്രിസ്മസ് ദിനത്തിൽ രേഖപ്പെടുത്തിയ 539.75 ദിർഹത്തിൽ നിന്ന് ഏകദേശം 4 ദിർഹത്തിന്റെ വർധനവാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്.

    മറ്റ് നിരക്കുകൾ പരിശോധിക്കുമ്പോൾ 22 കാരറ്റിന് 503 ദിർഹവും 21 കാരറ്റിന് 482.25 ദിർഹവുമാണ് ഇന്നത്തെ വില. 18 കാരറ്റിന് 413.50 ദിർഹവും 14 കാരറ്റിന് 322.50 ദിർഹവുമാണ് നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വെള്ളി വില ഔൺസിന് 74.38 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവില 7 ശതമാനം വർധിച്ചപ്പോൾ വെള്ളിക്ക് 34 ശതമാനത്തിലധികം വില വർധനവാണ് ഉണ്ടായത്. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക വളർച്ചയാണ് 2025-ൽ സ്വർണ വിപണി കാഴ്ചവെക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർധനവിന് പ്രധാന കാരണമായത്. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. പലിശ നിരക്കുകൾ കുറയുന്നതും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. 2026-ലും സ്വർണവില ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്നും ഔൺസിന് 4,500 മുതൽ 5,000 ഡോളർ വരെ ശരാശരി വില പ്രതീക്ഷിക്കാമെന്നും ഡിഎച്ച്എഫ് ക്യാപിറ്റൽ സിഇഒ ബാസ് കൂജിമാൻ അഭിപ്രായപ്പെട്ടു. ലോകസാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം മാറുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ സ്വർണവില ചരിത്ര റെക്കോർഡിലേക്ക്:  വിപണിയിൽ വൻ കുതിച്ചുചാട്ടം!

    യുഎഇയിൽ സ്വർണവില ചരിത്ര റെക്കോർഡിലേക്ക്: വിപണിയിൽ വൻ കുതിച്ചുചാട്ടം!


    യുഎഇ വിപണിയിൽ സ്വർണവില സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് വില പുതിയ ഉയരങ്ങൾ തൊടുന്നത്. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 543.25 ദിർഹം എന്ന നിരക്കിലെത്തി. ക്രിസ്മസ് ദിനത്തിൽ രേഖപ്പെടുത്തിയ 539.75 ദിർഹത്തിൽ നിന്ന് ഏകദേശം 4 ദിർഹത്തിന്റെ വർധനവാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്.

    മറ്റ് നിരക്കുകൾ പരിശോധിക്കുമ്പോൾ 22 കാരറ്റിന് 503 ദിർഹവും 21 കാരറ്റിന് 482.25 ദിർഹവുമാണ് ഇന്നത്തെ വില. 18 കാരറ്റിന് 413.50 ദിർഹവും 14 കാരറ്റിന് 322.50 ദിർഹവുമാണ് നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വെള്ളി വില ഔൺസിന് 74.38 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവില 7 ശതമാനം വർധിച്ചപ്പോൾ വെള്ളിക്ക് 34 ശതമാനത്തിലധികം വില വർധനവാണ് ഉണ്ടായത്. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക വളർച്ചയാണ് 2025-ൽ സ്വർണ വിപണി കാഴ്ചവെക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വർധനവിന് പ്രധാന കാരണമായത്. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. പലിശ നിരക്കുകൾ കുറയുന്നതും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചു. 2026-ലും സ്വർണവില ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്നും ഔൺസിന് 4,500 മുതൽ 5,000 ഡോളർ വരെ ശരാശരി വില പ്രതീക്ഷിക്കാമെന്നും ഡിഎച്ച്എഫ് ക്യാപിറ്റൽ സിഇഒ ബാസ് കൂജിമാൻ അഭിപ്രായപ്പെട്ടു. ലോകസാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം മാറുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസലോകത്തിന് നൊമ്പരമായി ആയിഷ; യുഎഇയിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു

    പ്രവാസലോകത്തിന് നൊമ്പരമായി ആയിഷ; യുഎഇയിൽ മലയാളി വിദ്യാർഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു

    ഷാർജ: യുഎഇയിലെ മലയാളി സമൂഹത്തെ സങ്കടത്തിലാഴ്ത്തി പ്ലസ് വൺ വിദ്യാർഥിനിയുടെ അപ്രതീക്ഷിത വിയോഗം. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് ഷാർജയിൽ അന്തരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയായ ആയിഷയ്ക്ക് പെട്ടെന്നുണ്ടായ ദേഹസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രവാസിയായ മുഹമ്മദ് സൈഫിന്റെയും റുബീന സൈഫിന്റെയും മകളാണ് ആയിഷ. പഠനത്തിലും സ്കൂൾ കാര്യങ്ങളിലും ഏറെ മിടുക്കിയായിരുന്ന ആയിഷയുടെ വിയോഗം സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

    നിലവിൽ ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മദ്യലഹരിയിൽ നിയമം മറന്നു, സിഗ്നലും തകർത്ത് പാച്ചിൽ; യുഎഇയിൽ പ്രവാസി കുടുങ്ങി, കാത്തിരിക്കുന്നത് കടുത്ത ശിക്ഷ!

    മദ്യലഹരിയിൽ നിയമം മറന്നു, സിഗ്നലും തകർത്ത് പാച്ചിൽ; യുഎഇയിൽ പ്രവാസി കുടുങ്ങി, കാത്തിരിക്കുന്നത് കടുത്ത ശിക്ഷ!

    ദുബായ്: ആഘോഷം അതിരുവിട്ടപ്പോൾ റോഡിലെ ചുവപ്പുസിഗ്നലും നിയമങ്ങളും മറന്ന പ്രവാസിക്ക് ഒടുവിൽ അഴിയെണ്ണേണ്ടി വന്നു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ ഏഷ്യൻ സ്വദേശിയായ ഡ്രൈവറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സിഗ്നൽ ലംഘിച്ച് പാഞ്ഞെത്തിയ പ്രതിയുടെ വാഹനം മറ്റൊരു കാറിലിടിക്കുകയും അതിലുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

    മദ്യപിച്ചു വാഹനമോടിക്കൽ, സിഗ്നൽ ലംഘനം, മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. യുഎഇയുടെ പരിഷ്കരിച്ച ഗതാഗത നിയമപ്രകാരം ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് വലിയ തുക പിഴയും തടവുശിക്ഷയുമാണ് ലഭിക്കുക.

    രണ്ട് ലക്ഷം ദിർഹം വരെ പിഴയും ആദ്യതവണ തന്നെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ഇതിന് പുറമെ ഡ്രൈവിങ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യും. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ദുബായ് ട്രാഫിക് കോടതി സ്വീകരിക്കുന്നത്. മുൻപ് സമാനമായ കേസുകളിൽ ലക്ഷക്കണക്കിന് ദിർഹം പിഴയും നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നടപടികളും കോടതി സ്വീകരിച്ചിരുന്നു.

    സന്തോഷ നിമിഷങ്ങൾ കണ്ണീരിലാവാതിരിക്കാൻ റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘകർക്ക് യാതൊരു ഇളവും നൽകില്ലെന്നും അധികൃതർ ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുതുവർഷം ആഘോഷിക്കാൻ യുഎഇയിലെ ഈ സ്ഥലത്തേക്ക് പോകുന്നവർ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണങ്ങളും മെട്രോ സമയക്രമവും അറിയാം!

    പുതുവർഷം ആഘോഷിക്കാൻ യുഎഇയിലെ ഈ സ്ഥലത്തേക്ക് പോകുന്നവർ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണങ്ങളും മെട്രോ സമയക്രമവും അറിയാം!

    ദുബായ്: 2026-നെ വരവേൽക്കാൻ ദുബായ് ഡൗൺടൗണിലും ബുർജ് ഖലീഫ പരിസരത്തും ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പൊതുഗതാഗത സൗകര്യങ്ങളും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.

    റോഡ് നിയന്ത്രണങ്ങൾ
    ഡിസംബർ 31 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ ബുർജ് ഖലീഫയിലേക്കുള്ള പ്രധാന റോഡുകൾ ഘട്ടം ഘട്ടമായി അടയ്ക്കും. ജനുവരി 1 പുലർച്ചെ വരെ ഈ നിയന്ത്രണങ്ങൾ തുടരുന്നതാണ്. അതിനാൽ ഈ മേഖലയിലേക്ക് സ്വന്തം വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

    മെട്രോ, ട്രാം സർവീസുകൾ (43 മണിക്കൂർ തുടർച്ചയായി)
    തിരക്ക് നിയന്ത്രിക്കുന്നതിനായി മെട്രോ, ട്രാം സർവീസുകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്:

    മെട്രോ: ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണി മുതൽ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ തുടർച്ചയായി 43 മണിക്കൂർ റെഡ്, ഗ്രീൻ ലൈനുകൾ സർവീസ് നടത്തും.

    ട്രാം: ഡിസംബർ 31 ബുധനാഴ്ച രാവിലെ 6 മണി മുതൽ ജനുവരി 2 വെള്ളിയാഴ്ച പുലർച്ചെ 1 മണി വരെ തുടർച്ചയായി പ്രവർത്തിക്കും.

    ബുർജ് ഖലീഫ/ദുബായ് മാൾ സ്റ്റേഷൻ: ഈ സ്റ്റേഷൻ ഡിസംബർ 31 വൈകുന്നേരം 5 മണി മുതൽ (അല്ലെങ്കിൽ തിരക്ക് കൂടുന്നതിനനുസരിച്ച് അതിനു മുൻപോ) അടയ്ക്കുന്നതാണ്. ആഘോഷ സ്ഥലത്തെത്താൻ യാത്രക്കാർ ബിസിനസ് ബേ (Business Bay), ഫിനാൻഷ്യൽ സെന്റർ (Financial Centre) എന്നീ സ്റ്റേഷനുകൾ ഉപയോഗിക്കേണ്ടതാണ്.

    വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള സ്റ്റേഷനുകൾ
    നിങ്ങളുടെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷം മെട്രോയിൽ യാത്ര തുടരാൻ താഴെ പറയുന്ന സ്റ്റേഷനുകൾ ഉപയോഗിക്കാം:

    സെന്റർപോയിന്റ് (Centrepoint)

    ഇ ആൻഡ് (e&)

    ജെബൽ അലി (National Paints Station)

    ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് (Jumeirah Golf Estates)

    ശ്രദ്ധിക്കുക: യാത്ര തുടങ്ങുന്നതിന് മുൻപ് നിങ്ങളുടെ നോൾ (Nol) കാർഡിൽ ആവശ്യത്തിന് ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.

    കാൽനട പാലങ്ങളും ടണലുകളും അടയ്ക്കും
    സുരക്ഷാ കാരണങ്ങളാൽ ഡിസംബർ 31 വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിന് കുറുകെയുള്ള താഴെ പറയുന്നവ അടയ്ക്കുന്നതാണ്:

    ദുബായ് ക്രീക്ക് ഹാർബർ പെഡസ്ട്രിയൻ ബ്രിഡ്ജ്

    ഇൻഫിനിറ്റി ബ്രിഡ്ജ് (Infinity Bridge)

    ഷിന്ദഗ പെഡസ്ട്രിയൻ ടണൽ

    കൂടുതൽ വിവരങ്ങൾക്കും തത്സമയ അപ്‌ഡേറ്റുകൾക്കുമായി ആർടിഎയുടെ (RTA) ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ ശ്രദ്ധിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസികൾക്ക് പുതുവത്സര ബംപർ; ജനുവരി 1-ന് ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്, കേരളത്തിലേക്ക് 4000 രൂപയോളം ലാഭിക്കാം!

    പ്രവാസികൾക്ക് പുതുവത്സര ബംപർ; ജനുവരി 1-ന് ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്, കേരളത്തിലേക്ക് 4000 രൂപയോളം ലാഭിക്കാം!

    ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനനിരക്ക് ആകാശത്തോളം ഉയർന്നതോടെ നാട്ടിൽ പോകാൻ മടിച്ചുനിന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ജനുവരി ഒന്നാം തീയതി യുഎഇയിൽ നിന്നുള്ള വിമാനനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർക്ക് വലിയൊരു ലാഭത്തിനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.

    നിലവിൽ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ശരാശരി 870 ദിർഹത്തിന് മുകളിലുള്ള നിരക്ക് പുതുവർഷത്തിന്റെ ആദ്യദിനം 694 ദിർഹമായി കുറയും. ഇതിലൂടെ ഓരോ യാത്രക്കാരനും ഏകദേശം നാലായിരം രൂപയോളം ലാഭിക്കാൻ സാധിക്കും. കൊച്ചിക്ക് പുറമെ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും സമാനമായ നിരക്ക് കുറവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലേക്ക് മാത്രമല്ല, അബുദാബിയിൽ നിന്ന് ബെയ്‌റൂട്ടിലേക്കും ദുബായിൽ നിന്ന് കെയ്‌റോ, തിബിലിസി തുടങ്ങിയ ഇടങ്ങളിലേക്കും ജനുവരി ഒന്നിന് ടിക്കറ്റ് നിരക്കിൽ വൻ ഇടിവുണ്ട്. ബെയ്‌റൂട്ടിലേക്ക് നിലവിൽ 700 ദിർഹത്തിന് മുകളിലുള്ള ടിക്കറ്റ് ജനുവരി ഒന്നിന് വെറും 114 ദിർഹത്തിന് ലഭ്യമാകും എന്നതാണ് ഏറ്റവും ശ്രദ്ധേയം.

    ആഘോഷങ്ങൾക്കായി പ്രവാസികൾ യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതാണ് ഈ നിരക്ക് കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡിസംബർ 31-ന് രാത്രി വൈകുവോളം പുതുവത്സരാഘോഷങ്ങളിൽ മുഴുകുന്നവർ പിറ്റേന്ന് യാത്ര ഒഴിവാക്കി വിശ്രമിക്കാൻ താല്പര്യപ്പെടുന്നതോടെ വിമാനങ്ങളിൽ തിരക്ക് കുറയുന്നു. ഇതേത്തുടർന്നാണ് വിമാനക്കമ്പനികൾ നിരക്ക് താഴ്ത്തുന്നത്. എന്നാൽ ഈ ആശ്വാസം താൽക്കാലികം മാത്രമാണെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു. ജനുവരി രണ്ട്, മൂന്ന് തീയതികളിൽ തിരക്ക് വീണ്ടും വർധിക്കുന്നതോടെ നിരക്ക് പഴയപടി ഉയരാൻ സാധ്യതയുണ്ട്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി ഒന്നാം തീയതിയിലെ ഈ ചെറിയ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുതുവർഷാഘോഷം: ഉറക്കമില്ലാതെ യുഎഇ; മെട്രോയും ട്രാമും തുടർച്ചയായി ഓടും!

    പുതുവർഷാഘോഷം: ഉറക്കമില്ലാതെ യുഎഇ; മെട്രോയും ട്രാമും തുടർച്ചയായി ഓടും!

    ദുബായ്: 2026-നെ വരവേൽക്കാൻ ഒരുങ്ങുന്ന ദുബായിൽ യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള വൻ തിരക്ക് പരിഗണിച്ച് ദുബായ് മെട്രോയും ട്രാമും തുടർച്ചയായി സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

    മെട്രോ, ട്രാം സമയക്രമം:

    ദുബായ് മെട്രോ (റെഡ്, ഗ്രീൻ ലൈനുകൾ): ഡിസംബർ 31 ബുധനാഴ്ച പുലർച്ചെ 5 മണിക്ക് ആരംഭിക്കുന്ന സർവീസ് ജനുവരി 1 വ്യാഴാഴ്ച രാത്രി 11.59 വരെ നീണ്ടുനിൽക്കും. അതായത് തുടർച്ചയായ 43 മണിക്കൂർ മെട്രോ സർവീസ് ലഭ്യമാകും.

    ദുബായ് ട്രാം: ഡിസംബർ 31 ബുധനാഴ്ച രാവിലെ 6 മണി മുതൽ ജനുവരി 2 വെള്ളിയാഴ്ച പുലർച്ചെ 1 മണി വരെ ട്രാം സർവീസ് നടത്തും.

    ഗതാഗത നിയന്ത്രണങ്ങൾ:

    ഡൗൺടൗൺ ദുബായ് ഉൾപ്പെടെയുള്ള പ്രധാന ആഘോഷ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായി റോഡുകൾ അടയ്ക്കും.

    ബുർജ് ഖലീഫ പരിസരത്തെ റോഡുകൾ ഉച്ചകഴിഞ്ഞ് മുതൽ അടച്ചുതുടങ്ങാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങൾക്ക് പകരം മെട്രോയോ മറ്റ് പൊതുഗതാഗത മാർഗങ്ങളോ ഉപയോഗിക്കണമെന്ന് ആർടിഎ നിർദ്ദേശിച്ചു. തിരക്ക് വർധിക്കുകയാണെങ്കിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായ് മാൾ മെട്രോ സ്റ്റേഷൻ താൽക്കാലികമായി അടച്ചേക്കാം. പുതുവത്സര രാത്രിയിൽ വെടിക്കെട്ട് കാണാൻ എത്തുന്നവർ നേരത്തെ തന്നെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുവാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി: 40 ഇടങ്ങളിലായി 48 കരിമരുന്ന് പ്രയോഗങ്ങൾ; സുരക്ഷയ്ക്കായി 23,000 ഉദ്യോഗസ്ഥർ!

    പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി: 40 ഇടങ്ങളിലായി 48 കരിമരുന്ന് പ്രയോഗങ്ങൾ; സുരക്ഷയ്ക്കായി 23,000 ഉദ്യോഗസ്ഥർ!

    ദുബായ്: 2026-നെ വിസ്മയകരമായ രീതിയിൽ വരവേൽക്കാൻ ഒരുങ്ങി ദുബായ്. ഇത്തവണ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 48 കരിമരുന്ന് പ്രയോഗങ്ങളാണ് (Fireworks) അധികൃതർ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 36 ഇടങ്ങളിലായിരുന്ന ആഘോഷം ഇത്തവണ 40 പ്രധാന കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

    ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. ആഘോഷങ്ങൾ സുഗമമായി നടത്തുന്നതിനായി 23,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതിൽ 9,884 ദുബായ് പോലീസ് ഉദ്യോഗസ്ഥരും 13,502 സ്വകാര്യ സുരക്ഷാ ജീവനക്കാരും ഉൾപ്പെടുന്നു.

    സുരക്ഷയും യാത്രാ സൗകര്യങ്ങളും:
    ലക്ഷക്കണക്കിന് ആളുകൾ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കരയിലും കടലിലും കർശന നിരീക്ഷണമുണ്ടാകും.

    ഗതാഗതം: ദുബായ് ആർ.ടി.എ (RTA) 14,000 ടാക്സികൾ, 1,300 പബ്ലിക് ബസുകൾ, 107 മെട്രോ ട്രെയിനുകൾ എന്നിവ സർവീസിനായി സജ്ജമാക്കിയിട്ടുണ്ട്. 5,565 ജീവനക്കാർ ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നൽകും.

    പട്രോളിംഗ്: 1,625 സെക്യൂരിറ്റി പട്രോൾ വാഹനങ്ങൾ, 36 സൈക്കിൾ പട്രോൾ, 34 മൗണ്ടഡ് പട്രോൾ എന്നിവയ്ക്ക് പുറമെ കടലിൽ 53 മെറൈൻ റെസ്ക്യൂ ബോട്ടുകളും നിരീക്ഷണത്തിനുണ്ടാകും.

    ആരോഗ്യം: അത്യാഹിതങ്ങൾ നേരിടാൻ 236 ആംബുലൻസുകൾ, 635 പാരാമെഡിക്കുകൾ, 1,900 മെഡിക്കൽ സ്റ്റാഫ് എന്നിവർ സജ്ജമാണ്. 12 ആശുപത്രികളും ഔട്ട്‌ഡോർ ക്ലിനിക്കുകളും സജ്ജമാക്കിയിട്ടുണ്ട്.

    സിവിൽ ഡിഫൻസ്: 1,754 ഉദ്യോഗസ്ഥരും 165 അഗ്നിശമന വാഹനങ്ങളും മുൻകരുതലായി വിന്യസിക്കും.

    ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ഗ്ലോബൽ വില്ലേജ് തുടങ്ങി ദുബായിലെ ഐക്കണിക് കേന്ദ്രങ്ങളെല്ലാം പുതുവർഷരാവിൽ വർണ്ണാഭമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ‘ജോബ് ഹഗ്ഗിങ്’; മാറുന്ന തൊഴിൽ വിപണിയിലെ പുതിയ ട്രെൻഡ്; സുരക്ഷിതത്വം തേടി യുഎഇയിലെ ജീവനക്കാർ!

    ‘ജോബ് ഹഗ്ഗിങ്’; മാറുന്ന തൊഴിൽ വിപണിയിലെ പുതിയ ട്രെൻഡ്; സുരക്ഷിതത്വം തേടി യുഎഇയിലെ ജീവനക്കാർ!

    ദുബായ്: നിലവിലെ ജോലിയിൽ അതൃപ്തരാണെങ്കിലും, ശമ്പളം കുറവാണെങ്കിലും അല്ലെങ്കിൽ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും ജോലി വിട്ടുപോകാതെ അതിൽ തന്നെ മുറുകെ പിടിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിക്കുന്നു. ‘ജോബ് ഹഗ്ഗിങ്’ (Job-hugging) എന്നാണ് അന്താരാഷ്ട്ര തലത്തിൽ ഈ പുതിയ പ്രവണത അറിയപ്പെടുന്നത്. സാമ്പത്തിക അനിശ്ചിതത്വവും തൊഴിൽ വിപണിയിലെ അസ്ഥിരതയുമാണ് ജീവനക്കാരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.

    എന്താണ് ജോബ് ഹഗ്ഗിങ്?

    ഒരു തൊഴിലിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിലെ റിസ്ക് ഒഴിവാക്കാൻ, നിലവിലുള്ള ജോലിയിൽ തന്നെ തുടരുന്ന രീതിയാണിത്. മോൺസ്റ്ററിന്റെ ‘2025 ജോബ് ഹഗ്ഗിങ് റിപ്പോർട്ട്’ പ്രകാരം, അമേരിക്കയിലെ 75 ശതമാനം ജീവനക്കാരും 2027 വരെ തങ്ങളുടെ നിലവിലെ ജോലിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു. ഇതിൽ പകുതിയോളം പേരും പറയുന്നത് സാമ്പത്തിക ഭയമാണ് തങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നത് എന്നാണ്.

    യുഎഇയിലെ സാഹചര്യം

    യുഎഇയിലെ തൊഴിൽ വിപണിയിലും ഈ മാറ്റം പ്രകടമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ അവസരങ്ങൾ ഉണ്ടെങ്കിൽ പോലും, പലരും സ്ഥിരതയ്ക്കാണ് മുൻഗണന നൽകുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയും വർധിച്ചുവരുന്ന ജീവിതച്ചെലവും ഇതിന് കാരണമാകുന്നുണ്ട്.

    ഗ്ലോബൽ എച്ച്ആർ ലീഡറായ സാറ യഹിയയുടെ അഭിപ്രായത്തിൽ, ഇത് മടി കൊണ്ടല്ല, മറിച്ച് നിലനിൽപ്പിനായുള്ള ബുദ്ധിപരമായ നീക്കമാണ്. “പഴയതുപോലെ കരിയറിൽ വേഗത്തിൽ ഉയരുക എന്നതിനേക്കാൾ, ഈ പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചുനിൽക്കുക എന്നതിനാണ് പലരും മുൻഗണന നൽകുന്നത്,” അവർ പറഞ്ഞു.

    വെല്ലുവിളികൾ

    ജോലിയിൽ തുടരുന്നുണ്ടെങ്കിലും പല ജീവനക്കാരും മാനസികമായി അകന്നിരിക്കുകയാണെന്ന് (Quiet Disengagement) പഠനങ്ങൾ പറയുന്നു. ഇത് സ്ഥാപനങ്ങളുടെ ഉൽപ്പാദനക്ഷമതയെ ബാധിച്ചേക്കാം. വാടക നൽകുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി പലരും അനിഷ്ടത്തോടെ ജോലിയിൽ തുടരുന്നത് മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്.

    റിക്രൂട്ട്‌മെന്റ് മേഖലയിലും ഈ ട്രെൻഡ് മാറ്റങ്ങൾ കൊണ്ടുവരുന്നു. മികച്ച ശമ്പള വാഗ്ദാനങ്ങൾ ലഭിച്ചാൽ പോലും അവസാന നിമിഷം പിന്മാറുന്നവരുടെയും, കൂടുതൽ സമയം ആവശ്യപ്പെടുന്നവരുടെയും എണ്ണം വർധിച്ചതായി ടാലന്റ് വൺ (TalentOne) സിഇഒ അൽ ജബ്ബാരിൻ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ടിക് ടോക് ലൈവിൽ തെറിവിളി; പ്രവാസി യുവതിക്ക് ആറുമാസം തടവും നാടുകടത്തലും!

    യുഎഇയിൽ ടിക് ടോക് ലൈവിൽ തെറിവിളി; പ്രവാസി യുവതിക്ക് ആറുമാസം തടവും നാടുകടത്തലും!

    അജ്മാനിൽ ടിക് ടോക് ലൈവിനിടെ മറ്റൊരാളെ പരസ്യമായി അധിക്ഷേപിച്ച 36 വയസ്സുള്ള അറബ് യുവതിക്ക് കോടതി കഠിനശിക്ഷ വിധിച്ചു. ആറുമാസം തടവുശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനാണ് അജ്മാൻ ഫെഡറൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടത്. വ്യക്തിഹത്യയും അശ്ലീലം കലർന്ന ഭാഷാപ്രയോഗവും സോഷ്യൽ മീഡിയ വഴി നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പായി ഈ വിധി മാറി.

    പരാതിക്കാരിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന തരത്തിലും അവരുടെ മാതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ള പരാമർശങ്ങളാണ് യുവതി നടത്തിയത്. ഈജിപ്ഷ്യൻ പ്രാദേശിക ഭാഷയിലുള്ള ഈ അധിക്ഷേപങ്ങൾ അങ്ങേയറ്റം അരോചകവും സാമൂഹിക മര്യാദകൾ ലംഘിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരാളുടെ വ്യക്തിത്വത്തെയോ സാമൂഹിക പദവിയെയോ മോശമായി ബാധിക്കുന്ന തരത്തിൽ ആശയവിനിമയം നടത്തുന്നത് കുറ്റകരമാണെന്ന് കാണിക്കുന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 427 (3) പ്രകാരമാണ് ഈ നടപടി.

    തടവ് ശിക്ഷയ്ക്കും നാടുകടത്തലിനും പുറമെ കോടതി ഫീസുകൾ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇരയ്ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരം തേടിയുള്ള സിവിൽ ക്ലെയിം പ്രത്യേക സിവിൽ കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. സോഷ്യൽ മീഡിയയിലൂടെയുള്ള ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊരാളെ അപകീർത്തിപ്പെടുത്താനുള്ള ലൈസൻസല്ലെന്ന കർശന താക്കീതാണ് ഈ വിധിയിലൂടെ കോടതി നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • തണുപ്പ് മാറ്റാൻ ഒരിക്കലും ഇങ്ങനെ ചെയ്യല്ലേ! യുഎഇയിൽ ശ്വാസംമുട്ടി അഞ്ചുപേർ ആശുപത്രിയിൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വലിയ ദുരന്തത്തിൽ നിന്ന്

    തണുപ്പ് മാറ്റാൻ ഒരിക്കലും ഇങ്ങനെ ചെയ്യല്ലേ! യുഎഇയിൽ ശ്വാസംമുട്ടി അഞ്ചുപേർ ആശുപത്രിയിൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വലിയ ദുരന്തത്തിൽ നിന്ന്

    അബുദാബി: തണുപ്പിൽ നിന്ന് രക്ഷനേടാൻ വീടിനുള്ളിൽ കരിയും വിറകും കത്തിച്ച് ഉപയോഗിച്ച അഞ്ചുപേർക്ക് ശ്വാസംമുട്ടി. അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി അറിയിച്ചതനുസരിച്ച്, പോലീസ് കൃത്യസമയത്ത് ഇടപെട്ടതിനാൽ ആരുടെയും ജീവൻ നഷ്ടപ്പെടാതെ അപകടം ഒഴിവാക്കാൻ സാധിച്ചു.

    അടച്ചിട്ട മുറികൾക്കുള്ളിൽ പരമ്പരാഗത രീതിയിലുള്ള തീകാച്ചൽ രീതികൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വീടിനുള്ളിൽ ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ മുറിക്കുള്ളിൽ വിറകോ കരിയോ കത്തിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് അൽ ഐൻ പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് ഹുമൈദ് ബിൻ ദൽമൂജ് അൽ ദാഹേരി മുന്നറിയിപ്പ് നൽകി.

    രാത്രികാലങ്ങളിൽ വിറക് ഉപയോഗിച്ചുള്ള ഹീറ്ററുകൾ ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹം പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. ഇത്തരം ഹീറ്ററുകൾക്ക് സമീപം കിടന്നുറങ്ങുന്നത് ശ്വാസംമുട്ടലിനും തീപിടുത്തത്തിനും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹീറ്ററുകൾ മുറിക്ക് പുറത്ത് വെച്ച് കത്തിക്കാനോ അല്ലെങ്കിൽ പുക പുറത്തേക്ക് കളയാനുള്ള പ്രത്യേക സംവിധാനങ്ങൾ ഘടിപ്പിക്കാനോ ശ്രദ്ധിക്കണം. ഉപയോഗത്തിന് ശേഷം കനലുകൾ വീടിന് പുറത്തുവെച്ച് പൂർണ്ണമായും അണച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് നിർദ്ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വളർത്തുമൃഗങ്ങളുമായി ഇനി ഹോട്ടലിലും റെസ്റ്റോറന്റിലും കയറാം; യുഎഇയിൽ വൻ നിയമമാറ്റം!

    വളർത്തുമൃഗങ്ങളുമായി ഇനി ഹോട്ടലിലും റെസ്റ്റോറന്റിലും കയറാം; യുഎഇയിൽ വൻ നിയമമാറ്റം!

    അബുദാബിയിലെ വളർത്തുമൃഗ പ്രേമികൾക്ക് വലിയ ആശ്വാസം നൽകുന്ന ചരിത്രപരമായ നിയമമാറ്റവുമായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ നഗരത്തിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും കഫേകളിലും ഉടമകൾക്കൊപ്പം വളർത്തുമൃഗങ്ങൾക്കും പ്രവേശനം അനുവദിക്കുന്നതാണ് പുതിയ പരിഷ്കാരം. നഗരത്തിലെ ജീവിതനിലവാരം ഉയർത്തുന്നതിനും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ മികച്ച അനുഭവം നൽകുന്നതിനുമായാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ മിക്കയിടങ്ങളിലും പുറത്തുള്ള ഇരിപ്പിടങ്ങളിൽ (Outdoor dining) മാത്രമായിരുന്നു മൃഗങ്ങളെ പ്രവേശിപ്പിച്ചിരുന്നത് എങ്കിൽ, പുതിയ നിയമപ്രകാരം നിബന്ധനകൾക്ക് വിധേയമായി സ്ഥാപനത്തിനുള്ളിലും ഇവയെ പ്രവേശിപ്പിക്കാൻ ഉടമകൾക്ക് സാധിക്കും.

    ഈ സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ അതോറിറ്റിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശം. മൃഗങ്ങളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ പ്രവേശന കവാടത്തിൽ ഇത് സംബന്ധിച്ച സ്റ്റിക്കറുകളോ ബോർഡുകളോ വ്യക്തമായി പ്രദർശിപ്പിക്കണം. കൂടാതെ ശുചിത്വ പാലനത്തിന്റെ ഭാഗമായി കർശനമായ മാനദണ്ഡങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന അടുക്കള ഭാഗം, ഭക്ഷണം സൂക്ഷിക്കുന്ന സ്റ്റോറുകൾ എന്നിവിടങ്ങളിൽ മൃഗങ്ങൾക്ക് പ്രവേശനം നൽകാൻ പാടില്ല. മൃഗങ്ങൾക്കായി പ്രത്യേക പ്രവേശന കവാടങ്ങൾ ഒരുക്കണമെന്നും മറ്റ് ഉപഭോക്താക്കൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും മൃഗങ്ങൾ കാരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിയമം വ്യക്തമാക്കുന്നു.

    വളർത്തുമൃഗങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി അവയുടെ വാക്സിനേഷൻ രേഖകളും ലൈസൻസും കരുതേണ്ടത് ഉടമസ്ഥരുടെ ഉത്തരവാദിത്തമാണ്. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും മൃഗങ്ങളെ ശരിയായ രീതിയിൽ നിയന്ത്രിക്കാത്ത ഉടമകൾക്കെതിരെയും നടപടിയുണ്ടാകും. അബുദാബിയെ കൂടുതൽ ആധുനികവും സൗഹൃദപരവുമായ ഒരു നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ഈ തീരുമാനം പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. ഇതോടെ വരും ദിവസങ്ങളിൽ അബുദാബിയിലെ പ്രമുഖ ഡൈനിംഗ് കേന്ദ്രങ്ങളെല്ലാം ‘പെറ്റ് ഫ്രണ്ട്ലി’ ആവാനുള്ള തയ്യാറെടുപ്പിലാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മദ്യപിച്ച് വാഹനമോടിച്ച് അപകടം; യുഎഇയിൽ ഡ്രൈവർക്ക് ജയിൽ ശിക്ഷയും വൻ പിഴയും; ലൈസൻസ് റദ്ദാക്കി

    മദ്യപിച്ച് വാഹനമോടിച്ച് അപകടം; യുഎഇയിൽ ഡ്രൈവർക്ക് ജയിൽ ശിക്ഷയും വൻ പിഴയും; ലൈസൻസ് റദ്ദാക്കി

    ദുബായ്: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ദുബായ് കോടതി തടവുശിക്ഷ വിധിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ കർശന നടപടി. തടവുശിക്ഷയ്ക്ക് പുറമെ പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

    സംഭവത്തിന്റെ വിശദാംശങ്ങൾ: ദുബായിലെ തിരക്കേറിയ റോഡിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധപൂർവ്വമല്ലാത്ത നരഹത്യാശ്രമം, മദ്യപിച്ച് വാഹനമോടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

    ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ദുബായ് പോലീസ് കർശന മുന്നറിയിപ്പാണ് നൽകുന്നത്. റോഡിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസികൾക്ക് ഇരട്ടി മധുരം! യുഎഇയിൽ ക്രിസ്മസ് അവധി പുതുവർഷം വരെ നീട്ടി കമ്പനികൾ; ആഘോഷങ്ങൾ ഉഷാറാക്കാൻ അവസരം

    പ്രവാസികൾക്ക് ഇരട്ടി മധുരം! യുഎഇയിൽ ക്രിസ്മസ് അവധി പുതുവർഷം വരെ നീട്ടി കമ്പനികൾ; ആഘോഷങ്ങൾ ഉഷാറാക്കാൻ അവസരം

    ദുബായ്: ക്രിസ്മസ് ആഘോഷങ്ങൾക്കായി യുഎഇയിലെ പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വലിയൊരു സമ്മാനം നൽകിയിരിക്കുകയാണ്. ക്രിസ്മസ് പ്രമാണിച്ച് നൽകിയ അവധി പുതുവർഷം വരെ നീട്ടി നൽകി ജീവനക്കാരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് പല പ്രമുഖ സ്ഥാപനങ്ങളും. ഇതോടെ ക്രിസ്മസ് മുതൽ ജനുവരി ഒന്ന് വരെ നീളുന്ന ഒരാഴ്ചക്കാലം പ്രവാസികൾക്ക് ആഘോഷങ്ങളുടെയും വിശ്രമത്തിന്റെയും ദിനങ്ങളാകും.

    ജീവനക്കാരുടെ മാനസിക സന്തോഷവും ഉന്മേഷവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പല കമ്പനികളും ഈ ‘വിന്റർ ബ്രേക്ക്’ (Winter Break) നൽകാൻ തീരുമാനിച്ചത്. വിദേശികളായ ജീവനക്കാർക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും വിനോദയാത്രകൾ നടത്താനും ഈ നീണ്ട അവധി വലിയ സഹായമാകും. ചില കമ്പനികൾ ഡിസംബർ 25 മുതൽ ജനുവരി ഒന്നു വരെ പൂർണ്ണമായ അവധി നൽകിയപ്പോൾ, മറ്റു ചിലർ വർക്ക് ഫ്രം ഹോം (Work from home) സൗകര്യവും ജീവനക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

    കമ്പനികളുടെ ഈ തീരുമാനം ജീവനക്കാർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടൂറിസം മേഖലയ്ക്കും ഈ നീക്കം ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. ആഘോഷങ്ങൾക്കായി പ്രവാസികൾ കൂട്ടത്തോടെ കുടുംബത്തോടൊപ്പം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ അവധി പ്രചോദനമാകും. ഓരോ വർഷവും ജീവനക്കാരുടെ ക്ഷേമത്തിനായി പുത്തൻ മാതൃകകൾ സ്വീകരിക്കുന്ന യുഎഇയിലെ കോർപ്പറേറ്റ് ലോകം ഇത്തവണയും പ്രവാസികളെ നിരാശരാക്കിയില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇമാമുമാരും ഇനി ഗവൺമെന്റ് ഉദ്യോഗസ്ഥർ! ശമ്പളത്തിന് പുറമെ പ്രത്യേക അലവൻസും ആനുകൂല്യങ്ങളും; ഭരണാധികാരിയുടെ വമ്പൻ പ്രഖ്യാപനം

    യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇമാമുമാരും ഇനി ഗവൺമെന്റ് ഉദ്യോഗസ്ഥർ! ശമ്പളത്തിന് പുറമെ പ്രത്യേക അലവൻസും ആനുകൂല്യങ്ങളും; ഭരണാധികാരിയുടെ വമ്പൻ പ്രഖ്യാപനം

    ഷാർജ: എമിറേറ്റിലെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ചരിത്രപരമായ നേട്ടം. ഷാർജയിലെ എല്ലാ പള്ളി ജീവനക്കാരെയും ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഇതോടെ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇനി ഇവർക്കും ലഭ്യമാകും.

    ഈ പുതിയ മാറ്റത്തിലൂടെ ശമ്പളത്തിന് പുറമെ പ്രതിമാസം 3,000 ദിർഹം ‘വർക്ക് നേച്ചർ അലവൻസ്’ ആയി ഇവർക്ക് ലഭിക്കും. കൂടാതെ മികച്ച ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും മറ്റ് ഗവൺമെന്റ് ആനുകൂല്യങ്ങളും ഇവർക്ക് ഉറപ്പാക്കിയിട്ടുണ്ട്. പള്ളി ജീവനക്കാരുടെ സേവനങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

    അവധി ദിവസങ്ങളുടെ കാര്യത്തിലും വലിയ ഇളവുകളാണ് ഭരണാധികാരി പ്രഖ്യാപിച്ചിരിക്കുന്നത്. പള്ളി ജീവനക്കാർക്ക് ലഭിക്കുന്ന ലീവുകൾ കൃത്യമായി ക്രമീകരിക്കാനും, ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പകരമായി സാമ്പത്തിക ആനുകൂല്യം (Cash equivalent) നൽകാനും നിർദ്ദേശമുണ്ട്. ഇസ്‌ലാമിക് അഫയേഴ്‌സ് വകുപ്പുമായി ഏകോപിപ്പിച്ചായിരിക്കും ഈ നടപടികൾ നടപ്പിലാക്കുക. ദൈവത്തിന്റെ ഭവനങ്ങളെ പരിപാലിക്കുന്നവർക്ക് മാന്യമായ ജീവിത സാഹചര്യവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയാണ് ഷാർജ ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ തൊഴിൽവസരങ്ങളുടെ പെരുമഴ! 2030-ഓടെ 10 ലക്ഷം പേർക്ക് ജോലി; പ്രവാസി മലയാളികൾക്കും അവസരം

    യുഎഇയിൽ തൊഴിൽവസരങ്ങളുടെ പെരുമഴ! 2030-ഓടെ 10 ലക്ഷം പേർക്ക് ജോലി; പ്രവാസി മലയാളികൾക്കും അവസരം

    അബുദാബി: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആവേശം നൽകുന്ന പുതിയ വാർത്തയാണ് യുഎഇയിൽ നിന്ന് പുറത്തുവരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ വരവോടെ 2030-ഓടെ രാജ്യത്ത് 10.3 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

    വാർത്തയുടെ വിശദാംശങ്ങൾ: സർവീസ് നൗ, പിയേഴ്സൺ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനത്തിലാണ് യുഎഇയിലെ തൊഴിൽ വിപണിയിലെ ഈ വൻ മുന്നേറ്റത്തെക്കുറിച്ച് പറയുന്നത്. സാങ്കേതിക മേഖലയിൽ മാത്രം 54 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 91,000 പ്രൊഫഷണലുകൾക്ക് ജോലി ലഭിക്കും. ഉൽപ്പാദന മേഖലയിൽ 1.33 ലക്ഷം, വിദ്യാഭ്യാസ രംഗത്ത് 78,000, റീട്ടെയിൽ മേഖലയിൽ 60,000, ഫിനാൻസ്-ഹെൽത്ത് കെയർ രംഗത്തായി 80,000 എന്നിങ്ങനെയാണ് മറ്റ് പ്രധാന തൊഴിൽ സാധ്യതകൾ.

    എഐ മനുഷ്യരുടെ ജോലി ഇല്ലാതാക്കില്ലെന്നും പകരം ജോലികൾ കൂടുതൽ എളുപ്പമാക്കാനും കാര്യക്ഷമമാക്കാനും സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സിസ്റ്റം അനലിസ്റ്റുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, സെർച്ച് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റുകൾ എന്നിവർക്കാണ് വരും വർഷങ്ങളിൽ കൂടുതൽ ഡിമാൻഡ് ഉണ്ടാവുക.

    മറ്റു പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിലെ തൊഴിൽ വളർച്ചാ നിരക്ക് 12.1 ശതമാനമാണ്. ഇന്ത്യയിൽ ഇത് 10.6 ശതമാനവും യുകെയിൽ 2.8 ശതമാനവുമാണ്. യുഎഇയുടെ ‘നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്. മൈക്രോസോഫ്റ്റ്, എൻവിഡിയ തുടങ്ങിയ ആഗോള കമ്പനികളുമായി ചേർന്ന് വലിയ നിക്ഷേപങ്ങളാണ് രാജ്യം ഈ മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ജീവനക്കാർക്ക് പരിശീലനം നൽകിയാൽ യുഎഇ ലോകത്തെ മികച്ച എഐ കേന്ദ്രമായി മാറുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ ടൂറിസം ഇനി പറക്കും! 3300 കോടി ദിർഹത്തിന്റെ വമ്പൻ പദ്ധതി; ലക്ഷ്യം ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

    യുഎഇ ടൂറിസം ഇനി പറക്കും! 3300 കോടി ദിർഹത്തിന്റെ വമ്പൻ പദ്ധതി; ലക്ഷ്യം ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

    അബുദാബി: വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 3,300 കോടി ദിർഹത്തിന്റെ (ഏകദേശം 75,000 കോടി രൂപ) ദേശീയ ഫണ്ട് അനുവദിച്ച് യുഎഇ. രാജ്യത്തെ ടൂറിസം സ്ട്രാറ്റജി 2031-ന്റെ ഭാഗമായാണ് ഈ വമ്പൻ നിക്ഷേപം. ഇതിലൂടെ വിനോദസഞ്ചാര മേഖലയെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറ്റാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

    പുതിയ പദ്ധതിയിലൂടെ ടൂറിസം മേഖലയുടെ ജിഡിപി വിഹിതം 45,000 കോടി ദിർഹമായി ഉയർത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. നിലവിൽ എട്ടു ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന ഈ മേഖലയിൽ പുതിയ നിക്ഷേപങ്ങൾ വരുന്നതോടെ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രതിവർഷം നാലു കോടി ഹോട്ടൽ അതിഥികളെ സ്വീകരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം കുതിക്കുന്നത്.

    ഇക്കോ ടൂറിസം, സാഹസിക ടൂറിസം, സാംസ്കാരിക പൈതൃക ടൂറിസം എന്നിങ്ങനെ മൂന്ന് മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകും. അൽ മർമൂം മരുഭൂമി സംരക്ഷണ കേന്ദ്രം, ഹത്തയിലെ വികസന പദ്ധതികൾ എന്നിവയിലൂടെ പ്രകൃതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കും. ഹൈക്കിങ്, മൗണ്ടൻ ബൈക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകും.

    ടൂറിസം മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും സാമ്പത്തിക സഹായവും ഡിജിറ്റൽ സംവിധാനങ്ങളും നൽകാൻ എമിറേറ്റ്സ് ഡെവലപ്‌മെന്റ് ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മുന്നിലുണ്ടാകും. നികുതി ഇളവുകളും ദീർഘകാല റെസിഡൻസി പെർമിറ്റുകളും വഴി കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കാനും യുഎഇ പദ്ധതിയിടുന്നുണ്ട്. വരും വർഷങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസം ഹബ്ബായി യുഎഇ മാറുമെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • എസ്.ഐ.ആർ: പ്രവാസികൾക്ക് പേര് ചേർക്കാൻ അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

    എസ്.ഐ.ആർ: പ്രവാസികൾക്ക് പേര് ചേർക്കാൻ അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

    കുവൈത്ത് സിറ്റി: വോട്ടർ പട്ടികയുടെ കരട് ലിസ്റ്റിൽ (SIR) പേര് ഇല്ലാത്തവർക്കും നേരത്തെ ഉൾപ്പെടാത്തവരുമായ പ്രവാസികൾക്ക് പേര് ചേർക്കാൻ ഇപ്പോൾ അപേക്ഷിക്കാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്യത ഉറപ്പാക്കുന്നതിനായി ജനുവരി 22 വരെയാണ് അപേക്ഷകളും പരാതികളും സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. ഈ അപേക്ഷകൾ പരിഗണിച്ച ശേഷം ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

    📝 എങ്ങനെ അപേക്ഷിക്കാം?

    വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ ഫോം 6-എ (Form 6-A) ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടത്.

    പാസ്‌പോർട്ട് നമ്പർ, വിസ വിവരങ്ങൾ എന്നിവ ഈ ഫോമിൽ രേഖപ്പെടുത്തണം.

    വോട്ടർ ഹെൽപ്പ്‌ലൈൻ വെബ്സൈറ്റിൽ (voters.eci.gov.in) നിന്നോ അതത് ബൂത്തുകളിലെ ബി.എൽ.ഒമാരിൽ നിന്നോ ഫോമുകൾ ലഭിക്കും.

    ഓൺലൈൻ വഴി നേരിട്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബി.എൽ.ഒ മാർ അപേക്ഷകൾ പരിശോധിച്ച് അംഗീകാരം നൽകും.

    🔍 പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാൻ

    തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് (voters.eci.gov.in) വഴിയോ ecinet മൊബൈൽ ആപ്പ് വഴിയോ വോട്ടർമാർക്ക് പേര് ഉറപ്പുവരുത്താം. ജില്ല, അസംബ്ലി വിവരങ്ങൾ നൽകി ബൂത്ത് തല പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്. കൂടാതെ, വോട്ടർ ഐഡിയിലെ എപിക് (EPIC) നമ്പർ നൽകിയാൽ പേര്, വയസ്സ്, പോളിങ് ബൂത്ത്, ക്രമനമ്പർ തുടങ്ങിയ വിശദാംശങ്ങൾ പെട്ടെന്ന് അറിയാൻ സാധിക്കും. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്സൈറ്റായ (www.ceo.kerala.gov.in) വഴിയും പരിശോധന നടത്താം.

    ⚖️ വോട്ടവകാശം വിനിയോഗിക്കാൻ

    പ്രവാസി വോട്ടറായി പട്ടികയിൽ ഉൾപ്പെട്ടവർക്ക് തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടെങ്കിൽ അതത് പോളിങ് സ്റ്റേഷനുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ സാധിക്കും. വോട്ടവകാശം ഉറപ്പാക്കാൻ പ്രവാസികൾ ഈ നിശ്ചിത സമയത്തിനകം തന്നെ അപേക്ഷകൾ പൂർത്തിയാക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യു.എ.ഇയിൽ ഇനി കുഞ്ഞ് ജനിച്ചാൽ രേഖകൾക്കായി ഓഫീസുകൾ കയറേണ്ട; ജനന സർട്ടിഫിക്കറ്റും ഐഡിയും വീട്ടിലെത്തും!

    യു.എ.ഇയിൽ ഇനി കുഞ്ഞ് ജനിച്ചാൽ രേഖകൾക്കായി ഓഫീസുകൾ കയറേണ്ട; ജനന സർട്ടിഫിക്കറ്റും ഐഡിയും വീട്ടിലെത്തും!

    അബുദാബി: യു.എ.ഇയിൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ശരിയാക്കുന്നത് ഇനി കൂടുതൽ എളുപ്പമാകും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) ഇതിനായുള്ള നടപടിക്രമങ്ങൾ ലളിതവും രക്ഷാകർതൃ സൗഹൃദവുമാക്കി മാറ്റി. രാജ്യത്തെ നൂറിലധികം ആശുപത്രികളുമായും ക്ലിനിക്കുകളുമായും സഹകരിച്ച് ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

    രണ്ട് പ്രധാന വഴികളിലൂടെ മാതാപിതാക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കുഞ്ഞ് ജനിച്ച ശേഷം ആശുപത്രിയിൽ നിന്നുതന്നെ നടപടികൾ പൂർത്തിയാക്കുന്നതാണ് ആദ്യ രീതി. കുഞ്ഞിന്റെ പേരും ഫോട്ടോയും ആശുപത്രി അധികൃതർ രേഖപ്പെടുത്തുന്നതോടെ ബാക്കി കാര്യങ്ങൾ അതോറിറ്റിയുടെ സ്മാർട്ട് സംവിധാനമായ ‘മബ്റൂക് മാ യാഖ് പാക്കേജ്’ വഴി പൂർത്തിയാക്കാം. ഓഫീസുകൾ സന്ദർശിക്കാതെ തന്നെ കുഞ്ഞിന്റെ പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, യു.എ.ഇ ഐഡി കാർഡ് എന്നിവ ഇതുവഴി ലഭ്യമാകും.

    ഐ.സി.പി സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ നടപടികൾ പൂർത്തിയാക്കുന്നതാണ് രണ്ടാമത്തെ രീതി. രക്ഷിതാക്കൾക്ക് അവരുടെ കുടുംബ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം ‘ആഡ് ന്യൂബോൺ’ എന്ന ഓപ്ഷൻ ഉപയോഗിച്ച് വിവരങ്ങളും ജനന സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യാം. നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം അപേക്ഷ സൗജന്യമായി സമർപ്പിക്കാം. പാസ്‌പോർട്ട്, ഐഡി കാർഡ് എന്നിവയ്‌ക്കായുള്ള എല്ലാ നടപടികളും വീട്ടിലിരുന്നുതന്നെ പൂർത്തിയാക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായകമാകും. ഓഫീസുകൾ നേരിട്ട് സന്ദർശിക്കാനുള്ള സമ്മർദ്ദം ഒഴിവാക്കി മാതാപിതാക്കൾക്ക് ഈ സന്തോഷവേള ആസ്വദിക്കാൻ പുതിയ പരിഷ്കാരം വലിയ സഹായമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ ഇത്തവണ സാന്റായെ എവിടെ കാണാം? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഇതാ ചില ‘ക്രിസ്മസ് സ്പെഷ്യൽ’ ഇടങ്ങൾ!

    യുഎഇയിൽ ഇത്തവണ സാന്റായെ എവിടെ കാണാം? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഇതാ ചില ‘ക്രിസ്മസ് സ്പെഷ്യൽ’ ഇടങ്ങൾ!

    യുഎഇയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സാന്റാ ക്ലോസ് എത്തിക്കഴിഞ്ഞു. ദുബായിലെ വിവിധ ഇടങ്ങളിൽ സാന്റായെ കാണാനും ഫോട്ടോ എടുക്കാനും സമ്മാനങ്ങൾ വാങ്ങാനും ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ദുബായിലെ പ്രധാന കേന്ദ്രങ്ങൾ ഇതാ:

    സ്കീ ദുബായ് (Ski Dubai)
    മരുഭൂമിയിലെ മഞ്ഞുവീഴ്ച അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്കീ ദുബായ് മികച്ച ഓപ്ഷനാണ്. ഡിസംബർ 1 മുതൽ 25 വരെ ഇവിടെ സാന്റായെ കാണാൻ സാധിക്കും. സാന്റായോടൊപ്പം ഫോട്ടോ എടുക്കുന്നതിനും സമ്മാനങ്ങൾക്കും പുറമെ ചൂടുള്ള ഹോട്ട് ചോക്ലേറ്റും ഇവിടെ ലഭിക്കും. സ്കീ ദുബായിലെ പ്രത്യേക പാക്കേജുകൾ വഴി കുടുംബത്തോടൊപ്പം സാന്റായെ കാണാൻ സൗകര്യമുണ്ട്.

    വാഫി സിറ്റി (Wafi City)
    ദുബായിലെ ഏറ്റവും പഴയതും പ്രിയപ്പെട്ടതുമായ സാന്റാ സന്ദർശന കേന്ദ്രമാണ് വാഫി സിറ്റി. ഇവിടെയുള്ള ‘സാന്റാസ് ഗ്രോട്ടോ’ (Santa’s Grotto) ഏറെ പ്രശസ്തമാണ്. ഡിസംബർ ആദ്യവാരം മുതൽ ക്രിസ്മസ് വരെയാണ് ഇവിടെ സാന്റായെ കാണാൻ അവസരം ലഭിക്കുക. കുട്ടികൾക്ക് സാന്റായിൽ നിന്ന് നേരിട്ട് സമ്മാനങ്ങൾ വാങ്ങാനും ക്രിസ്മസ് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാനും സാധിക്കും.

    എക്സ്പോ സിറ്റി (Expo City)
    എക്സ്പോ സിറ്റിയിലെ ‘വിന്റർ സിറ്റി’ ഇത്തവണയും അതിശയകരമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അൽ വസൽ പ്ലാസക്ക് കീഴിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്രിസ്മസ് ഗ്രാമത്തിൽ സാന്റാ ക്ലോസിനെയും അദ്ദേഹത്തിന്റെ സഹായികളെയും കാണാൻ സാധിക്കും. കൂടാതെ ക്രിസ്മസ് ട്രീ ലൈറ്റിംഗ്, വൈകുന്നേരങ്ങളിലെ പ്രത്യേക ഷോകൾ എന്നിവയും ഇവിടുത്തെ ആകർഷണങ്ങളാണ്.

    മദീനത്ത് ജുമൈറ (Madinat Jumeirah)
    പരമ്പരാഗത ശൈലിയിലുള്ള ക്രിസ്മസ് മാർക്കറ്റാണ് മദീനത്ത് ജുമൈറയിലുള്ളത്. ഇവിടെ സാന്റായോടൊപ്പം അബ്ര (പരമ്പരാഗത ബോട്ട്) യാത്ര ചെയ്യാനും ഫോട്ടോ എടുക്കാനും സാധിക്കും. വലിയൊരു ക്രിസ്മസ് ട്രീയും കുട്ടികൾക്കായി വിവിധ കളികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

    ദുബായ് മാളും മാൾ ഓഫ് ദി എമിറേറ്റ്‌സും
    പ്രധാന മാളുകളിലെല്ലാം സാന്റാ ക്ലോസ് സന്ദർശകർക്കായി കാത്തിരിക്കുന്നുണ്ടാകും. മാൾ ഓഫ് ദി എമിറേറ്റ്‌സിലെ ‘ദി ഗ്രോട്ടോ’ ഇത്തവണത്തെ വലിയൊരു ആകർഷണമാണ്. കുട്ടികൾക്ക് സാന്റായ്ക്ക് കത്തെഴുതാനും ഓരോ റൂമുകളിലൂടെ കടന്ന് മാന്ത്രികമായ അനുഭവം ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്.

    ഇവ കൂടാതെ ഗ്ലോബൽ വില്ലേജ്, ഹബ്തൂർ പാലസ് വിന്റർ ഗാർഡൻ തുടങ്ങിയ ഇടങ്ങളിലും സാന്റായുടെ സന്ദർശനം പ്രതീക്ഷിക്കാം. മിക്ക സ്ഥലങ്ങളിലും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ശ്രദ്ധിക്കുക! യുഎഇയിലെ ഈ റോഡിൽ വേഗപരിധി കുറച്ചു; പുതിയ നിയമം ജനുവരി മുതൽ

    ശ്രദ്ധിക്കുക! യുഎഇയിലെ ഈ റോഡിൽ വേഗപരിധി കുറച്ചു; പുതിയ നിയമം ജനുവരി മുതൽ

    റാസൽഖൈമ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ (ഇ18) വേഗപരിധി കുറയ്ക്കാൻ പോലീസ് അധികൃതർ തീരുമാനിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി നിലവിലെ 100 കിലോമീറ്റർ വേഗത ജനുവരി മുതൽ 80 കിലോമീറ്ററായി നിജപ്പെടുത്തി. അപ്ലൈഡ് ടെക്നോളജി സ്കൂളുകൾ മുതൽ അൽ ഖറാൻ റൗണ്ട് എബൗട്ട് വരെയുള്ള ഭാഗങ്ങളിലാണ് പുതിയ നിയന്ത്രണം ബാധകമാകുന്നത്.

    എമിറേറ്റിലെ വിവിധ താമസ, വാണിജ്യ മേഖലകളിലൂടെ കടന്നുപോകുന്ന ഈ പാത റാസൽഖൈമയെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴി കൂടിയാണ്. കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ട്രാഫിക് സാന്ദ്രതയേറിയ ഈ മേഖലയിൽ വേഗത കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. തിരക്കേറിയ ഇടനാഴികളിൽ വേഗത നിയന്ത്രിക്കുന്നത് ഗുരുതരമായ റോഡപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് റാസൽഖൈമ പോലീസ് വിലയിരുത്തുന്നു.

    പുതിയ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി ഈ മേഖലയിലെ സ്പീഡ് ക്യാമറകളിലും മാറ്റങ്ങൾ വരുത്തുന്നതാണ്. വേഗപരിധി പാലിക്കാത്ത വാഹന ഉടമകളിൽ നിന്ന് കർശനമായ പിഴ ഈടാക്കുമെന്ന് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹ്മദ് അൽ സാം അൽ നഖ്‌ബി മുന്നറിയിപ്പ് നൽകി. എല്ലാ വാഹനയാത്രക്കാരും പുതിയ വേഗപരിധി കൃത്യമായി പാലിച്ച് പോലീസുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 2026 പുതുവർഷം ആഘോഷമാക്കാൻ യുഎഇ; ആർക്കൊക്കെ അവധി ലഭിക്കും? നീണ്ട വാരാന്ത്യം എങ്ങനെ സ്വന്തമാക്കാം എന്നതിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ!

    2026 പുതുവർഷം ആഘോഷമാക്കാൻ യുഎഇ; ആർക്കൊക്കെ അവധി ലഭിക്കും? നീണ്ട വാരാന്ത്യം എങ്ങനെ സ്വന്തമാക്കാം എന്നതിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ!

    ദുബായ്: വർണ്ണാഭമായ വെടിക്കെട്ടുകളും ഡ്രോൺ ഷോകളും ലോകറെക്കോർഡുകളും കൊണ്ട് പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾക്കൊപ്പം തന്നെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ ഉറ്റുനോക്കുന്നത് ജനുവരിയിലെ പൊതുഅവധിക്കാണ്. 2026-ലെ പുതുവർഷാവധി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

    ജനുവരി 1 പൊതുഅവധി

    യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജനുവരി 1 (വ്യാഴാഴ്ച) ശമ്പളത്തോടു കൂടിയ ഔദ്യോഗിക അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) സ്ഥിരീകരിച്ചു. കാബിനറ്റ് തീരുമാനപ്രകാരം സർക്കാർ-സ്വകാര്യ മേഖലകൾക്ക് ഈ അവധി ബാധകമാണ്. വ്യാഴാഴ്ച അവധിക്ക് ശേഷം വെള്ളിയാഴ്ച ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കണം.

    സർക്കാർ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’

    ഫെഡറൽ സർക്കാർ ജീവനക്കാർക്കും ജനുവരി 1 വ്യാഴാഴ്ച അവധിയായിരിക്കും. എന്നാൽ, ജനുവരി 2 വെള്ളിയാഴ്ച സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (Remote Work) സൗകര്യം ഉണ്ടായിരിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇത് സഹായിക്കും. അതേസമയം, ജോലിസ്ഥലത്ത് നേരിട്ട് എത്തേണ്ടത് അനിവാര്യമായ തസ്തികകളിലുള്ളവർ പതിവുപോലെ ജോലിക്ക് ഹാജരാകണം.

    ഷാർജയിൽ 4 ദിവസത്തെ അവധി

    ഷാർജയിലെ സർക്കാർ ജീവനക്കാർക്കാണ് ഇത്തവണ ഏറ്റവും വലിയ നേട്ടം. ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയായതിനാൽ, ജനുവരി 1 വ്യാഴാഴ്ച ലഭിക്കുന്ന അവധിയോടെ തുടർച്ചയായി 4 ദിവസത്തെ അവധി ഇവർക്ക് ലഭിക്കും. ജനുവരി 5 തിങ്കളാഴ്ചയായിരിക്കും ഇവർ ഇനി ജോലിയിൽ പ്രവേശിക്കുക.

    സ്വകാര്യ കമ്പനികളിലെ ബോണസ് അവധികൾ

    ക്രിസ്മസ് യുഎഇയിൽ ഔദ്യോഗിക അവധിയല്ലെങ്കിലും, അന്താരാഷ്ട്ര കമ്പനികളും ഫിനാൻസ്, ടെക് മേഖലയിലെ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് ക്രിസ്മസ് മുതൽ പുതുവർഷം വരെ ഒരാഴ്ചയോളം അവധി നൽകാറുണ്ട്. ഇത് സ്ഥാപനങ്ങളുടെ ആഭ്യന്തര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.

    ലീവ് പ്ലാൻ ചെയ്താൽ 4 ദിവസത്തെ അവധി ലഭിക്കും

    ജനുവരി 1 വ്യാഴാഴ്ച പൊതുഅവധിയായതിനാൽ, ജനുവരി 2 വെള്ളിയാഴ്ച ഒരു ദിവസം വാർഷിക അവധി (Annual Leave) എടുക്കുകയാണെങ്കിൽ ശനി, ഞായർ വാരാന്ത്യങ്ങൾ ഉൾപ്പെടെ മൊത്തം 4 ദിവസം തുടർച്ചയായി അവധി ആസ്വദിക്കാൻ സാധിക്കും.

    അവധി ദിവസം ജോലി ചെയ്യുന്നവർ ശ്രദ്ധിക്കാൻ

    പുതുവർഷ ദിനത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് യുഎഇ തൊഴിൽ നിയമപ്രകാരം പ്രത്യേക പരിഗണന ലഭിക്കും. അത്തരം ജീവനക്കാർക്ക് പകരം മറ്റൊരു ദിവസം അവധിയോ, അല്ലെങ്കിൽ ആ ദിവസത്തെ ശമ്പളത്തോടൊപ്പം അടിസ്ഥാന ശമ്പളത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ബോണസായി നൽകണമെന്നും നിയമം വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ റമദാൻ ഈ ദിവസം; മാസപ്പിറവി പ്രവചനം ഇങ്ങനെ

    യുഎഇയിൽ റമദാൻ ഈ ദിവസം; മാസപ്പിറവി പ്രവചനം ഇങ്ങനെ

    അബുദാബി: വരാനിരിക്കുന്ന പുതുവർഷത്തിലെ റമസാൻ വ്രതാരംഭം ഫെബ്രുവരി 19-ന് ആകാൻ സാധ്യതയുണ്ടെന്ന് യുഎഇ എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഫെബ്രുവരി 18-ന് വൈകിട്ട് ആകാശത്ത് മാസപ്പിറവി ദൃശ്യമായേക്കും. ഇതുപ്രകാരം 2026-ലെ ഈദുൽഫിത്തർ (ചെറിയ പെരുന്നാൾ) മാർച്ച് 20-നായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ റമസാൻ, പെരുന്നാൾ എന്നിവയുടെ ഔദ്യോഗിക തീയതികൾ അതാത് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികൾ ചന്ദ്രദർശനത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ പ്രവാസികൾക്ക് ഇരട്ടി മധുരം: ക്രിസ്മസിന് പ്രത്യേക അവധി, പുതുവത്സരത്തിന് നീണ്ട വാരാന്ത്യം! അറിയാം ചില അവധിക്കാര്യങ്ങൾ

    യുഎഇയിൽ പ്രവാസികൾക്ക് ഇരട്ടി മധുരം: ക്രിസ്മസിന് പ്രത്യേക അവധി, പുതുവത്സരത്തിന് നീണ്ട വാരാന്ത്യം! അറിയാം ചില അവധിക്കാര്യങ്ങൾ

    ദുബായ്: ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ യുഎഇയിലെ പ്രവാസികൾക്ക് ഏറെ ആവേശകരമാകും. ക്രിസ്മസ് (ഡിസംബർ 25) രാജ്യത്ത് ഔദ്യോഗിക പൊതു അവധി ദിവസമല്ലെങ്കിലും, ഭൂരിഭാഗം സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ഡിസംബർ 25, 26 തീയതികളിൽ പ്രത്യേക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്പനികളുടെ ആഭ്യന്തര നയത്തിന്റെ ഭാഗമായി നൽകുന്ന ഈ ഇളവ്, നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പ്ലാൻ ചെയ്യുന്നവർക്കും വലിയ ആശ്വാസമാണ്.

    ഈ വർഷം ക്രിസ്മസ് വ്യാഴാഴ്ചയും ബോക്സിങ് ഡേ വെള്ളിയാഴ്ചയുമായി വരുന്നതിനാൽ, വാരാന്ത്യ അവധി കൂടി ചേരുന്നതോടെ ജീവനക്കാർക്ക് നാല് ദിവസത്തോളം നീളുന്ന വിശ്രമവേള ലഭിക്കും. രാജ്യാന്തര തൊഴിൽ നിലവാരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പല സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.

    പുതുവത്സരത്തിൽ സർക്കാർ ജീവനക്കാർക്ക് ‘ലോട്ടറി’
    ജനുവരി 1-ന് രാജ്യത്ത് ഔദ്യോഗിക പൊതു അവധിയാണ്. എന്നാൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഇത്തവണ വലിയ ആനുകൂല്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 1 വ്യാഴാഴ്ച അവധിക്ക് പുറമെ, ജനുവരി 2 വെള്ളിയാഴ്ച ‘വർക്ക് ഫ്രം ഹോം’ (റിമോട്ട് വർക്ക്) അനുവദിച്ചിട്ടുണ്ട്. ഇതോടെ വെള്ളി, ശനി, ഞായർ ദിവസങ്ങൾ കൂടി ചേർത്ത് നാല് ദിവസത്തെ തുടർച്ചയായ അവധിയോടെ പുതുവർഷത്തെ വരവേൽക്കാൻ സർക്കാർ ജീവനക്കാർക്ക് സാധിക്കും.

    ഷാർജയിലെ സർക്കാർ ജീവനക്കാർക്കും മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. വ്യാഴാഴ്ചത്തെ അവധിക്ക് ശേഷം വാരാന്ത്യം കഴിഞ്ഞ് ജനുവരി 5-നായിരിക്കും അവിടെ ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുക.

    റെക്കോർഡ് കരിമരുന്ന് പ്രയോഗത്തിനൊരുങ്ങി റാസൽഖൈമ
    പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. റാസൽഖൈമയിൽ 6 കിലോമീറ്റർ തീരപ്രദേശത്ത് 15 മിനിറ്റ് നീളുന്ന ബൃഹത്തായ വെടിക്കെട്ട് നടക്കും. 2,300-ലേറെ ഡ്രോണുകളും ലേസറുകളും ഉപയോഗിച്ച് നടത്തുന്ന ഈ പ്രകടനം ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ടുള്ളതാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഷോപ്പർമാരുടെ ശ്രദ്ധയ്ക്ക്! യുഎഇയിൽ 90% വരെ വിലക്കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ; കാറുകളും വമ്പൻ തുകയും സമ്മാനം

    ഷോപ്പർമാരുടെ ശ്രദ്ധയ്ക്ക്! യുഎഇയിൽ 90% വരെ വിലക്കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ; കാറുകളും വമ്പൻ തുകയും സമ്മാനം

    ലോകപ്രശസ്തമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബർ 26 വെള്ളിയാഴ്ച വമ്പിച്ച വില്പനാ മേള നടക്കുന്നു. രാവിലെ 10 മുതൽ രാത്രി 10 വരെ നീളുന്ന 12 മണിക്കൂർ മെഗാ സെയിലിൽ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം ബ്രാൻഡുകൾക്ക് 25 ശതമാനം മുതൽ 90 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്റ, സിറ്റി സെന്റർ മൈസിം, സിറ്റി സെന്റർ അൽ ഷിന്ദഗ, മൈ സിറ്റി സെന്റർ അൽ ബർഷ എന്നീ മാജിദ് അൽ ഫുത്തൈം മാളുകളിലാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. വെള്ളിയാഴ്ച തുടങ്ങുന്ന ഈ പ്രധാന സെയിൽ അഞ്ചാഴ്ചയോളം നീണ്ടുനിൽക്കും. ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി എല്ലാ മേഖലകളിലും 25 മുതൽ 75 ശതമാനം വരെ ഇളവുകൾ നഗരത്തിലുടനീളം ലഭ്യമാകും.

    ഷോപ്പിങ് നടത്തുന്നവർക്ക് കോടികളുടെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 300 ദിർഹമോ അതിലധികമോ രൂപയ്ക്ക് ഷോപ്പിങ് നടത്തി ബില്ലിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നവർക്കായി ആഴ്ചതോറും അഞ്ച് നിസ്സാൻ പെട്രോൾ 2026 മോഡൽ കാറുകളാണ് സമ്മാനമായി നൽകുന്നത്. കൂടാതെ, മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, ദെയ്റ എന്നിവിടങ്ങളിൽ നിന്ന് 300 ദിർഹത്തിന് ഷോപ്പിങ് നടത്തി ‘ഷെയർ’ (SHARE) ആപ്പിൽ ബില്ലുകൾ സ്കാൻ ചെയ്യുന്നവർക്ക് 10 ലക്ഷം ദിർഹം (ഏകദേശം രണ്ട് കോടിയിലേറെ രൂപ) ക്യാഷ് പ്രൈസ് നേടി ‘ഷെയർ മില്യണയർ’ ആകാനും അവസരമുണ്ട്.

    മറ്റ് പ്രമുഖ മാളുകളിലും ആകർഷകമായ സമ്മാനപദ്ധതികൾ തുടരുന്നു. ടിക്കറ്റ് (Tickit) പാർട്ണർ സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 38 പേർക്ക് 10,000 ദിർഹം വീതം ലഭിക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ഷോപ്പിങ് നടത്തുന്നവർക്ക് 10 ലക്ഷം ബ്ലൂ പോയിന്റുകൾ വരെ സ്വന്തമാക്കാം. മെർക്കാറ്റോ മാളിലും ജനുവരി 12 വരെ നീളുന്ന പ്രത്യേക നറുക്കെടുപ്പുകൾ നടക്കുന്നുണ്ട്. ഈ മാസം 5-ന് ആരംഭിച്ച് 2026 ജനുവരി 11 വരെ നീണ്ടുനിൽക്കുന്ന ഡിഎസ്എഫ്, കുറഞ്ഞ വിലയിൽ മികച്ച ബ്രാൻഡുകൾ സ്വന്തമാക്കാൻ സ്വദേശികൾക്കും വിദേശികൾക്കും സഞ്ചാരികൾക്കും ഒരുപോലെ മികച്ച അവസരമാണ് നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • നിയമലംഘനം കടുത്തു: യുഎഇയിലെ ഈ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി; വിട്ടുവീഴ്ചയില്ലാതെ മന്ത്രാലയം

    നിയമലംഘനം കടുത്തു: യുഎഇയിലെ ഈ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി; വിട്ടുവീഴ്ചയില്ലാതെ മന്ത്രാലയം

    അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഊദ് അൽ റീം’ (Oud Al Reem) ഗാർഹിക തൊഴിലാളി സേവന ഏജൻസിയുടെ ലൈസൻസ് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) റദ്ദാക്കി. മന്ത്രാലയം നടത്തിയ പരിശോധനകളിലും ഫീൽഡ് റിപ്പോർട്ടുകളിലും ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗാർഹിക തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും ഏജൻസി ലംഘിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

    ലൈസൻസ് റദ്ദാക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ പ്രാദേശിക അധികാരികളെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏജൻസിയുടെ സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികളുടെ പദവി മന്ത്രാലയത്തിന്റെ നിബന്ധനകൾക്കനുസൃതമായി ക്രമീകരിക്കാനും, നിയമലംഘനങ്ങൾ മൂലം വന്നിട്ടുള്ള എല്ലാ പിഴകളും അടച്ചുതീർക്കാനും ഏജൻസി ഉടമകൾക്ക് നിർദ്ദേശം നൽകി.

    ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള മോശം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരാതിപ്പെടാൻ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അംഗീകൃത ഏജൻസികളുമായി മാത്രം ഇടപാടുകൾ നടത്താൻ തൊഴിലുടമകൾ ശ്രദ്ധിക്കണം. ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് നിയമനടപടികൾക്കും ആരോഗ്യ-സുരക്ഷാ ഭീഷണികൾക്കും കാരണമായേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

    ഗാർഹിക തൊഴിലാളി മേഖലയിൽ സുതാര്യതയും മാനുഷിക പരിഗണനയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2025-ന്റെ ആദ്യ പകുതിയിൽ മാത്രം 37 റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്. ആകെ 107 നിയമലംഘനങ്ങളാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • അഭിമാനമായി യുഎഇയിലെ ഈ എമിറേറ്റ്സ്! ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനം

    അഭിമാനമായി യുഎഇയിലെ ഈ എമിറേറ്റ്സ്! ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; തുടർച്ചയായ ഒൻപതാം വർഷവും ഒന്നാം സ്ഥാനം

    ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന ഖ്യാതി ഒരിക്കൽ കൂടി അബുദാബി സ്വന്തമാക്കി. വിവിധ ആഗോള സൂചികകൾ നടത്തിയ പഠനങ്ങളിലും സർവേകളിലുമാണ് യുഎഇ തലസ്ഥാനം ഈ ഉന്നത നേട്ടം കൈവരിച്ചത്. സിഇഒ വേൾഡ് മാഗസിൻ തയ്യാറാക്കിയ 300 ആഗോള നഗരങ്ങളുടെ പട്ടികയിൽ 97.73 സ്കോർ നേടിയാണ് അബുദാബി ഒന്നാമതെത്തിയത്. തായ്‌പേയി (97.5), ദോഹ (97.35) എന്നീ നഗരങ്ങളാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.

    നമ്പിയോ സേഫ്റ്റി ഇൻഡക്സ് ലോകമെമ്പാടുമുള്ള 382 നഗരങ്ങളിൽ നടത്തിയ പഠനത്തിലും അബുദാബി തന്നെയാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി ഒൻപതാം വർഷമാണ് അബുദാബി ഈ നേട്ടം നിലനിർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. സ്ത്രീകൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും ഒരു ഭയവുമില്ലാതെ ഏതു പാതിരാത്രിയിലും പുറത്തിറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത അന്തരീക്ഷമാണ് നഗരത്തിന്റെ പ്രധാന സവിശേഷത.

    അബുദാബി പോലീസിന്റെ അത്യാധുനികമായ സുരക്ഷാ സംവിധാനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെ കരുത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ, അപകടങ്ങളോ കുറ്റകൃത്യങ്ങളോ ഉണ്ടായാൽ നിമിഷങ്ങൾക്കുള്ളിലുള്ള പ്രതികരണം, കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയാനുള്ള ജാഗ്രത, രാഷ്ട്രീയ സ്ഥിരത, കുടുംബസൗഹൃദമായ അന്തരീക്ഷം എന്നിവ അബുദാബിയെ ലോകത്തിന് മാതൃകയാക്കുന്നു. അബുദാബിയെ കൂടാതെ ദുബായ്, അജ്മാൻ, റാസൽഖൈമ എന്നീ നഗരങ്ങളും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആദ്യ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • റമദാനിലേക്കുള്ള ഒരുക്കങ്ങളുടെ തുടക്കം; പുണ്യമാസത്തിൽ വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യുഎഇയിലെ പണ്ഡിതർ

    റമദാനിലേക്കുള്ള ഒരുക്കങ്ങളുടെ തുടക്കം; പുണ്യമാസത്തിൽ വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യുഎഇയിലെ പണ്ഡിതർ

    വിശുദ്ധ റമദാനിലേക്ക് ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആത്മീയമായ ഒരുക്കങ്ങൾക്കായി ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ റജബ് മാസത്തെ വരവേൽക്കുന്നു. ഇസ്ലാമിക കലണ്ടറിലെ പവിത്രമായ നാല് മാസങ്ങളിൽ ഒന്നാണ് റജബ് എന്ന് ഷാർജ ഇസ്ലാമിക് അഫയേഴ്‌സിലെ ഷെയ്ഖ് നാസർ അൽ ഹമ്മാദി ഇൻസ്റ്റാഗ്രാം ലൈവിലൂടെ നടത്തിയ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. ഈ മാസത്തിൽ ചെയ്യുന്ന തെറ്റുകൾക്ക് വലിയ പാപഭാരവും ചെയ്യുന്ന പുണ്യപ്രവൃത്തികൾക്ക് ഇരട്ടി പ്രതിഫലവുമാണ് ലഭിക്കുക. ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹറം എന്നിവയ്‌ക്കൊപ്പം വിശുദ്ധമാക്കപ്പെട്ട നാലാമത്തെ മാസമാണ് റജബ്. റമദാനിലേക്കുള്ള ഒരുക്കങ്ങളുടെ ആദ്യഘട്ടമാണിത്. കൃഷി ചെയ്യുന്ന ഒരു കർഷകൻ ആദ്യം വിത്ത് പാകുകയും പിന്നീട് നനച്ച് പരിപാലിക്കുകയും വിളവെടുപ്പിനായി കാത്തിരിക്കുകയും ചെയ്യുന്നത് പോലെയാണ് റജബ് മുതൽ റമദാൻ വരെയുള്ള കാലമെന്ന് അദ്ദേഹം വിശദീകരിച്ചു.

    റജബ് മാസത്തിന് മാത്രമായി പ്രത്യേക ആരാധനാ കർമ്മങ്ങൾ ഇസ്ലാമിക നിയമത്തിൽ നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുവായ ആരാധനകൾ വർദ്ധിപ്പിക്കാനാണ് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്. നബിതിരുമേനി (സ) റമദാനിലല്ലാതെ മറ്റൊരു മാസത്തിലും പൂർണ്ണമായി നോമ്പെടുത്തിരുന്നില്ല. ശഅ്ബാൻ മാസത്തിൽ പോലും ഭൂരിഭാഗം ദിവസങ്ങളിൽ മാത്രമാണ് അദ്ദേഹം നോമ്പ് അനുഷ്ഠിച്ചിരുന്നത്. റജബ് മാസത്തെ റമദാനിനോട് സാമ്യമുള്ളതാക്കി മാറ്റാതിരിക്കാൻ മാസം മുഴുവൻ നോമ്പെടുക്കുന്നത് ഉമർ ഇബ്‌നുൽ ഖത്താബ് (റ) നിരുത്സാഹപ്പെടുത്തിയിരുന്നതായും ഷെയ്ഖ് സൂചിപ്പിച്ചു.

    തെളിവുകളില്ലാത്ത പ്രത്യേക ആചാരങ്ങൾ റജബ് മാസത്തിൽ പുതുതായി ഉണ്ടാക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘സലാത്തുൽ റഗാഇബ്’ പോലെയുള്ള പ്രത്യേക പ്രാർത്ഥനകളോ റജബിൽ മാത്രമായി കരുതിയുള്ള പ്രത്യേക ഉംറയോ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലില്ലാത്തവയാണ്. ഖുർആനിലോ സുന്നത്തിലോ സ്ഥിരപ്പെടാത്ത ഇത്തരം കാര്യങ്ങൾ മതത്തിലേക്ക് കൂട്ടിച്ചേർക്കരുതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രവാചക ചര്യകൾ പിന്തുടർന്നുകൊണ്ടും നിയമവിരുദ്ധമായ നൂതന ആചാരങ്ങളിൽ നിന്ന് വിട്ടുനിന്നുകൊണ്ടും ഈ മാസത്തെ ധന്യമാക്കണമെന്നാണ് വിശ്വാസികളോടുള്ള ആഹ്വാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇ വീസ നിയമങ്ങളിൽ വൻ പരിഷ്കാരം: സന്ദർശക വീസയ്ക്ക് കർശന നിബന്ധനകൾ; എഐ വിദഗ്ധർക്കും വിനോദസഞ്ചാരികൾക്കും പുതിയ അവസരങ്ങൾ

    യുഎഇ വീസ നിയമങ്ങളിൽ വൻ പരിഷ്കാരം: സന്ദർശക വീസയ്ക്ക് കർശന നിബന്ധനകൾ; എഐ വിദഗ്ധർക്കും വിനോദസഞ്ചാരികൾക്കും പുതിയ അവസരങ്ങൾ

    യുഎഇയുടെ താമസ-കുടിയേറ്റ നിയമങ്ങളിൽ വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഫെഡറൽ അതോറിറ്റിയുടെ പുതിയ ഉത്തരവ് പുറത്തിറങ്ങി. നിക്ഷേപകർക്കും വിദഗ്ധ തൊഴിലാളികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സന്ദർശക വീസ നിബന്ധനകൾ കർശനമാക്കിയതാണ് പുതിയ പരിഷ്കാരങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വിദഗ്ധർക്കായി പ്രത്യേക വീസ വിഭാഗം അനുവദിച്ചതാണ് പുതിയ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം. ഇതോടൊപ്പം ക്രൂയിസ് ടൂറിസ്റ്റുകൾക്കും പ്രദർശനങ്ങൾക്കും വിനോദ പരിപാടികൾക്കുമായി എത്തുന്നവർക്കും പ്രത്യേക വീസകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

    സന്ദർശക വീസയുമായി ബന്ധപ്പെട്ട സാമ്പത്തിക നിബന്ധനകളിൽ അതോറിറ്റി കൃത്യമായ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ അടുത്ത ബന്ധുക്കളെ സന്ദർശക വീസയിൽ കൊണ്ടുവരണമെങ്കിൽ സ്പോൺസർ ചെയ്യുന്ന വ്യക്തിക്ക് കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. സുഹൃത്തുക്കളെയാണ് കൊണ്ടുവരുന്നതെങ്കിൽ ശമ്പള പരിധി 15,000 ദിർഹമായി നിശ്ചയിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ തങ്ങളുടെ സാമ്പത്തിക ശേഷിയും പ്രവൃത്തിപരിചയവും വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. കൂടാതെ വിദേശ ലോറി ഡ്രൈവർമാർക്ക് നിബന്ധനകളോടെ സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകൾ നൽകാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

    മനുഷ്യത്വപരമായ പരിഗണനകൾക്കും പുതിയ നിയമത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. യുദ്ധമോ പ്രകൃതിക്ഷോഭങ്ങളോ അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്പോൺസർ ഇല്ലാതെ തന്നെ ഒരു വർഷത്തെ താമസ വീസ അനുവദിക്കാൻ അതോറിറ്റിക്ക് അധികാരമുണ്ടാകും. യുഎഇ പൗരന്മാരെയോ താമസക്കാരെയോ വിവാഹം കഴിച്ച വിദേശികളായ വിധവകൾക്കും വിവാഹമോചിതർക്കും ആറു മാസത്തെ താമസ വീസ നൽകുന്നതിനൊപ്പം അമ്മമാർക്ക് സ്വന്തം മക്കളെ സ്പോൺസർ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നു.

    ഗോൾഡൻ വീസ ഉടമകൾക്കായി വിദേശകാര്യ മന്ത്രാലയം അഞ്ച് പുതിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്തായിരിക്കുമ്പോൾ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ ലഭിക്കുന്ന ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ്, 24 മണിക്കൂർ അടിയന്തര സഹായം, ചികിത്സാപരമായ ഒഴിപ്പിക്കൽ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും അടിയന്തര സഹായം തേടുന്നതിനായി ഒരു പ്രത്യേക ഹോട്ട്‌ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രവാസി മലയാളി വനിത യുഎഇയിൽ അന്തരിച്ചു

    പ്രവാസി മലയാളി വനിത യുഎഇയിൽ അന്തരിച്ചു

    ഫോർട്ട് കൊച്ചി സ്വദേശിനി സുഹറാ താഹിർ (94) ദുബായിൽ അന്തരിച്ചു. പരേതനായ പ്രമുഖ ചികിത്സകൻ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യയാണ്. വാർദ്ധക്യസഹജമായ കാരണങ്ങളാലായിരുന്നു അന്ത്യം. പരേതയുടെ ഖബറടക്കം ഇന്ന് (ബുധനാഴ്ച) വൈകുന്നേരം ദുബായ് സോനാപൂർ ഖബറസ്ഥാനിൽ നടക്കും. സിയാവുദ്ധീൻ, യാസ്മിൻ, അമീൻ, അനസ്, ഫസീല, ആസാദ്, ഇക്ബാൽ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

    യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

    യുഎഇയിലെ അൽ ഐനിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൊടുവള്ളി തലപ്പെരുമണ്ണ നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ (25) ആണ് ഇന്നലെ വൈകിട്ടോടെ അന്തരിച്ചത്.

    അൽ ഐനിൽ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു അജ്മൽ. അപകടത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ഡ്രൈവർ ബോധരഹിതനായി; യുഎഇയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചത് 4 വാഹനങ്ങളെ

    ഡ്രൈവർ ബോധരഹിതനായി; യുഎഇയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചത് 4 വാഹനങ്ങളെ

    ദുബായിലെ തിരക്കേറിയ ഇ-311 റോഡിൽ (ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്) ഡ്രൈവർക്ക് പെട്ടെന്ന് ബോധക്ഷയം ഉണ്ടായതിനെത്തുടർന്ന് നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ബോധം നഷ്ടപ്പെടുകയും നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും ദുബായ് പോലീസ് അറിയിച്ചു.

    ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ ഉച്ചയ്ക്ക് ശേഷമാണ് അപകടത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘവും ആംബുലൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും അധികൃതർ വേഗത്തിൽ വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

    വാഹനമോടിക്കുമ്പോൾ ശാരീരികമായ അസ്വസ്ഥതകളോ ക്ഷീണമോ തോന്നിയാൽ സുരക്ഷിതമായ ഒരിടത്ത് വാഹനം ഒതുക്കി നിർത്തണമെന്ന് ദുബായ് പോലീസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകി. ഡ്രൈവർമാരുടെ ഇത്തരം ജാഗ്രതയിലൂടെ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. അപകടത്തിന് കാരണമായ സാഹചര്യത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • പ്രളയത്തിൽ മുങ്ങിയ കാർ വിറ്റ് ചതിച്ചു; യുഎഇയിൽ നിയമപോരാട്ടത്തിലൂടെ നീതി നേടി പ്രവാസി മലയാളി

    പ്രളയത്തിൽ മുങ്ങിയ കാർ വിറ്റ് ചതിച്ചു; യുഎഇയിൽ നിയമപോരാട്ടത്തിലൂടെ നീതി നേടി പ്രവാസി മലയാളി

    യുഎഇയിലുണ്ടായ പ്രളയത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ച വാഹനം തകരാറുകൾ മറച്ചുവെച്ച് വിൽക്കാൻ ശ്രമിച്ച പാകിസ്താനി സ്വദേശിക്കെതിരെ ഒന്നരവർഷം നീണ്ട നിയമപോരാട്ടം നടത്തി വിജയം വരിച്ചിരിക്കുകയാണ് മലയാളി യുവാവായ ജാഫർ ഇബ്രാഹിം. യുഎഇ യൂണിവേഴ്സിറ്റി ജീവനക്കാരനും കോട്ടയ്ക്കൽ സ്വദേശിയുമായ ജാഫർ, കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ദുബായിലെ ഒരു വ്യക്തിയിൽ നിന്ന് സെക്കൻഡ് ഹാൻഡ് മെഴ്സിഡസ് ബെൻസ് കാർ വാങ്ങിയത്. കനത്ത മഴയെത്തുടർന്ന് യുഎഇയിൽ പ്രളയമുണ്ടായ സാഹചര്യത്തിൽ, വാഹനം വെള്ളത്തിൽ മുങ്ങിയിരുന്നോ എന്ന് അദ്ദേഹം പ്രത്യേകം ചോദിച്ചെങ്കിലും തകരാറുകൾ ഒന്നുമില്ലെന്ന ഉറപ്പാണ് വിൽപനക്കാരൻ നൽകിയത്. ദുബായ് അൽ ഖൂസിലെ ടെസ്റ്റിംഗ് സെന്ററിൽ നടത്തിയ പരിശോധനയിലും വാഹനം കുഴപ്പമില്ലെന്ന റിപ്പോർട്ട് ലഭിച്ചതോടെ ജാഫർ ആത്മവിശ്വാസത്തോടെ കാർ സ്വന്തമാക്കി.

    എന്നാൽ വാഹനം വാങ്ങി ദുബായിൽ നിന്ന് അൽ ഐനിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ കാറിന്റെ യഥാർത്ഥ അവസ്ഥ പുറത്തുവന്നു. വഴിമധ്യേ കാറിന് ഗുരുതരമായ മെക്കാനിക്കൽ തകരാറുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ്, വാഹനം പ്രളയത്തിൽ പൂർണ്ണമായും മുങ്ങിയതായിരുന്നു എന്ന സത്യം ജാഫർ തിരിച്ചറിഞ്ഞത്. താൻ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ അദ്ദേഹം നിയമസഹായം തേടാൻ തീരുമാനിച്ചു. സെക്കൻഡ് ഹാൻഡ് വാഹന വിപണിയിലെ പലരും ഇത്തരം കേസുകളിൽ നീതി ലഭിക്കാൻ പ്രയാസമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, നീതിക്ക് വേണ്ടി ഉറച്ചുനിൽക്കാൻ തന്നെയായിരുന്നു ജാഫറിന്റെ തീരുമാനം.

    ദുബായിലുള്ള സഹോദരന്റെ പൂർണ്ണ പിന്തുണയോടെ ജാഫർ കോടതിയെ സമീപിക്കുകയും നീണ്ട ഒന്നരവർഷത്തെ നിയമനടപടികൾക്ക് ശേഷം വിധി അനുകൂലമാക്കിയെടുക്കുകയും ചെയ്തു. യുഎഇയിലെ നീതിന്യായ വ്യവസ്ഥയിൽ സാധാരണക്കാർക്ക് ലഭിക്കുന്ന സംരക്ഷണത്തിന്റെ തെളിവാണ് ഈ വിധിയെന്ന് ജാഫർ ഇബ്രാഹിം പ്രതികരിച്ചു. വഞ്ചിക്കപ്പെടുന്ന സാഹചര്യങ്ങളിൽ തളർന്നുപോകാതെ നിയമപരമായ മാർഗങ്ങൾ തേടാൻ പ്രവാസികൾക്ക് ഈ വിജയം വലിയൊരു പ്രചോദനമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഇന്ത്യൻ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണം; ആരാധകരെ ഞെട്ടിച്ച് മരണകാരണം

    യുഎഇയിലെ ഇന്ത്യൻ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണം; ആരാധകരെ ഞെട്ടിച്ച് മരണകാരണം

    ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്റെ മരണകാരണം വെളിപ്പെടുത്തി മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. നവംബർ 4-ന് ലാസ് വേഗാസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനുനയിന്റെ മരണം ‘ഫെന്റാനൈൽ’ (fentanyl), ആൽക്കഹോൾ എന്നിവയുടെ അമിതമായ അളവ് ശരീരത്തിലെത്തിയത് മൂലമാണെന്ന് (combined toxicity) നെവാഡയിലെ ക്ലർക്ക് കൗണ്ടി അധികൃതർ സ്ഥിരീകരിച്ചു. ഇത് ഒരു അപകടമരണമായാണ് (accidental death) കണക്കാക്കുന്നത്.

    ലാസ് വേഗാസിലെ ‘വിൻ’ (Wynn) റിസോർട്ടിൽ നടന്ന വാഹനപ്രദർശനത്തിൽ പങ്കെടുക്കാനാണ് 32-കാരനായ അനുനയ് എത്തിയത്. നവംബർ 4-ന് പുലർച്ചെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിയിൽ നിന്ന് മയക്കുമരുന്ന് സാമഗ്രികൾ പോലീസ് കണ്ടെടുത്തിരുന്നു. നവംബർ 6-നാണ് കുടുംബം അദ്ദേഹത്തിന്റെ വിയോഗവാർത്ത പുറത്തുവിട്ടത്.

    യുഎഇയിൽ ദീർഘകാലമായി താമസിക്കുന്ന അനുനയ് സൂദ് ‘ഗോൾഡൻ വിസ’ ഉടമ കൂടിയായിരുന്നു. 46-ഓളം രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം ഫോർബ്സ് ഇന്ത്യയുടെ മികച്ച ഡിജിറ്റൽ താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൾ നാസർ അൽഷാലിയുടെ പോഡ്‌കാസ്റ്റിലും അദ്ദേഹം അതിഥിയായി എത്തിയിരുന്നു. ലക്ഷക്കണക്കിന് ആരാധകരെ ഞെട്ടിച്ച വിയോഗത്തിന്റെ ഔദ്യോഗിക കാരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

    അനുനയിന്റെ മൃതദേഹം നാട്ടിലെത്തിച്ച് നോയിഡയിൽ സംസ്കാരം നടത്തിയിരുന്നു. ഒരു നിമിഷത്തെ പിഴവിലൂടെ വലിയൊരു പ്രതിഭയെയാണ് യാത്രാലോകത്തിന് നഷ്ടമായത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ മണി എക്സ്ചേഞ്ച് പൂട്ടിച്ചു; വൻതുക പിഴയും ലൈസൻസ് റദ്ദാക്കലും, കടുത്ത നടപടിയുമായി സെൻട്രൽ ബാങ്ക്

    യുഎഇയിൽ മണി എക്സ്ചേഞ്ച് പൂട്ടിച്ചു; വൻതുക പിഴയും ലൈസൻസ് റദ്ദാക്കലും, കടുത്ത നടപടിയുമായി സെൻട്രൽ ബാങ്ക്

    യുഎഇയിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ‘ഒംഡ എക്സ്ചേഞ്ചിന്റെ’ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് പ്രതിരോധിക്കുന്നതിനുമുള്ള കർശനമായ നിയമങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ലൈസൻസ് റദ്ദാക്കിയതിന് പുറമെ സ്ഥാപനത്തിന് 10 മില്യൺ ദിർഹം പിഴയും അധികൃതർ ചുമത്തിയിട്ടുണ്ട്.

    സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തുകയും സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടുവെന്ന് വ്യക്തമാകുകയും ചെയ്തു. ഇതോടെ ഒംഡ എക്സ്ചേഞ്ചിന്റെ പേര് എക്സ്ചേഞ്ച് കമ്പനികളുടെ ഔദ്യോഗിക രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യും. രാജ്യത്തെ സാമ്പത്തിക മേഖലയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പർ, തുറന്നപ്പോൾ ബോംബ് ഭീഷണി; സംഭവിച്ചത് ഇതാണ്

    വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പർ, തുറന്നപ്പോൾ ബോംബ് ഭീഷണി; സംഭവിച്ചത് ഇതാണ്

    നെടുമ്പാശേരി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി വിമാനം കൊച്ചിയിലെത്തിയപ്പോഴാണ് ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ ‘ബോംബ്’ എന്ന് എഴുതി ഉപേക്ഷിച്ച നിലയിൽ വിമാന ജീവനക്കാർ കണ്ടെത്തിയത്. യാത്രക്കാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാകാതിരിക്കാൻ ജീവനക്കാർ ഇക്കാര്യം രഹസ്യമാക്കി വെക്കുകയും ഉടൻ തന്നെ കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.

    വിവരം ലഭിച്ചയുടൻ വിമാനത്താവളത്തിൽ അടിയന്തിര സുരക്ഷാ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ വിഭാഗം വിമാനം പൂർണ്ണമായും അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും അപകടകരമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ശുചിമുറിയിൽ ഭീഷണി സന്ദേശം എഴുതിവെച്ച ആളെ കണ്ടെത്താനായി പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ക്ലാസിക് വാഹനങ്ങൾക്കും ബൈക്കുകൾക്കും ഇനി പുത്തൻ ലുക്ക്! യുഎഇയിലെ ഈ എമിറേറ്റ്സിൽ പുതിയ നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ചു

    ക്ലാസിക് വാഹനങ്ങൾക്കും ബൈക്കുകൾക്കും ഇനി പുത്തൻ ലുക്ക്! യുഎഇയിലെ ഈ എമിറേറ്റ്സിൽ പുതിയ നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ചു

    ഷാർജ: എമിറേറ്റിലെ ക്ലാസിക് വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ ലുക്ക്. വാഹനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുതിയ കാറ്റഗറി നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു. ഷാർജ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്.

    ക്ലാസിക് വാഹനങ്ങൾക്ക് പ്രത്യേക ഐഡന്റിറ്റി നൽകുന്നതിനായി തവിട്ട് നിറത്തിലുള്ള (Brown) ആകർഷകമായ പ്ലേറ്റുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളുകൾക്കായി കൂടുതൽ വ്യക്തതയുള്ളതും ലളിതവുമായ പുതിയ ഡിസൈനുകളും സജ്ജമാക്കിയിട്ടുണ്ട്. എമിറേറ്റിലെ ഗതാഗത സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെയും വാഹനങ്ങൾക്ക് അവയുടെ പ്രത്യേകതകൾക്ക് അനുസരിച്ചുള്ള തിരിച്ചറിയൽ സംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

    വാഹനങ്ങളുടെ സൗന്ദര്യാത്മകമായ മൂല്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ പുതിയ പരിഷ്കാരം ഉടൻ തന്നെ പ്രാബല്യത്തിൽ വരും. പഴയകാല പ്രതാപം പേറുന്ന വിന്റേജ് കാറുകൾക്കും ബൈക്കുകൾക്കും പുതിയ നമ്പർ പ്ലേറ്റുകൾ ലഭിക്കുന്നതോടെ ഷാർജയിലെ റോഡുകളിൽ ഇവയ്ക്ക് കൂടുതൽ ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പാക്കാൻ സാധിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഈ സ്ഥലത്തേക്കുള്ള റോഡ് താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണം

    യുഎഇയിലെ ഈ സ്ഥലത്തേക്കുള്ള റോഡ് താൽക്കാലികമായി അടച്ചു; വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണം

    ശക്തമായ മഴയെത്തുടർന്ന് യുഎഇയിലെ ഏറ്റവും ഉയർന്ന പർവ്വതനിരയായ ജീബൽ ജെയ്‌സിലേക്കുള്ള റോഡ് താൽക്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് റസൽ ഖൈമ അധികൃതർ ഈ നടപടി സ്വീകരിച്ചത്. പർവ്വതമേഖലയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാനാണ് പാത അടച്ചത്.

    മലയോര മേഖലകളിലും വാദികളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ സന്ദർശകർ ജാഗ്രത പാലിക്കണമെന്നും ഇത്തരം ഇടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അറിയിച്ച പോലീസ്, പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയില്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​​ പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം

    യുഎഇയില്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​​ പ്രവാസി തൊഴിലാളികൾക്ക് ദാരുണാന്ത്യം

    ഷാർജയിലെ വ്യവസായ മേഖലയിലെ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതത്തിൽ മരിക്കുന്ന ദുർഭാഗ്യകരമായ സംഭവം നടന്നു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും വെള്ളക്കെട്ടുമാണ് അപകടത്തിന് പ്രധാന കാരണം എന്നതായിരുന്നു പ്രാഥമിക നിഗമനം. ഷാർജ പൊലീസ് ഓപ്പറേഷൻസ് റൂമിലേക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. മരണകാരണം സ്ഥിരീകരിക്കുന്നതിന് മൃതദേഹങ്ങളെ ഫോറൻസിക് ലബോറട്ടറിയിലേക്ക് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അയച്ചിട്ടുണ്ട്. പ്രദേശത്ത് മഴയെത്തുടർന്ന് റോഡുകളും മറ്റു ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. അപകടം തടയാൻ അധികൃതർ നേരത്തെ വിച്ഛേദിച്ച വൈദ്യുതി ബന്ധം പിന്നീട് പുനഃസ്ഥാപിച്ചു.

    ഷാർജ പോലീസ്, കനത്ത മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ചു. വൈദ്യുതി ലൈനുകളിലോ മറ്റു സുരക്ഷാ സംവിധാനങ്ങളിലോ തകരാറുകൾ കണ്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെ നടന്ന് പോകുമ്പോഴും ഇലക്ട്രിക് പോസ്റ്റുകൾക്ക് സമീപം നിൽക്കുമ്പോഴും പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

    ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവർക്കാണ് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും ശിക്ഷയായി നൽകിയത്. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ, മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിൽ ആറുവർഷത്തോളം മാനേജറായി ജോലി ചെയ്തിരുന്ന മുഹമ്മദ് അജാസ് മോഷണക്കേസിലെ മുഖ്യ ആസൂത്രകനാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ജ്വല്ലറിയിലെ സൂപ്പർവൈസർ സെയിൽസ്മാനായ അജ്മൽ കബീറുമായി ചേർന്ന് 2022-23 കാലഘട്ടത്തിലാണ് മോഷണം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇരുവരും സ്വർണം കൈക്കലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

    ദുബൈയിലെ ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് അജ്മൽ കബീർ വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് സംശയം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടമായതായി കണ്ടെത്തിയത്.
    നാട്ടിലുണ്ടായിരുന്ന അജ്മൽ കബീറിനെ വിവാഹത്തിന് ശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതി ശിക്ഷ ശരിവച്ചു. അതേസമയം, നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
    ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുഹമ്മദ് അജാസിനെതിരെ ജ്വല്ലറി ഉടമ മുഹമ്മദ് സലിം കേരളത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനായി കോടതിയുടെ അനുമതിയോടെ ഇൻറർപോളിനെ സമീപിക്കാനുള്ള നടപടികളിലാണ് ഉടമ. സംഭവത്തെ തുടർന്ന് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ട് ജ്വല്ലറി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഈ എമിറേറ്റില്‍ സിവിൽ അമുസ്ലിം വിവാഹങ്ങൾ ഇനി കൂടുതൽ എളുപ്പം; അപേക്ഷകൾ ഓൺലൈനായി നൽകാം

    യുഎഇയിലെ ഈ എമിറേറ്റില്‍ സിവിൽ അമുസ്ലിം വിവാഹങ്ങൾ ഇനി കൂടുതൽ എളുപ്പം; അപേക്ഷകൾ ഓൺലൈനായി നൽകാം

    പരമ്പരാഗത കോടതി നടപടികൾക്ക് പകരമായി ലളിതവും ആധുനികവുമായ സിവിൽ വിവാഹ സംവിധാനങ്ങൾ വിപുലീകരിച്ച് റാസൽഖൈമ കോടതി. പ്രധാനമായും മുസ്‌ലിം ഇതര വിഭാഗങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയമപരമായ വ്യക്തതയും സംരക്ഷണവും ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രവാസികൾ, സന്ദർശകർ, സ്വദേശികൾ തുടങ്ങി എല്ലാവർക്കും ഈ സിവിൽ വിവാഹ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർണമായും റിമോട്ട് രീതിയിൽ പൂർത്തിയാക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനും, വീഡിയോ കോൺഫറൻസ് മുഖേന നടപടികളിൽ പങ്കെടുക്കാനും സാധിക്കുന്നതിനാൽ കോടതിയിൽ നേരിട്ട് എത്തേണ്ട ആവശ്യം ഒഴിവാകും. വിവാഹ ചടങ്ങുകൾ പ്രധാന കോടതി കെട്ടിടങ്ങളിൽനിന്ന് മാറ്റി ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളിലാണ് നടത്തുന്നത്. ചുരുങ്ങിയ അതിഥികളെ ഉൾപ്പെടുത്തി ചെറിയ ആഘോഷങ്ങൾ നടത്താനും ഫോട്ടോഗ്രാഫിക്കുമുള്ള സൗകര്യങ്ങളും ഇവിടങ്ങളിൽ ലഭ്യമാണ്. കുറഞ്ഞ ചെലവിലാണ് ഈ സേവനം ലഭ്യമാകുന്നത്. സാധാരണയായി 370 മുതൽ 500 ദിർഹം വരെയാണ് അടിസ്ഥാന ഫീസ്. അധിക സൗകര്യങ്ങളോടുകൂടിയ ചടങ്ങുകൾക്ക് വേണമെങ്കിൽ അധിക തുക നൽകി തിരഞ്ഞെടുക്കാം.

    കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം, മറ്റ് കുടുംബകാര്യങ്ങൾ എന്നിവ സംബന്ധിച്ച് ദമ്പതികൾക്ക് കരാറിൽ പ്രത്യേക നിബന്ധനകൾ ഉൾപ്പെടുത്താനും അവസരമുണ്ട്. ജഡ്ജിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഈ കരാറുകൾക്ക് കോടതി വിധിക്ക് തുല്യമായ നിയമസാധുത ലഭിക്കും. സേവനം ആരംഭിച്ചതിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വാസെറ്റാക് സെന്റർ ഡയറക്ടർ ജനറൽ ഇബ്രാഹിം അബ്ദു അറിയിച്ചു. നിലവിൽ റാസൽഖൈമയിൽ ശരാശരി ദിവസേന നാല് സിവിൽ വിവാഹങ്ങൾ നടക്കുന്നുണ്ടെന്നും, പൊതുജനങ്ങളിൽ അവബോധം വർധിക്കുന്നതനുസരിച്ച് ഈ സേവനം തേടുന്നവരുടെ എണ്ണവും ഉയരുന്നതായും അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

    ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവർക്കാണ് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും ശിക്ഷയായി നൽകിയത്. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ, മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിൽ ആറുവർഷത്തോളം മാനേജറായി ജോലി ചെയ്തിരുന്ന മുഹമ്മദ് അജാസ് മോഷണക്കേസിലെ മുഖ്യ ആസൂത്രകനാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ജ്വല്ലറിയിലെ സൂപ്പർവൈസർ സെയിൽസ്മാനായ അജ്മൽ കബീറുമായി ചേർന്ന് 2022-23 കാലഘട്ടത്തിലാണ് മോഷണം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇരുവരും സ്വർണം കൈക്കലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

    ദുബൈയിലെ ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് അജ്മൽ കബീർ വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് സംശയം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടമായതായി കണ്ടെത്തിയത്.
    നാട്ടിലുണ്ടായിരുന്ന അജ്മൽ കബീറിനെ വിവാഹത്തിന് ശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതി ശിക്ഷ ശരിവച്ചു. അതേസമയം, നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
    ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുഹമ്മദ് അജാസിനെതിരെ ജ്വല്ലറി ഉടമ മുഹമ്മദ് സലിം കേരളത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനായി കോടതിയുടെ അനുമതിയോടെ ഇൻറർപോളിനെ സമീപിക്കാനുള്ള നടപടികളിലാണ് ഉടമ. സംഭവത്തെ തുടർന്ന് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ട് ജ്വല്ലറി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • കനത്ത മഴ: കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി യുഎഇ; പൊതുജനാരോഗ്യം ഉറപ്പാക്കൽ ലക്ഷ്യം

    കനത്ത മഴ: കീട നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി യുഎഇ; പൊതുജനാരോഗ്യം ഉറപ്പാക്കൽ ലക്ഷ്യം

    കനത്ത മഴയെത്തുടർന്ന് എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കീടങ്ങൾ പടരുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി വിപുലമായ കീടനിയന്ത്രണ ക്യാമ്പയിൻ ആരംഭിച്ചു. അസ്ഥിരമായ കാലാവസ്ഥയ്ക്ക് പിന്നാലെ കൊതുകുകളും മറ്റ് പ്രാണികളും പെരുകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി. മഴവെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, വെള്ളക്കെട്ടുള്ള ഇടങ്ങൾ എന്നിവിടങ്ങളിലാണ് നഗരസഭാ സംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരം സ്ഥലങ്ങൾ കൊതുകുകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളാകാൻ സാധ്യതയുള്ളതിനാലാണിത്. പ്രാണികളെ നശിപ്പിക്കുന്നതിനായി ഫോഗിംഗ് മെഷീനുകൾ, ഇൻസെക്റ്റ് ട്രാപ്പുകൾ, അൾട്രാ ലോ വോളിയം (ULV) സ്പ്രേയിംഗ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളാണ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാലിന്യ കേന്ദ്രങ്ങളിലും ലാർവകളെ (കൊതുക് മുട്ടകൾ) നശിപ്പിക്കാനുള്ള പ്രത്യേക മരുന്നുകൾ പ്രയോഗിക്കുന്നുണ്ട്. നഗരസഭ ഉപയോഗിക്കുന്ന കീടനാശിനികൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി. മനുഷ്യർക്കോ പരിസ്ഥിതിക്കോ ദോഷകരമല്ലാത്ത ബയോളജിക്കൽ കീടനാശിനികളാണ് ഉപയോഗിക്കുന്നത്. ലാർവകളെ മാത്രം ലക്ഷ്യം വച്ചുള്ള ലാർവിസൈഡുകളും പ്രാണികളുടെ വളർച്ച നിയന്ത്രിക്കുന്ന മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു. സീസണൽ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയാനുള്ള മുൻകരുതൽ നടപടിയാണിതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

    ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവർക്കാണ് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും ശിക്ഷയായി നൽകിയത്. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ, മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിൽ ആറുവർഷത്തോളം മാനേജറായി ജോലി ചെയ്തിരുന്ന മുഹമ്മദ് അജാസ് മോഷണക്കേസിലെ മുഖ്യ ആസൂത്രകനാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ജ്വല്ലറിയിലെ സൂപ്പർവൈസർ സെയിൽസ്മാനായ അജ്മൽ കബീറുമായി ചേർന്ന് 2022-23 കാലഘട്ടത്തിലാണ് മോഷണം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇരുവരും സ്വർണം കൈക്കലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

    ദുബൈയിലെ ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് അജ്മൽ കബീർ വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് സംശയം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടമായതായി കണ്ടെത്തിയത്.
    നാട്ടിലുണ്ടായിരുന്ന അജ്മൽ കബീറിനെ വിവാഹത്തിന് ശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതി ശിക്ഷ ശരിവച്ചു. അതേസമയം, നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
    ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുഹമ്മദ് അജാസിനെതിരെ ജ്വല്ലറി ഉടമ മുഹമ്മദ് സലിം കേരളത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനായി കോടതിയുടെ അനുമതിയോടെ ഇൻറർപോളിനെ സമീപിക്കാനുള്ള നടപടികളിലാണ് ഉടമ. സംഭവത്തെ തുടർന്ന് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ട് ജ്വല്ലറി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

    ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

    ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവർക്കാണ് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും ശിക്ഷയായി നൽകിയത്. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ, മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിൽ ആറുവർഷത്തോളം മാനേജറായി ജോലി ചെയ്തിരുന്ന മുഹമ്മദ് അജാസ് മോഷണക്കേസിലെ മുഖ്യ ആസൂത്രകനാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ജ്വല്ലറിയിലെ സൂപ്പർവൈസർ സെയിൽസ്മാനായ അജ്മൽ കബീറുമായി ചേർന്ന് 2022-23 കാലഘട്ടത്തിലാണ് മോഷണം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇരുവരും സ്വർണം കൈക്കലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

    ദുബൈയിലെ ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് അജ്മൽ കബീർ വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് സംശയം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടമായതായി കണ്ടെത്തിയത്.
    നാട്ടിലുണ്ടായിരുന്ന അജ്മൽ കബീറിനെ വിവാഹത്തിന് ശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതി ശിക്ഷ ശരിവച്ചു. അതേസമയം, നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
    ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുഹമ്മദ് അജാസിനെതിരെ ജ്വല്ലറി ഉടമ മുഹമ്മദ് സലിം കേരളത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനായി കോടതിയുടെ അനുമതിയോടെ ഇൻറർപോളിനെ സമീപിക്കാനുള്ള നടപടികളിലാണ് ഉടമ. സംഭവത്തെ തുടർന്ന് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ട് ജ്വല്ലറി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

    ജോലിസ്ഥലത്ത് വൻ തട്ടിപ്പ്: ദുബൈ ജ്വല്ലറിയിൽനിന്ന് 10 കിലോ സ്വർണം തട്ടി മലയാളികൾ

    ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവർക്കാണ് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും ശിക്ഷയായി നൽകിയത്. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ, മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിൽ ആറുവർഷത്തോളം മാനേജറായി ജോലി ചെയ്തിരുന്ന മുഹമ്മദ് അജാസ് മോഷണക്കേസിലെ മുഖ്യ ആസൂത്രകനാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ജ്വല്ലറിയിലെ സൂപ്പർവൈസർ സെയിൽസ്മാനായ അജ്മൽ കബീറുമായി ചേർന്ന് 2022-23 കാലഘട്ടത്തിലാണ് മോഷണം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇരുവരും സ്വർണം കൈക്കലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

    ദുബൈയിലെ ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് അജ്മൽ കബീർ വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് സംശയം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടമായതായി കണ്ടെത്തിയത്.
    നാട്ടിലുണ്ടായിരുന്ന അജ്മൽ കബീറിനെ വിവാഹത്തിന് ശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതി ശിക്ഷ ശരിവച്ചു. അതേസമയം, നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
    ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുഹമ്മദ് അജാസിനെതിരെ ജ്വല്ലറി ഉടമ മുഹമ്മദ് സലിം കേരളത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനായി കോടതിയുടെ അനുമതിയോടെ ഇൻറർപോളിനെ സമീപിക്കാനുള്ള നടപടികളിലാണ് ഉടമ. സംഭവത്തെ തുടർന്ന് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ട് ജ്വല്ലറി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിലെ ഈ മേഖലയിൽ നിരവധി തൊഴിലവസരം; അടുത്ത വർഷത്തോടെ ഏഴായിരത്തിലധികം ഒഴിവുകൾ

    യുഎഇയിലെ ഈ മേഖലയിൽ നിരവധി തൊഴിലവസരം; അടുത്ത വർഷത്തോടെ ഏഴായിരത്തിലധികം ഒഴിവുകൾ

    യുഎഇ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ അടുത്ത വർഷം വരെ ഒഴിവുകളുള്ള തസ്തികകളുടെ എണ്ണം 7,842 ആയി ഉയരുമെന്ന് റിപ്പോർട്ട്. ഫെഡറൽ നാഷണൽ കൗൺസിൽ (FNC) അംഗീകരിച്ച പാർലമെന്ററി റിപ്പോർട്ടിലാണ് ഈ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്ന തീരുമാനമായാണ് ഇതിനെ വിലയിരുത്തുന്നത്. സർക്കാർ സംവിധാനങ്ങളുടെ പുനഃസംഘടനയും കാര്യക്ഷമത വർധിപ്പിക്കലും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. ഇതിനായി 1.315 ബില്യൺ ദിർഹം സർക്കാർ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ ഏഴ് പുതിയ ഫെഡറൽ സ്ഥാപനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ തൊഴിൽ അവസരങ്ങൾ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ഗവൺമെന്റ് അഫയേഴ്‌സ്, സാമൂഹിക വികസനം, സാമ്പത്തികവും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വകുപ്പുകളിലാകും കൂടുതൽ നിയമനങ്ങൾ നടക്കുക. വിദേശകാര്യ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര ഗവേഷണവും കൈകാര്യം ചെയ്യുന്ന മന്ത്രാലയം, കുടുംബ മന്ത്രാലയം എന്നിവിടങ്ങളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും.

    ഇതോടൊപ്പം യുഎഇ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ, നാഷണൽ ഒളിമ്പിക് കമ്മിറ്റി, കൺട്രോൾ ആൻഡ് നോൺ-പ്രൊലിഫറേഷൻ എക്സിക്യൂട്ടീവ് ഓഫീസ്, മണി ലോണ്ടറിംഗും ഭീകര ധനസഹായവും തടയുന്നതിനുള്ള ദേശീയ കമ്മിറ്റി എന്നിവയും നിയമന നടപടികളിൽ ഉൾപ്പെടും.
    രാജ്യത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ മുൻനിർത്തി നടപ്പാക്കുന്ന ഈ പുനഃസംഘടന ഭരണരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • 1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി മലയാളി അറസ്റ്റിൽ

    1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി മലയാളി അറസ്റ്റിൽ

    കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ ബെന്നി തോമസിനെയാണ് കേളകം പോലീസ് പിടികൂടിയത്. സ്വകാര്യ നറുക്കെടുപ്പുകൾ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകിയ പരാതിയിലാണ് നടപടി.

    മുപ്പത്തിയഞ്ച് വർഷം സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് ബെന്നി സമ്പാദിച്ച 26 സെന്റ് സ്ഥലവും ഏഴ് മുറികളുള്ള 3300 സ്ക്വയർ ഫീറ്റ് ഇരുനില വീടുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാം സമ്മാനം. 1500 രൂപയുടെ കൂപ്പൺ വഴി ഒന്നാം സമ്മാനത്തിന് പുറമെ മഹീന്ദ്ര ഥാർ, കാർ, റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നിവയും സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.

    റിയാദിൽ സ്പെയർ പാർട്സ് ബിസിനസ് നടത്തിയിരുന്ന ബെന്നിയുടെ വീഴ്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. നാട്ടിൽ കൃഷി ആവശ്യത്തിനായി എടുത്ത 55 ലക്ഷം രൂപയുടെ വായ്പയും ബിസിനസിലെ തിരിച്ചടികളും അദ്ദേഹത്തെ തളർത്തി. ഇതിനിടെ സ്പോൺസർ മരിച്ചതും ബിസിനസ് പങ്കാളി ചതിച്ചതും മൂലം വിസ നഷ്ടപ്പെട്ട് ബെന്നിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തിരിച്ചടികൾക്കിടയിലാണ് ഭാര്യയ്ക്ക് അർബുദം ബാധിക്കുന്നത്. ഓരോ 21 ദിവസത്തെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നതോടെ കടബാധ്യത 85 ലക്ഷം രൂപയായി വർദ്ധിച്ചു. ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോയതോടെ വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ വില ലഭിച്ചില്ല. ഈ ഗതികേടിലാണ് നറുക്കെടുപ്പിലൂടെ പണം കണ്ടെത്താൻ ബെന്നി തീരുമാനിച്ചത്.

    കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച കൂപ്പൺ വിൽപനയുടെ നറുക്കെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പോലീസ് ഇടപെടൽ ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ബെന്നിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വിൽക്കാത്ത കൂപ്പണുകൾ പിടിച്ചെടുക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. നിയമം ലംഘിക്കപ്പെട്ടെങ്കിലും, ചികിത്സയ്ക്കും നിലനിൽപ്പിനും വേണ്ടി ഒരു മനുഷ്യൻ നടത്തിയ അവസാനത്തെ പോരാട്ടവും പരാജയപ്പെട്ടതിന്റെ വേദനയിലാണ് നാട്ടുകാർ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • യുഎഇയിൽ സ്വന്തമായൊരു വീട് വേണോ? ചിലവുകളും ലോൺ നിബന്ധനകളും പേയ്‌മെന്റ് പ്ലാനുകളും ഇതാ വിശദമായി!

    യുഎഇയിൽ സ്വന്തമായൊരു വീട് വേണോ? ചിലവുകളും ലോൺ നിബന്ധനകളും പേയ്‌മെന്റ് പ്ലാനുകളും ഇതാ വിശദമായി!

    ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു നിക്ഷേപത്തിനോ താമസം മാറാനോ ആഗ്രഹിക്കുന്നവർ വീടിന്റെ വിലയ്ക്ക് പുറമെ വരുന്ന അധിക ചിലവുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. പ്രോപ്പർട്ടി വിലയുടെ ഏകദേശം 7 ശതമാനം വരെ അധിക ചിലവുകൾ ഒരാൾ പ്രതീക്ഷിക്കേണ്ടതുണ്ട്. ഇതിൽ പ്രധാനമായും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന് (DLD) നൽകേണ്ട 4 ശതമാനം ഫീസും, ബ്രോക്കർക്ക് നൽകേണ്ട 2 ശതമാനം ഏജൻസി കമ്മീഷനും ഉൾപ്പെടുന്നു. കൂടാതെ മോർട്ട്ഗേജ് രജിസ്ട്രേഷനായി തുകയുടെ 0.25 ശതമാനവും ട്രസ്റ്റി ഫീസായി നിശ്ചിത തുകയും നൽകേണ്ടി വരും.

    ബാങ്ക് ലോൺ വഴി വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ പ്രോപ്പർട്ടി വിലയുടെ കുറഞ്ഞത് 20 ശതമാനമെങ്കിലും ഡൗൺ പേയ്‌മെന്റായി കരുതണം. ബാക്കി 80 ശതമാനം തുക ബാങ്കുകൾ വായ്പയായി നൽകും. പരമാവധി 25 വർഷം വരെയാണ് തിരിച്ചടവ് കാലാവധി അനുവദിക്കുന്നത്. അപേക്ഷകരുടെ പ്രായം ജോലിയിൽ ഉള്ളവരാണെങ്കിൽ 65 വയസ്സും സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ 70 വയസ്സും കവിയാൻ പാടില്ല. ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകളിൽ വ്യത്യാസമുണ്ടാകുമെങ്കിലും നിലവിൽ ഇത് 3.5 ശതമാനം മുതൽ 5 ശതമാനം വരെയാണ് കണ്ടുവരുന്നത്.

    നിർമ്മാണത്തിലിരിക്കുന്ന വീടുകൾക്ക് ഡെവലപ്പർമാർ നൽകുന്ന വ്യത്യസ്തമായ പേയ്‌മെന്റ് പ്ലാനുകളാണ് മറ്റൊരു ആകർഷണം. വീട് കൈമാറിയ ശേഷവും മാസതവണകളായി പണമടയ്ക്കാവുന്ന ‘പോസ്റ്റ് ഹാൻഡ് ഓവർ’ പ്ലാനുകളും, പ്രതിമാസം ആകെ തുകയുടെ ഒരു ശതമാനം മാത്രം അടയ്ക്കാവുന്ന പ്ലാനുകളും ഇപ്പോൾ ദുബായിൽ സജീവമാണ്. ഇതിനുപുറമെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി വർഷം തോറും സ്ക്വയർ ഫീറ്റിന് അനുസൃതമായ സർവീസ് ചാർജും ഉടമ നൽകേണ്ടതുണ്ട്. കൃത്യമായ പ്ലാനിങ്ങും ബജറ്റും ഉണ്ടെങ്കിൽ ദുബായിലെ വീട് എന്ന സ്വപ്നം പ്രവാസികൾക്ക് എളുപ്പത്തിൽ യാഥാർത്ഥ്യമാക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • തൊഴിലന്വേഷകർക്ക് സുവർണ്ണകാലം; യുഎഇയിൽ തൊഴിൽ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ വൻ വർധന!

    തൊഴിലന്വേഷകർക്ക് സുവർണ്ണകാലം; യുഎഇയിൽ തൊഴിൽ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ വൻ വർധന!

    യുഎഇ ഒരു ആഗോള തൊഴിൽ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 6.6 ശതമാനവും തൊഴിലാളികളുടെ എണ്ണത്തിൽ 8.9 ശതമാനവും വർധനയാണ് രേഖപ്പെടുത്തിയത്. ജീവിക്കാനും നിക്ഷേപം നടത്താനും തൊഴിലെടുക്കാനും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി യുഎഇ മാറിയതിന്റെ പ്രതിഫലനമാണിതെന്ന് മന്ത്രാലയം വിലയിരുത്തുന്നു.

    വ്യാപാരം, നിർമാണം, ഐടി, റിയൽ എസ്റ്റേറ്റ്, ഗതാഗതം, ഹോസ്പിറ്റാലിറ്റി തുടങ്ങി എല്ലാ പ്രധാന മേഖലകളിലും വലിയ രീതിയിലുള്ള ഉണർവാണ് പ്രകടമാകുന്നത്. പ്രത്യേകിച്ച് പ്രഫഷനൽ, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ആഗോള പ്രതിഭകളെ ആകർഷിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്.

    തൊഴിലാളികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ വേതന സുരക്ഷാ പദ്ധതി (WPS) വലിയ പങ്കുവഹിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങളാണ് രാജ്യത്തുള്ളത്. ശമ്പളം നൽകുന്നതിൽ 15 ദിവസത്തിലധികം വീഴ്ച വരുത്തിയാൽ തൊഴിലാളികൾക്ക് മന്ത്രാലയത്തിൽ പരാതിപ്പെടാൻ സാധിക്കും. ശക്തമായ തൊഴിൽ നിയമങ്ങളും പരാതി പരിഹാര സെല്ലുകളും യുഎഇയിലെ തൊഴിൽ വിപണിയെ കൂടുതൽ സുരക്ഷിതവും ആകർഷകവുമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മഴയിൽ വാഹനം മുങ്ങിയോ? ഇൻഷുറൻസ് ലഭിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധം; ഉടമകൾ ശ്രദ്ധിക്കുക!

    മഴയിൽ വാഹനം മുങ്ങിയോ? ഇൻഷുറൻസ് ലഭിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധം; ഉടമകൾ ശ്രദ്ധിക്കുക!

    യുഎഇയിൽ അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വാഹനങ്ങൾക്ക് സംഭവിച്ച കേടുപാടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ‘ശാമിൽ’ അഥവാ കോംപ്രിഹെൻസീവ് (സമഗ്ര) ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ തേർഡ് പാർട്ടി ഇൻഷുറൻസ് ഉള്ളവർക്ക് മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങൾക്ക് ക്ലെയിം ലഭിക്കില്ല.

    മഴയും വെള്ളപ്പൊക്കവും ദേശീയ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനികൾ തന്നെ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. എന്നാൽ ഇതിനായി ചില പ്രധാന നിബന്ധനകളുണ്ട്. വാഹനം കൃത്യമായ പാർക്കിംഗ് ഏരിയകളിലോ തെരുവുകളിലോ ആയിരിക്കുമ്പോൾ സംഭവിച്ച തകരാറുകൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ. അതേസമയം, അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പുള്ള സ്ഥലങ്ങളിൽ വാഹനം കൊണ്ടുപോകുന്നതോ, താഴ്ന്ന താഴ്‌വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലും വാഹനം ഓടിക്കുന്നതോ വഴി സംഭവിക്കുന്ന അപകടങ്ങൾക്ക് ക്ലെയിം ലഭിക്കില്ല. കൂടാതെ, മലവെള്ളപ്പാച്ചിലോ മഴയോ കാണാനും വീഡിയോ പകർത്താനും പോകുന്നതിനിടെ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കും ഇൻഷുറൻസ് ലഭിക്കില്ലെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.

    ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി പോലീസ് റിപ്പോർട്ട് ഹാജരാക്കേണ്ടത് നിർബന്ധമാണ്. വാഹനത്തിന് സംഭവിച്ച കേടുപാടുകൾ മഴ മൂലമാണെന്ന് സ്ഥിരീകരിക്കാനാണ് പോലീസ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. അതിനാൽ, സമഗ്ര ഇൻഷുറൻസ് ഉള്ളവർ കാലതാമസം ഒഴിവാക്കാൻ എത്രയും വേഗം പോലീസിൽ വിവരമറിയിച്ച് റിപ്പോർട്ട് വാങ്ങുകയും അറ്റകുറ്റപ്പണികൾക്കായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുകയും വേണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • മഴ മാറി മാനം തെളിഞ്ഞു; യുഎഇയിൽ ഇനി വിറപ്പിക്കുന്ന അതിശൈത്യത്തിന്റെ നാളുകൾ

    മഴ മാറി മാനം തെളിഞ്ഞു; യുഎഇയിൽ ഇനി വിറപ്പിക്കുന്ന അതിശൈത്യത്തിന്റെ നാളുകൾ

    യുഎഇയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന അസ്ഥിര കാലാവസ്ഥയ്ക്കും കനത്ത മഴയ്ക്കും നേരിയ ശമനമുണ്ടാകുന്നു. വരും ദിവസങ്ങളിൽ രാജ്യം കഠിനമായ തണുപ്പിലേക്ക് നീങ്ങുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്ന് രാവിലെ മുതൽ മിക്കയിടങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കുമെങ്കിലും ഇടയ്ക്ക് വെയിൽ തെളിയുന്നത് ജനങ്ങൾക്ക് ആശ്വാസമാകും.

    അതേസമയം ഉൾപ്രദേശങ്ങളിലും പർവ്വതനിരകളിലും തണുപ്പ് ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിൽ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും പകൽ താപനില 24 ഡിഗ്രിയിൽ ക്രമപ്പെടുമെന്നും അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും ഇന്നും നേരിയ ചാറ്റൽ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്.

    മഴ ശമിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ പൂർണമായും മാറിയിട്ടില്ലാത്തതിനാൽ വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണം. കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവരും വിനോദസഞ്ചാരികളും കാലാവസ്ഥാ ബുള്ളറ്റിനുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • ‘പുതുവർഷ ഭാഗ്യത്തിൽ’ മനംനിറഞ്ഞ് പ്രവാസി ഇന്ത്യക്കാരൻ; അക്കൗണ്ടിലെത്തിയത് 23 ലക്ഷത്തോളം രൂപ

    ‘പുതുവർഷ ഭാഗ്യത്തിൽ’ മനംനിറഞ്ഞ് പ്രവാസി ഇന്ത്യക്കാരൻ; അക്കൗണ്ടിലെത്തിയത് 23 ലക്ഷത്തോളം രൂപ

    നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഒരു ലക്ഷം ദിർഹം (ഏകദേശം 23 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. ദുബായിൽ സെയിൽസ് മാനേജറായി ജോലി ചെയ്യുന്ന രാകേഷ് കുമാർ കോട്‌വാനി (37) യാണ് ഭാഗ്യശാലി. കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി ടിക്കറ്റെടുത്തിരുന്ന രാകേഷിന് 329976 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് സമ്മാനം ലഭിച്ചത്. 2019 മുതൽ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന അദ്ദേഹം, ഓൺലൈൻ വഴിയാണ് ‘ബിഗ് ടിക്കറ്റ്’ നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞതും ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയതും.

    അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനത്തുക കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഉപയോഗിക്കുമെന്ന് രാകേഷ് പ്രതികരിച്ചു. ഒരു ലക്ഷം ദിർഹം ഇതിനകം അക്കൗണ്ടിൽ ലഭിച്ചെങ്കിലും, ബിഗ് ടിക്കറ്റിലൂടെയുള്ള ഭാഗ്യപരീക്ഷണം തുടരാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ പ്രവാസികൾക്കിടയിൽ ബിഗ് ടിക്കറ്റിനുള്ള ആവേശം ശക്തമായി തുടരുകയാണ്. പുതുവർഷം പ്രമാണിച്ച് 3 കോടി ദിർഹത്തിന്റെ (ഏകദേശം 67 കോടിയിലധികം രൂപ) വൻ സമ്മാനത്തുകയുമായാണ് ബിഗ് ടിക്കറ്റ് അബുദാബി 2026നെ വരവേൽക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

  • വിവാഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി സൽമാൻ മടങ്ങി: ഇന്ന് വീട്ടിലെത്തുക ചേതനയറ്റ ശരീരം; കണ്ണീരണിഞ്ഞ് പ്രവാസലോകം

    വിവാഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി സൽമാൻ മടങ്ങി: ഇന്ന് വീട്ടിലെത്തുക ചേതനയറ്റ ശരീരം; കണ്ണീരണിഞ്ഞ് പ്രവാസലോകം

    റാസൽഖൈമയിൽ ശക്തമായ മഴയിലും കാറ്റിലും നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് (തിങ്കൾ) പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോയി. ദുബായിൽ നിന്നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്കാണ് മൃതദേഹം എത്തിച്ചത്. മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര സ്വദേശി തലക്കോട്ട് തൊടികയിൽ സൽമാൻ ഫാരിസ് (27) ആണ് കഴിഞ്ഞ വ്യാഴാഴ്ച (18) പുലർച്ചെ റാസൽഖൈമയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. സുലൈമാൻ തലക്കോട്ട് തൊടികയുടെയും അസ്മാബിയുടെയും മകനാണ് സൽമാൻ. കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശിയുടെ ‘ഇസ്താംബൂൾ ഷവർമ’ കടയിൽ ഡെലിവറി ജീവനക്കാരനായി സൽമാൻ ജോലി ചെയ്തു വരികയായിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയായിരുന്നു ജോലി സമയം. അഞ്ച് മാസം മുൻപ് നാട്ടിൽ അവധിക്ക് പോയപ്പോൾ സൽമാന്റെ നിക്കാഹ് നടന്നിരുന്നു. മൂന്ന് മാസം മുൻപാണ് അദ്ദേഹം വീണ്ടും യുഎഇയിൽ തിരിച്ചെത്തിയത്. അടുത്ത അവധിക്കാലത്ത് വലിയ രീതിയിൽ വിവാഹം നടത്താനായിരുന്നു ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു.

    വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ജൂലാൽ എന്ന സ്ഥലത്തേക്ക് ഡെലിവറിയുമായി മോട്ടോർ ബൈക്കിൽ പോയതായിരുന്നു സൽമാൻ. മൂന്നോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിച്ചതോടെ, ബൈക്ക് ഓടിക്കാതെ എവിടെയെങ്കിലും സുരക്ഷിതമായി നിൽക്കണമെന്ന് കടയിൽ നിന്ന് വാട്സാപ്പ് സന്ദേശം വഴി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് അൽ റംസ് റോഡിൽ എമിറേറ്റ്സ് ഗാലറിയ്ക്ക് മുൻവശത്തെ കെട്ടിട നിർമാണ സ്ഥലത്ത്, സിമന്റ് ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ച മതിലിന് സമീപം മഴയിൽ നിന്ന് രക്ഷപ്പെടാൻ നിൽക്കുന്നതിനിടെയാണ് ശക്തമായ കാറ്റിൽ മതിൽ തകർന്ന് വീണ് അപകടമുണ്ടായത്.
    മഴ കുറയുകയും ചെയ്തിട്ടും സൽമാൻ തിരിച്ചെത്താതിരുന്നതോടെ, അൽ റംസിലെ സുഹൃത്തുക്കളുടെ അടുത്ത് ഉണ്ടായിരിക്കുമെന്നാണ് കടയിലുള്ളവർ കരുതിയത്. എന്നാൽ രാവിലെ ആറോടെ സ്ഥലത്തെത്തിയ നിർമാണ തൊഴിലാളികളാണ് സൽമാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും മൃതദേഹം പൊലീസ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സൽമാന്റെ നിർധന കുടുംബത്തെ സഹായിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകൻ നാസർ അൽ ദാന അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ

    കണ്ണൂർ: സാങ്കേതിക തകരാറിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ താളംതെറ്റി. ശനിയാഴ്ച പുലർച്ചെ മുതൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും പലതും മണിക്കൂറുകളോളം വൈകിയതും യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. രാവിലെ 6:10-നുള്ള തിരുവനന്തപുരം സർവീസും 7:50-നുള്ള അബുദാബി സർവീസുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിനു പിന്നാലെ ഈ വിമാനങ്ങളുടെ മടക്ക സർവീസുകളും എയർലൈൻ അധികൃതർ ഒഴിവാക്കി.

    വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് സർവീസുകൾ മുടങ്ങിയ വിവരം പല യാത്രക്കാരും അറിയുന്നത്. പ്രവാസികളും കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടവരും ഇതോടെ വലിയ പ്രതിസന്ധിയിലായി. വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയതായും യാത്രക്കാർക്ക് പരാതിയുണ്ട്. പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ വിമാനത്താവളത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

    യുഎഇയിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ പാലങ്ങൾ; യാത്രാസമയം മിനിറ്റുകളിലേക്ക് ചുരുങ്ങും

    ദുബായ്: ദുബായിലെ തിരക്കേറിയ ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി ആർടിഎ (RTA). ഈ ഐതിഹാസിക റൗണ്ട് എബൗട്ടിനെ സിഗ്നലുകളോട് കൂടിയ ഉപരിതല ജംഗ്ഷനായി മാറ്റുന്നതിനൊപ്പം അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന 696 മില്യൺ ദിർഹത്തിന്റെ വൻകിട പദ്ധതിക്ക് തുടക്കമായി. പണി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാസമയം വെറും മിനിറ്റുകളിലേക്ക് ചുരുങ്ങുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.

    പ്രധാന മാറ്റങ്ങൾ:

    യാത്രാസമയത്തിൽ വൻ കുറവ്: നിലവിൽ റൗണ്ട് എബൗട്ടിലെ കുരുക്കിൽ ശരാശരി 12 മിനിറ്റോളം വൈകുന്നത് ഇനി വെറും 90 സെക്കൻഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് വെറും ഒരു മിനിറ്റായി മാറും.

    അഞ്ച് പുതിയ പാലങ്ങൾ: ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് വലിയ പാലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഇത് വിവിധ ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കും.

    കപ്പാസിറ്റി ഇരട്ടിയാകും: ജംഗ്ഷന്റെ കപ്പാസിറ്റി നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിക്കും. മണിക്കൂറിൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ ഇതിലൂടെ സാധിക്കും.

    പദ്ധതിയുടെ ഗുണഭോക്താക്കൾ: ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC), ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) എന്നീ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ സത്വ, കരാമ, ജാഫിലിയ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കും യാത്ര എളുപ്പമാകും. ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുമായി ഈ പാലങ്ങൾ നേരിട്ട് ബന്ധിപ്പിക്കും.

    ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതി 2026-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ട്രേഡ് സെന്റർ ഡെവലപ്‌മെന്റ് പ്രോജക്റ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt